ന്യൂഡൽഹി: ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 67 റണ്‍സിനാണ് ഡല്‍ഹിയെ പരാജയപ്പെടുത്തിയത്.

സ്കോർ: ഹൈദരാബാദ് 266/7 ഡൽഹി 199(19.1). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്‍റെയും (32 പന്തില്‍ 89) ഷഹ്ബാസ് അഹ്മ്മദിന്‍റെയും (29 പന്തില്‍ 59) മികച്ച പ്രകടനത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 19.1 ഓവറില്‍ 199 റണ്‍സിന് എല്ലാവരും പുറത്തായി. 65 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലും ഹൈദരാബാദിനായി ടി.നടരാജനും നാല് വിക്കറ്റ് നേടി.

ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതൽ സിക്‌സുകളെന്ന സ്വന്തം റിക്കാർഡിനൊപ്പമെത്താൻ ഈ കളിയിലൂടെ ഹൈദരാബാദിനായി. ഡല്‍ഹിക്കെതിരെ 22 സിക്‌സുകളാണ് ഹൈദരാബാദ് നേടിയത്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേയും ഹൈദരാബാദ് 22 സിക്‌സുകള്‍ നേടിയിരുന്നു.

ടോസ് നഷ്ടമായിട്ടും മിന്നുന്ന തുടക്കമാണ് ഹെഡ് - അഭിഷേക് സഖ്യം ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 6.1 ഓവറില്‍ 131 റണ്‍സ് കൂട്ടിചേര്‍ത്തു. മുപ്പത്തി രണ്ട് ബോളിൽ ആറ് സിക്സും 11 ഫോറും ഉൾപ്പടെ 89 റൺസ് നേടിയ ഹെഡിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.