സി­ദ്ധാര്‍­ഥ­ന്‍ കേ­സ്: വീഴ്­ച തി­രു­ത്താന്‍ പോ­ലീ­സ്; രേ­ഖ­കള്‍ കൈ­മാ­റാന്‍ ഡി­വൈ­എ­സ്­പി ഇ­ന്ന് ഡല്‍­ഹി­ക്ക്
സി­ദ്ധാര്‍­ഥ­ന്‍ കേ­സ്: വീഴ്­ച തി­രു­ത്താന്‍ പോ­ലീ­സ്; രേ­ഖ­കള്‍ കൈ­മാ­റാന്‍ ഡി­വൈ­എ­സ്­പി ഇ­ന്ന് ഡല്‍­ഹി­ക്ക്
Tuesday, March 26, 2024 7:00 PM IST
തി­രു­വ­ന­ന്ത­പുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയി­ലെ വി­ദ്യാര്‍ഥി സി­ദ്ധാര്‍ഥന്‍റെ മരണത്തിലെ അന്വേഷണം സിബിഐ­ക്ക് കൈ­മാ­റു­ന്നതിൽ ഉണ്ടായ വീഴ്ച തിരുത്താൻ പോലീസ്. സി­ബി­ഐ­ക്ക് രേ­ഖ­കള്‍ കൈ­മാ­റാന്‍ ഡി­വൈഎ­സ്പി ഇ­ന്ന് ഡല്‍­ഹി­ക്ക് പോ­കും.

സ്‌­പെ­ഷ്യല്‍ സെല്‍ ഡി­വൈ­എ­സ്­പി എ­സ്.ശ്രീ­കാ­ന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍­ഹി­ക്ക് തി­രി­ക്കു­ക. ഇവർ ഡൽഹിയിലെത്തി കേന്ദ്ര പേ­ഴ്‌­സ­ണല്‍ മ­ന്ത്രാ­ല­യ­ത്തി­നും സി­ബി­ഐ ഡ­യ­റ­ക്ടര്‍ക്കും പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കമുള്ള രേ­ഖ­കള്‍ കൈ­മാ­റും.

കേസിന്‍റെ നാള്‍വഴി ഉള്‍പ്പെടുന്ന പെര്‍ഫോമ റിപ്പോര്‍ട്ട് ഇതു­വ­രെ സി­ബി­ഐ­ക്ക് കൈ­മാ­റാത്തതിൽ സർക്കാരിനും പോലീസിനും ഗുരുതര വീഴ്ചയുണ്ടായെന്ന് വിമർശനമുയർന്നിരുന്നു. മാര്‍­ച്ച് ഒ­മ്പ­തി­നാ­ണ് കേസിൽ സി­ബി­ഐ അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെ­ട്ട് സി­ദ്ധാര്‍ഥ­ന്‍റെ അ­ച്ഛന്‍ മു­ഖ്യ­മ­ന്ത്രി­യെ ക­ണ്ടത്.


അ­ന്ന് ത­ന്നെ അ­ന്വേഷ­ണം സി­ബി­ഐ­ക്ക് കൈ­മാ­റി­ക്കൊ­ണ്ട് സര്‍­ക്കാര്‍ വി­ജ്ഞാപ­നം ഇ­റക്കി. എന്നാൽ ഈ മാ­സം 16ന് മാ­ത്ര­മാണ് വി­ജ്ഞാ­പ­നം കൈ­മാ­റിയ­ത്. എ­ഫ്‌­ഐആ­റി­ന്‍റെ പ­രി­ഭാ­ഷ, കേ­സി­ന്‍റെ നാള്‍­വ­ഴികള്‍, അ­ന്വേഷ­ണം കേ­ന്ദ്ര ഏ­ജന്‍­സി­ക്ക് കൈ­മാ­റാന്‍ ഉണ്ടാ­യ പ­ശ്ചാ­ത്ത­ലം തു­ട­ങ്ങി­യ­വ ഉള്‍­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള പെര്‍­ഫോ­മ റി­പ്പോര്‍ട്ടും വി­ജ്ഞാ­പ­നത്തി­നൊ­പ്പം കൈ­മാ­റേ­ണ്ട­തു­ണ്ടെങ്കിലും ഇത് നൽകിയിരുന്നില്ല.

ഇത് വാർത്തയായതോടെ പോലീസ് തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. പെര്‍­ഫോ­മ റിപ്പോര്‍­ട്ട് കൂ­ടി ലഭിച്ചാല്‍ മാത്രമാണ് സിബിഐ കേസ് പരിഗണിക്കുക.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<