Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ഗൂഗിൾ നോക്കി അവൾ പറഞ്ഞു: എനിക്ക് കാൻസർ ആണ്
Wednesday, September 16, 2020 4:50 PM IST
പെട്ടെന്നാണ് ആശുപത്രിയിൽനിന്ന് വിളിയെത്തിയത്. ഉടൻ റെഡിയാവുക, ആംബുലൻസ് ഇപ്പോഴെത്തും. അമേലിയയും കുടുംബവും ഞെട്ടിത്തരിച്ചുപോയി. ചെറിയ അസ്വസ്ഥതകൾ തോന്നിയപ്പോൾ നേരത്തെപോയി പരിശോധനയ്ക്കു വിധേയയായിരുന്നു.
കൃത്യമായി ഒന്നും പറയാതെയാണ് ആശുപത്രി അധികൃതർ തിരിച്ചുവിട്ടത്. എന്തെങ്കിലുമുണ്ടെങ്കിൽ പിന്നാലെ അറിയിക്കും... അതാണ് ഇപ്പോൾ ഉടൻ ആശുപത്രിയിലേക്കു പുറപ്പെടാൻ തയാറാവുക എന്ന സന്ദേശമായി എത്തിയിരിക്കുന്നത്.
കാരണമറിയാതെ
കാരണമെന്തെന്ന് അവർ വിശദീകരിച്ചില്ല. മിനിറ്റുകൾക്കകം വീടിനു പുറത്ത് ആംബലൻസ് ഇരച്ചെത്തി. കടുത്ത ആശങ്കയോടെ അമേലിയയും അമ്മയും ആംബുലൻസിലേക്ക് കയറുന്പോഴും മെഡിക്കൽ ടീമിനോട് അവർ ചോദിച്ചു, എന്താണ് പ്രശ്നം.. ഇത്ര അടിയന്തരമായി എന്തിനാണ് കൊണ്ടുപോകുന്നത്..? ക്ഷമിക്കണം, അങ്ങനെ പറയാൻ ഞങ്ങൾക്ക് അനുവാദമില്ല എന്നതായിരുന്നു ആംബുലൻസിലെ മെഡിക്കൽ ടീമിന്റെ മറുപടി. ഇതോടെ ആശങ്ക ഇരട്ടിച്ചു.
എന്നാൽ, തന്റെ കൈയിലിരുന്ന സ്മാർട്ട് ഫോണിൽ പരതിക്കൊണ്ടിരുന്ന ആ പതിനാലുകാരി അല്പ സമയത്തിനകം ആകെ വിഷമിച്ചിരുന്ന അമ്മയോട് താഴ്ന്ന സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: അമ്മേ, എനിക്കു ഗുരുതരമായ കാൻസർ ബാധിച്ചെന്നു തോന്നുന്നു. മകളുടെ നിഗമനം കേട്ട് അമ്മ ഞെട്ടിപ്പോയി. ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചുകൂട്ടേണ്ടെന്ന് അമ്മ മകളെ വിലക്കി, പിന്നെ ആശ്വസിപ്പിച്ചു.
എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോൾ ആ അമ്മ ഞെട്ടലോടെ തിരിച്ചറിഞ്ഞു, മകൾ പറഞ്ഞത് കൃത്യമായിരുന്നു. തന്റെ രോഗലക്ഷണങ്ങൾ വച്ചു ഗൂഗിളിൽ പരതിയാണ് അമേലിയ തനിക്കു കാൻസർ ആണെന്ന നിഗമനത്തിലേക്ക് എത്തിയത്! ആശുപത്രിയിലേക്കുള്ള ആ യാത്ര അമ്മ കെല്ലി ഇപ്പോഴും ഓർക്കുന്നു.
എല്ലാ മാതാപിതാക്കളെയും പോലെ അങ്ങനെയൊന്നുമുണ്ടാവില്ലെന്നു പറഞ്ഞെങ്കിലും കെല്ലിക്ക് എന്തെന്നില്ലാത്ത ഭയം തോന്നി. ആ നിമിഷം മുതൽ താൻ അനുഭവിച്ച വേദനകൾക്കും നടത്തിയ പ്രാർഥനകൾക്കും അതിരില്ലെന്ന് ആ അമ്മ പറഞ്ഞു.
ചുവന്ന പാടുകൾ
കാലിഫോർണിയയിലെ സ്റ്റോക്ടണിലാണ് അമേലിയയും കുടുംബവും താമസിക്കുന്നത്. 14 വയസുള്ള തന്റെ ത്വക്കിൽ അവിടവിടെയായി കാണപ്പെട്ട ചുവന്ന പാടുകൾ അമേലിയയുടെ ശ്രദ്ധയിൽപ്പെട്ടു. അമേലിയ ഇക്കാര്യം മാതാപിതാക്കളോടു പറയുകയും അവർ ഒരു ഡോക്ടറെ സമീപിക്കുകയും ചെയ്തു.
കുട്ടിക്കു സാരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും അയണിന്റെ കുറവുമൂലമാണ് ഇത്തരം പാടുകൾ ശരീരത്തിൽ കാണപ്പെടുന്നതെന്നും ഡോക്ടർ പറഞ്ഞു. ചില അയൺ ഗുളികകൾ നൽകി ഇവരെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ, തുടർ ദിവസങ്ങളിൽ അമേലിയ കൂടുതൽ ക്ഷീണിതയായി കാണപ്പെട്ടു.
ഒടുവിൽ അച്ഛനും അമ്മയും അമേലിയയെ നോർത്ത് ടീസ് ആശുപത്രിയിലെത്തിച്ചു. ഡോക്ടർ വിശദമായി പരിശോധിക്കുകയും രക്തപരിശോധനയ്ക്കു നിർദേശിക്കുകയും ചെയ്തു. മെഡിക്കൽ ടെസ്റ്റുകൾക്കു ശേഷം വീട്ടിലേക്കു മടങ്ങിയ അമേലിയയെയും കുടുംബത്തെയും തേടിയാണ് തൊട്ടടുത്ത ദിവസം രാത്രിയിൽ ആശുപത്രിയിലെ ആംബുലൻസ് എത്തിയത്.
"എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കാൻ ഞങ്ങൾക്കേറെ സമയം വേണ്ടിവന്നു. രാത്രിയിൽ ഉറങ്ങാൻ കിടന്ന ഞങ്ങൾ ഇടയ്ക്കുണർന്നത് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ്. നോക്കുന്പോൾ വീട്ടുമുറ്റത്ത് ഒരു ആംബുലൻസും ആരോഗ്യപ്രവർത്തകരും. എന്താണ് പറയേണ്ടതെന്നറിയാതെ അവർ ഞങ്ങളെത്തന്നെ നോക്കിനിന്നു. കാര്യങ്ങളെക്കുറിച്ചു വ്യക്തതയൊന്നും ലഭിച്ചില്ലെങ്കിലും ജീവിതം കൈവിട്ടു പോകുകയാണെന്നു മനസിലായി' അമേലിയയുടെ അച്ഛൻ മൈക്ക് ജോൺസൺ പറഞ്ഞു.
തനിയെ തെരഞ്ഞു
ഉറങ്ങിക്കിടന്ന മകളെയും കൂട്ടി ആ അച്ഛനും അമ്മയും ആംബുലൻസിൽ കയറി ആശുപത്രിയിലേക്കു തിരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ അമേലിയ അമ്മയുടെ ഫോൺ വാങ്ങി. കളിക്കാനാകുമെന്നു കരുതി കെല്ലി ഫോൺ കൊടുത്തു.
കുറച്ചു നേരത്തിനു ശേഷം അമേലിയ അമ്മയോടു പറഞ്ഞു, "അമ്മാ എനിക്കു കാൻസറാണെന്നു തോന്നുന്നു' രോഗലക്ഷണങ്ങൾ ഗൂഗിൾ ചെയ്തശേഷമായിരുന്നു അമേലിയയുടെ പ്രതികരണം. അങ്ങനെയൊന്നുമാവില്ലെന്നു പറഞ്ഞു മകളെ സമാധാനിപ്പിച്ചെങ്കിലും ആശുപത്രിയിലേക്ക് എത്തി റിസൾട്ട് കിട്ടിയതോടെ ആ കുടുംബം ആകെ തകർന്നു പോയി. അക്യൂട്ട് മൈലോയിഡ് ലുക്കീമിയ എന്ന രോഗമായിരുന്നു അമേലിയയെ ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ അടിയന്തരമായി കിമോതെറാപ്പി ആരംഭിച്ചു. കോവിഡ് രോഗം നാടുമുഴുവൻ പടർന്നു പിടിക്കുന്നതിനിടയിലും അമേലിയ പതിവായി ആശുപത്രിയിൽ പോകുകയും കിമോതെറാപ്പി ചെയ്യുകയും ചെയ്തു.
ഒരു കൗമാരക്കാരിയെന്ന നിലയിൽ കിമോയെത്തുടർന്നുള്ള മുടികൊഴിച്ചിലാണ് അമേലിയയെ ഏറ്റവുമധികം അലട്ടിയിരുന്നതെന്നു കെല്ലി പറയുന്നു. "അതിനു പുറമേയായിരുന്നു കിമോ കാലത്തുണ്ടായ വേദനയും അണുബാധയും. പലപ്പോഴും അവളെ നഷ്ടപ്പെട്ടുപോകുമോ എന്നു ഞങ്ങൾ ഭയന്നു.' കെല്ലി കൂട്ടിച്ചേർത്തു.
"മുടികൊഴിയുന്നത് നോക്കി ഞാൻ എത്രമാത്രം കരഞ്ഞിട്ടുണ്ടെന്ന് എനിക്കു മാത്രമേ അറിയൂ. ഓരോ കീമോ കഴിയുന്പോഴും മുടികൊഴിച്ചിലിന്റെ തോത് വർധിച്ചു വന്നു. ഒടുവിൽ മുടി മുഴുവനായി ഷേവ് ചെയ്തുകളഞ്ഞു. തുടക്കത്തിലെ വിഷമം പതുക്കെ പതുക്കെ മാറിവന്നു. ഇപ്പോൾ മുടിയില്ലാത്ത തല എനിക്കിഷ്ടമാണ്. കൂടാതെ പലതരത്തിലുള്ള വിഗുകളുടെ വലിയ ശേഖരം എന്റെ പക്കലുണ്ട്. ഇപ്പോൾ ചികിത്സ അവസാനിച്ചതോടെ മുടി പതുകെ വളർന്നു തുടങ്ങി. ശരീരത്തിന്റെ ക്ഷീണം മാറിവരുന്നുമുണ്ട്. ' അമേലിയ പറഞ്ഞു.
ഗൂഗിൾ പറഞ്ഞാൽ
ഗൂഗിളിലൂടെ അമേലിയ രോഗം കണ്ടെത്തി എന്നു കരുതി നമുക്കും അങ്ങനെ ചെയ്യാമെന്ന് ആരു കരുതേണ്ട കേട്ടോ. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയാൽ ഡോക്ടറെ കാണുകയും പ്രതിവിധി തേടുകയുമാണ് വേണ്ടത്.
ഒരു ചെറിയ തലവേദന, ജലദോഷം, മുടികൊഴിച്ചിൽ, മുഖക്കുരു എന്നിങ്ങനെ എന്തിനും ഏതിനും പരിഹാരം തേടി പലരും ആശ്രയിക്കുന്നതു ഗൂഗിളിനെയാണ്. എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യതകൾ അനുഭവപ്പെട്ടാൽ അപ്പോൾ തന്നെ കൈയിലുള്ള സ്മാർട്ട് ഫോൺ എടുക്കുക, ലക്ഷണങ്ങൾ ഗൂഗിൾ ചെയ്തു നോക്കുക - ഇതിപ്പോൾ നമ്മുടെയെല്ലാം പതിവായി മാറിയിരിക്കുകയാണ്.
രോഗത്തെക്കുറിച്ചു ഗൂഗിൾ വഴി പഠിക്കുന്നതിൽ കുഴപ്പമില്ല പക്ഷേ, ഗൂഗിൾ നോക്കി തനിയെ ചികിത്സിക്കാൻ ശ്രമിക്കരുത്, അത് അപകടകരമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ
"എന്റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചില
10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട
"എന്റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
കത്തുകള്‍ പലരുടെയും ഹൃദയത്തിന്റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും
"സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്'; നന്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ
2,800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ "സോറി, നിങ്ങൾക്കല്
"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാ
നായ വളര്‍ത്തിയ പെണ്‍കുട്ടി; ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ
റെഡ് ലിസ്റ്റ് പുസ്തകത്തിലെ നീലഗിരി മാര്‍ട്ടന്‍; സംരക്ഷിക്കണം
എത്രയെത്ര വേറിട്ട ജീവജാലങ്ങളുടെ സംഗമയിടമാണ് നമ്മുടെ ഈ ഭൂമി. ഇത്തരത്തിലുള്ള വൈവിധ്യം മനോഹാരിത മാത്രമല്ല നിലനില്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ
"എന്റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചില
10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട
"എന്റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
കത്തുകള്‍ പലരുടെയും ഹൃദയത്തിന്റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും
"സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്'; നന്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ
2,800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ "സോറി, നിങ്ങൾക്കല്
"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാ
നായ വളര്‍ത്തിയ പെണ്‍കുട്ടി; ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ
റെഡ് ലിസ്റ്റ് പുസ്തകത്തിലെ നീലഗിരി മാര്‍ട്ടന്‍; സംരക്ഷിക്കണം
എത്രയെത്ര വേറിട്ട ജീവജാലങ്ങളുടെ സംഗമയിടമാണ് നമ്മുടെ ഈ ഭൂമി. ഇത്തരത്തിലുള്ള വൈവിധ്യം മനോഹാരിത മാത്രമല്ല നിലനില്
കർണാടക ബന്നാർഘട്ടയിൽ "പുള്ളിപ്പുലി സഫാരി' റെഡി...
പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ "പുള്ളിപ്പുലി സഫാരി' ആരംഭിക്കാനുള്ള നടപടികൾ അ
സ്വർണഭാരത്താൽ നടക്കാൻ ബുദ്ധിമുട്ടി വധു..! വിവാഹത്തിന് ചെലവായത് 249 കോടി
അന്പരപ്പിക്കുന്ന ആഡംബരവിവാഹങ്ങൾ ലോകത്തിന്റെ പലഭാഗത്തും നടക്കാറുണ്ട്. എന്നാൽ ചൈനയിൽ അടുത്തിടെ നടന്ന ഒരു വിവാഹം അ
തണുപ്പിൽ റിക്കാർഡ് തിരുത്തി ചൈനീസ് പ്രദേശം
തണുപ്പിന്റെ കാര്യത്തിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാംഗ് മേഖലയിൽ 64 വർഷം പഴക്കമുള്ള റിക്കാർഡ് തകർന്നു.
ലോകത്തിലെ ഏറ്റവും ആദ്യകാല ഡെസ്ക്ടോപ്പുകള്‍; കണ്ടെത്തിയതിവിടെ...!
സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച കാലഘട്ടത്തില്‍ ആണല്ലൊ നാം ജീവിക്കുന്നത്. ഒരു ഞൊടിയില്‍ കാഴ്ചകള്‍ ആകെ മാറുന്നയത്ര കണ്ട
"ബീഹാര്‍ മിറക്കിള്‍'; മരിച്ചയാളുടെ തിരിച്ചുവരവ്
മരണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണല്ലൊ. അത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചിലര്‍ക്ക് അ
ഒന്നരമാസംകൊണ്ടു 2.5 ലക്ഷം രൂപ..! യാചകസ്ത്രീയുടെ സന്പാദ്യം പോലീസിനെ അന്പരപ്പിച്ചു
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോർ. സംസ്ഥാനത്തിന്റെ വ്യവസായിക തലസ്ഥാനം കൂടിയായ ഇൻഡോറിനെ യാചകരഹിത മേഖല
"വരന് ഡോക്ടര്‍, അപ്പോള്‍ പ്രീവെഡിംഗ് ഷൂട്ടിന് പറ്റിയ ഇടം ഇതല്ലെ'; പണിപോയ കഥ
കാലം അങ്ങ് പുരോഗമിച്ചപ്പോള്‍ കല്യാണം കെങ്കേമം ആക്കുന്നതിനായി ആളുകള്‍ നിരവധി പരീക്ഷണങ്ങള്‍ രംഗത്തിറക്കി. അതില്‍ ഏറ്റ
ഭൂതകാലത്തില്‍ നിന്നുള്ള ഒരു കുപ്പിയിലെ അവിശ്വസനീയമായ സന്ദേശം; വായിക്കുക
ജീവിതം മറവികളുടെ കൂമ്പാരത്തില്‍ നിന്നും പലതിനെയും തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും വിസ്മയവും അവര്ണനീയമാണ
വൈറലായ ആ സൊമാറ്റോക്കാരന്‍...
"ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനിപ്പിച്ചൂ കൂടെ' എന്ന് ഞാന്‍ പലപ്പോഴും ദൈവത്തോട് ച
‘പ്രണയദിനങ്ങള്‍' ഇല്ലാത്ത നാടുമുണ്ട് ലോകത്ത്...
പ്രണയിതാക്കള്‍ പരസ്പരം തങ്ങളുടെ സ്നേഹം പങ്കുവെയ്ക്കുന്ന ദിവസമാണ് വാലന്റെൻസ് ദിനം. വാലന്റെൻസ് ദിനത്തിന് എഴുദിവസം
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top