മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ സ്വരാജിന് സ്വന്തം ബൂത്തിൽ പോലും ലീഡ് നേടാനായില്ല. അദ്ദേഹത്തിന്‍റെ വീടിരിക്കുന്ന നിലമ്പുർ മുനിസിപ്പാലിറ്റിയിലെ 202-ാം ബൂത്തിൽ 40 വോട്ടിനാണ് പിന്നിലായത്. ആര്യാടൻ ഷൗക്കത്ത് 287 വോട്ട് നേട‌ിയപ്പോൾ സ്വരാജിന് 247 വോട്ട് മാത്രമേ നേടാനായുള്ളൂ.

വോട്ടെണ്ണല്‍ അവസാനിക്കുമ്പോൾ ആര്യാടൻ ഷൗക്കത്ത് വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 76493 വോട്ടുകളാണ് ഷൗക്കത്തിന് ലഭിച്ചത്. സ്വരാജ് 65061 വോട്ടുകള്‍ നേടി. അതേസമയം, പി.വി.അന്‍വറിന് 19946 വോട്ടുകള്‍ നേടാനായി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് 8706 വോട്ടുകള്‍ മാത്രമാണ് ആകെ ലഭിച്ചത്.