തിരുവല്ല: പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയക്കെടുതികള്‍ ഒഴിയുന്നില്ല.മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും പടിഞ്ഞാറന്‍ മേഖലയിലെ വെള്ളക്കെട്ടുകള്‍ തുടരുകയാണ്. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണവും കൂടി. ഇന്ന് സ്‌കൂളുകളില്‍ പ്രവേശനോത്സവം നിശ്ചയിച്ചിരുന്നെങ്കിലും തിരുവല്ല താലൂക്കിലെ പടിഞ്ഞാറന്‍ മേഖലയിലെ സ്‌കൂളുകള്‍ തുറന്നില്ല.

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുകൂടി അവധി നല്‍കിയതോടെ തിരുവല്ലയിലെ 32 സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രവേശനോത്സവ ചുമതലയുള്ള ഡയറ്റിനും അവധിയാണ്.

സുരക്ഷയെ മുന്‍നിര്‍ത്തി തിരുവല്ല താലൂക്കിലെ 13 സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കിയിരിക്കുകയാണ്. പ്രളയക്കെടുതി നേരിടുന്ന അപ്പര്‍കുട്ടനാട് പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.