താത്കാലിക വിസി: ഗവർണർക്കു പട്ടിക നൽകി സർക്കാർ
താത്കാലിക വിസി:  ഗവർണർക്കു പട്ടിക  നൽകി സർക്കാർ
Wednesday, July 16, 2025 1:51 AM IST
തിരുവനന്തപുരം: രണ്ടു സർവകലാശാലകളിലെ താത്കാലിക വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ പുതിയ പാനൽ ഗവർണർക്കു നൽകി സർക്കാർ.

സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ സ്ഥാനത്തേക്കാണ് മൂന്നുപേരുടെ പട്ടിക സർക്കാർ കൈമാറിയത്. ഡോ.ജയപ്രകാശ്, ഡോ. പ്രവീൺ, ഡോ. ആർ. സജീബ് എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്.

എന്നാൽ, താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഗവർണർ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുള്ള തിൽ സർക്കാർ പാനലിൽനിന്നുള്ള നിയമനസാധ്യത കുറവാണ്.


ഹൈക്കോടതി വിധിക്കു പിന്നാലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും പുതിയ താത്കാലിക വിസിമാരെ അതിവേഗത്തിൽ നിയമിക്കുന്നതിനുള്ള നടപടികളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.