നീന്തൽ കുളത്തിൽ കൗമാരക്കാരൻ മുങ്ങി മരിച്ചു
നീന്തൽ കുളത്തിൽ കൗമാരക്കാരൻ മുങ്ങി മരിച്ചു
Thursday, May 23, 2024 1:24 AM IST
ന്യൂഡൽഹി: ഔട്ടർ-നോർത്ത് ഡൽഹിയിലെ അലിപൂർ ഏരിയയിൽ നീന്തൽക്കുളത്തിൽ 11 വയസുള്ള ആൺകുട്ടി മുങ്ങിമരിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാർ നടത്തുന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ ബുധനാഴ്ച അലിപൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി. ഇതുവരെയുള്ള അന്വേഷണങ്ങൾ ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഔട്ടർ-നോർത്ത്) രവി സിംഗ് പറഞ്ഞു. മേയ് 14 ന് കുട്ടിയും പിതാവും മറ്റ് കൗമാരക്കാരും കുളത്തിൽ നീന്തുന്നതിനിടെയാണ് സംഭവമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.


ഫോണിൽ സംസാരിച്ച് പുറത്തേയ്ക്ക് പോയ പിതാവ് തിരികയെത്തിയപ്പോഴാണ് തന്‍റെ മകൻ കുളത്തിന്‍റെ അറ്റത്ത് അനങ്ങാതെ കിടക്കുന്നത് കണ്ടത്. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറുടെയും (എസിപി) ഡൽഹി പോലീസിലെ ഒരു സബ് ഇൻസ്‌പെക്ടറുടെയും (എസ്ഐ) ഭാര്യമാരുടെ സംയുക്ത സംരംഭത്തിലാണ് നീന്തൽ കുളം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<