സു­രേ­ഷ് ഗോ­പി­ക്കെ­തിരാ­യ ഫേ­സ്­ബു­ക്ക് കു­റിപ്പ്; വി­വാ­ദ­മാ­യ­തോ­ടെ പോ­സ്­റ്റ് പിന്‍­വ­ലി­ച്ച് ക­ലാ­മണ്ഡ­ലം ഗോ­പി­യു­ടെ മ­കന്‍
സു­രേ­ഷ് ഗോ­പി­ക്കെ­തിരാ­യ ഫേ­സ്­ബു­ക്ക് കു­റിപ്പ്; വി­വാ­ദ­മാ­യ­തോ­ടെ പോ­സ്­റ്റ് പിന്‍­വ­ലി­ച്ച് ക­ലാ­മണ്ഡ­ലം ഗോ­പി­യു­ടെ മ­കന്‍
Monday, March 18, 2024 11:54 AM IST
തൃ­ശൂര്‍: തൃ­ശൂ­രി­ലെ ബി­ജെ­പി സ്ഥാ­നാര്‍­ഥി സു­രേ­ഷ് ഗോ­പി­ക്കു­വേ­ണ്ടി വി­ഐ­പി­കള്‍ സ്വാ­ധീ­നി­ച്ചെന്ന ഫേ­സ്­ബു­ക്ക് കു­റി­പ്പ് വൈ­റ­ലാ­യ­തോ­ടെ പോ­സ്­റ്റ് പിന്‍­വ­ലി­ച്ച് ക­ലാ­മണ്ഡ­ലം ഗോ­പി­യു­ടെ മകന്‍ രഘു ഗുരുകൃപ. ഞാ­യ­റാഴ്ച താനിട്ട പോസ്റ്റ്­ എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്‌റ്റെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെ­ന്നു­മാ­ണ് വിശദീക­രണം. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെ­ന്ന് പ­റഞ്ഞു­കൊ­ണ്ടുള്ള പോ­സ്­റ്റാ­ണ് ഞാ­യ­റാഴ്­ച ഗു­രുകൃ­പ ഫേ­സ്­ബു­ക്കില്‍ പ­ങ്കു­വ­ച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോ­ക്കു­ന്നുണ്ട്. ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസി­ലാ­ക്ക­ണം. വെറുതെ ഉള്ള സ്‌­നേഹവും ബഹുമാനവും കളയരു­ത്.


പലരും സ്‌­നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് തനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല, നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പില്‍ പ­റ­ഞ്ഞി­രുന്നു.

സുരേഷ് ഗോ­പി തന്‍റെ അച്ഛനായ കലാമ­ണ്ഡലം ഗോപിയാശാനെ സന്ദര്‍ശിക്കാന്‍ വരേണ്ട­തി­ല്ലെന്നും കുറി­പ്പില്‍ വ്യ­ക്ത­മാ­ക്കി­യി­രുന്നു. കലാമ­ണ്ഡലം ഗോപിയാശാനെ കാണാന്‍ സുരേഷ് ഗോപി വരുമെന്നും പത്മഭൂഷന്‍ കിട്ടേണ്ടേ, അതിനാല്‍ സമ്മതിക്കണമെ­ന്നും ആവശ്യപ്പെട്ട് കുടുംബ ഡോക്ടര്‍ തന്നെ വിളിച്ചി­രുന്നെന്നും പോ­സ്­റ്റില്‍ ആ­രോ­പി­ച്ചി­രുന്നു. എ­ന്നാ­ല്‍ പോ­സ്­റ്റ് ചര്‍­ച്ച­യാ­യ­തോ­ടെ ഇ­ത് പിന്‍­വ­ലി­ക്കു­ക­യാ­യി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<