തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ കുറച്ച് വോട്ടു പിടിക്കുമെന്നും അത് യുഡിഎഫിനെ ബാധിക്കില്ലെന്നും രമേശ് ചെന്നിത്തല. അന്‍വര്‍ കൂടുതലും പിടിക്കുക എല്‍ഡിഎഫിന്‍റെ വോട്ടായിരിക്കും.

ആര്യാടൻ ഷൗക്കത്ത് മികിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം നിലമ്പൂര്‍ നിയോജക മണ്ഡലത്തിലുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം പ്രവര്‍ത്തകരിൽ വൻ ഉണർവുണ്ടാക്കിയിട്ടുണ്ട്.

സർക്കാരിന്‍റെ പ്രവർത്തനത്തിൽ സിപിഎം പ്രവര്‍ത്തകര്‍ പോലും നിരാശരാണ്. സര്‍ക്കാരിനോട് എതിര്‍പ്പുള്ള ഒരു വലിയ വിഭാഗം ജനങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി മാറുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.