ബിജെഡി സർക്കാരിന്‍റെ കാലാവധി ജൂൺ നാലിന് തീരുമെന്ന് മോദി; പകല്‍ക്കിനാവെന്ന് പട്‌നായിക്
ബിജെഡി സർക്കാരിന്‍റെ കാലാവധി ജൂൺ നാലിന്  തീരുമെന്ന് മോദി; പകല്‍ക്കിനാവെന്ന് പട്‌നായിക്
Tuesday, May 7, 2024 1:15 AM IST
ബെഹ്‌റാംപുര്‍(ഒഡിഷ): ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് ഒഡീഷ ജനത മനസില്‍ കുറിച്ചിട്ടു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജൂണ്‍ നാലിന് നവീൻ പട്നായിക്കിന്‍റെ ബിജെഡി സര്‍ക്കാരിന്‍റെ എക്സ്പയറി ഡേറ്റ് കഴിയുകയാണ്. അവസരങ്ങളുടെ പുതിയ സൂര്യനായി സംസ്ഥാനത്ത് ബിജെപി അവതരിക്കുമെന്നും ബെഹ്‌റാംപുരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

ഏഴു ദശകങ്ങളായി കോണ്‍ഗ്രസും ബിജെഡി സര്‍ക്കാരുകളും തുടര്‍ന്ന കൊള്ള പ്രകൃതിസമ്പന്നമായ ഒഡീഷയെ പാപ്പരാക്കി. ഒഡീഷയില്‍ വെള്ളവും ഫലപുഷ്‌ടിയുള്ള മണ്ണും ഉണ്ട്. ഏറെ ദൈർഘ്യമുള്ള തീരദേശമുണ്ട്, ചരിത്രവും സമ്പന്നമായ സംസ്‌കാരവും ഉണ്ട്. എന്നാല്‍ ഒഡീഷയിലെ ജനത എന്തുകൊണ്ട് പാവപ്പെട്ടവരായി തുടരുന്നു. കൊള്ള നടന്നു എന്നതാണ് ഇതിന്‍റെ ഉത്തരം.

ആദ്യം കോണ്‍ഗ്രസ് നേതാക്കളും പിന്നീട് ബിജെഡി നേതാക്കളും ഇതിൽ പങ്കാളികളായി. ബിജെഡിയുടെ ചെറിയ നേതാക്കള്‍ക്കുപോലും വലിയ ബംഗ്ലാവുകള്‍ ഉണ്ടെന്നും നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള ബിജെപി സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി മോദി പറഞ്ഞു.


തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്കു മറുപടിയുമായി മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ പ്രതികരണമെത്തി.

മോദിയുടേത് പകല്‍ക്കിനാവ് മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പട്നായിക്കിന്‍റെ ഉറ്റ അനുയായി വി.കെ. പാണ്ഡ്യനാണ് ഇതിന്‍റെ വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കിയത്.

നവീൻ പട്നായിക് തുടർച്ചയായി ആറാമതും ഒഡീഷയുടെ മുഖ്യമന്ത്രിയായി ജൂൺ ഒന്പതിന് രാവിലെ 11.30നും 1.30നും ഇടയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറികൂടിയായ പാണ്ഡ്യൻ എക്സിൽ കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.