പത്തനംതിട്ട: മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ഇലവുംതിട്ട പോലീസ് ആശുപത്രിയിൽവച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ ചോദ്യം ചെയ്യൽ തുടരുകയാണ്.

നവജാത ശിശുവിന്‍റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ചേന്പിലയില്‍ പൊതിഞ്ഞു വലിച്ചെറിഞ്ഞ നിലയിലാണ് കഴിഞ്ഞ ദിവസം നവജാത ശിശുവിന്‍റെ മൃതദേഹം മെഴുവേലിയില്‍ നിന്ന് ഇലവുംതിട്ട പോലീസ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു.

അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുട്ടിയെ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ യുവതി നീങ്ങിയെന്നും പോലീസ് കരുതുന്നു. ഇക്കാര്യത്തില്‍ കൃത്യത വരുത്തുന്നതിലേക്കായി വിശദമായ ചോദ്യംചെയ്യല്‍ വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.