കോഴിക്കോട്: പൂക്കോട് വെറ്ററിനിറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തിന് പിന്നില്‍ വര്‍ഗീയതയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അക്രമം നടത്തിയത് പിഎഫ്ഐ ചേര്‍ന്ന എസ്എഫ്ഐ ആണെന്നും അദ്ദേഹം പറഞ്ഞു

പിഎഫ്ഐ നിരോധിച്ച ശേഷം അവര്‍ എസ്എഫ്ഐയില്‍ ചേര്‍ന്നു. പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത സംഘടനകളായി ഇവര്‍ മാറിയെന്നും എസ്എഫ്ഐ സദാചാര പോലീസ് ആകുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവന്നും സുരേന്ദ്രന്‍ ചോദിച്ചു. പോലീസ് നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നില്ല. പിഎഫ്ഐ ബന്ധമുള്ള കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഈ കേസും കേന്ദ്ര അന്വേഷണ സംഘത്തിന്‍റെ പരിധിയില്‍ വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.