കണ്ണൂർ: കൂത്തുപറമ്പ് പാട്യത്ത് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാട്യം മുതിയങ്ങയിൽ കാണാതായ വിനോദ് ഭവനിൽ നളിനി (70) ആണ് മരിച്ചത്. തോട്ടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചനിലയിൽ ശനിയാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കാണാതായത്.

അവിവാഹിതയായ നളിനി സഹോദരൻ അനിൽകുമാറിന്‍റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ഭക്ഷണം കഴിച്ച് ഇറങ്ങിയശേഷം കാണാതാകുകയായിരുന്നു. അഗ്നിരക്ഷാ സേനയും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൂന്നാംദിനം മൃതദേഹം കണ്ടെത്തിയത്.

മുതിയങ്ങയിലെ വീടിന് സമീപത്തെ തോട്ടിൽ വീണെന്ന കുടുംബങ്ങളുടെ സംശയത്തിൽ സമീപത്തെ പുഴയിലുൾപ്പടെ തിരച്ചിൽ നടത്തിയിരുന്നു. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയും സ്കൂബ ടീമും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

ഇന്ന് രാവിലെ വിവിധ ഭാഗങ്ങളിലെ ഫയർഫോഴ്സ് സംഘം എത്തി പാത്തിപാലം പുഴയിൽ ഉൾപ്പടെ തിരച്ചിൽ നടത്താനുള്ള തയാറെടുപ്പ് നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്.