പേഴ്സ് എടുക്കാതെ വീട്ടമ്മ സൂപ്പർമാർക്കറ്റിലെത്തി; പണം അടച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി
Friday, April 5, 2019 11:42 AM IST
പഴ്സ് എടുക്കാതെ സൂപ്പർമാർക്കറ്റിലെത്തിയ വനിതയ്ക്കുവേണ്ടി പണം അടച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ. അവർ രണ്ടു കുട്ടികളുടെ അമ്മയായതുകൊണ്ടാണ് സഹായിച്ചതെന്നു പ്രധാനമന്ത്രി പിന്നീടു വെളിപ്പെടുത്തി.

സഹായം സ്വീകരിച്ച വനിതയുടെ സുഹൃത്താണ് സംഭവം സോഷ്യൽമീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. പിന്നീട് ആർഡേണും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വെളിപ്പെടുത്തലുകൾക്കു തയാറായില്ല.

സൂപ്പർമാർക്കറ്റിലെ കൗണ്ടറിൽ ആർഡേണിനു മുന്നിലായിരുന്നു വനിത. ഇവർ പഴ്സ് എടുത്തിട്ടില്ലെന്നു വ്യക്തമായപ്പോൾ പ്രധാനമന്ത്രി പണം അടയ്ക്കാൻ സഹായിക്കുകയായിരുന്നു.

അധികാരത്തിലിരിക്കേ കുഞ്ഞിനു ജന്മം നല്കിയ ലോകത്തിലെ രണ്ടാമത്തെ ഭരണാധികാരിയാണ് ആർഡേൺ. മുപ്പത്തെട്ടുകാരിയായ അവർക്ക് കഴിഞ്ഞ ജൂണിൽ പിറന്ന പെൺകുഞ്ഞിന്‍റെ പേര് നെവെ എന്നാണ്.

ഈയിടെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മോസ്കുകളിൽ വെള്ളക്കാരനായ തീവ്രവാദി അന്പതുപേരെ വെടിവച്ചുകൊന്നതിനെത്തുടർന്നു പ്രധാനമന്ത്രി ആർഡേൺ ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ആശ്വാസ നടപടികൾ എടുക്കുകയും ചെയ്ത സംഭവം ഏറെ പ്രകീർത്തിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.