തിരുവനന്തപുരം: പി.വി.അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തിനായുള്ള വാതില്‍ അടച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അത് യുഡിഎഫിന്‍റെ തീരുമാനമാണെന്ന് സതീശന്‍ പ്രതികരിച്ചു.

ഇക്കാര്യത്തില്‍ തന്നെ എതിര്‍ത്ത് നിന്നവരും ഇപ്പോള്‍ പിന്തുണയ്ക്കുന്നുണ്ട്. ഏതെങ്കിലും കാലത്ത് അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയ്ക്ക് വന്നാല്‍ അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യത്തില്‍ ഓരോരുത്തും പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സതീശന്‍ പറഞ്ഞു.

ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വൈകിപ്പോയെന്നും സതീശന്‍ പ്രതികരിച്ചു. മൗനത്തിന്‍റെ വാത്മീകത്തില്‍ ആയിരുന്നു മുഖ്യമന്ത്രി.

ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി ആര്‍എസ്എസ് പരിപാടിയായി മാറ്റരുത്. ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ അറിയിക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.