പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു;  നിരവധി പേർക്ക് പരിക്ക്
Tuesday, April 30, 2024 1:11 AM IST
ലിമ: വടക്കൻ പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കാജമാർക്കയിലെ ആൻഡിയൻ മേഖലയിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്.

ബസ് റോഡിൽ നിന്നും 200 മീറ്റർ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ബസിൽ 50ൽ അധികം ആളുകളുണ്ടായിരുന്നു. ബസിൽ നിന്നും തെറിച്ച് വെള്ളത്തിലേയ്ക്ക് വീണ ചിലർ ഒഴുകി പോയിരുന്നു.

രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.


അമിതവേഗവും റോഡിന്‍റെ ശോച്യാവസ്ഥയും സൂചനാ ബോർഡുകളുടെ അഭാവവും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും കാരണം പെറുവിൽ റോഡുകളിൽ അപകടങ്ങൾ നിത്യ സംഭവമായി മാറുകയാണ്. കഴിഞ്ഞ വർഷം രാജ്യത്ത് 3,100ലധികം വാഹനാപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<