ലൈംഗിക പീഡനക്കേസ് : പ്രജ്വൽ മടങ്ങുന്നില്ല, സംസാരിച്ചില്ലെന്ന് കുമാരസ്വാമി
ലൈംഗിക പീഡനക്കേസ് : പ്രജ്വൽ മടങ്ങുന്നില്ല, സംസാരിച്ചില്ലെന്ന് കുമാരസ്വാമി
Wednesday, May 8, 2024 1:58 AM IST
ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായ കർണാടക ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ മടങ്ങിയെത്തുന്നതിനുള്ള സൂചനകളില്ല. കേസന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്‍റെ മുന്പാകെ ഹാജരാകാനുള്ള ഏഴു ദിവസത്തെ കാലാവധി ഇന്നലെ അവസാനിച്ചുവെങ്കിലും പ്രതി ജർമനിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്ത പ്രജ്വലിനെതിരേ നടപടിയാവശ്യപ്പെട്ട് കർണാടക വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തയച്ചുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഇയാൾ ജർമനിയിലേക്കു കടന്നത്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രജ്വലിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനുപുറമേ ഇന്‍റർപോളിന്‍റെ ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, പ്രജ്വലുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് പിതൃസഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഇന്നലെ അവകാശപ്പെട്ടു. കുറ്റവാളികൾക്കെതിരേ നിയമപ്രകാരം നടപടി വേണമെന്നും കുമാരസ്വാമി വ്യക്തമാക്കി. കുമാരസ്വാമിയുടെ സഹോദരനും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയുടെ മകനാണ് പ്രജ്വൽ.


അതിനിടെ പ്രജ്വലിനെതിരേ ലൈംഗിക പീഡന പരാതി ഉന്നയിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ കസ്റ്റഡിയിലായ രേവണ്ണ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പ്രത്യേക കോടതി ഇന്നത്തേക്കു മാറ്റി. തട്ടിക്കൊണ്ടുപോകൽ കേസിൽ രേവണ്ണയെയും ബന്ധുകൂടിയായ സതീഷ് ബബ്ബണ്ണയും കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

പ്രജ്വലിന്‍റെ ലൈംഗികപീഡനത്തെക്കുറിച്ച് പരാതി പറയാൻ പ്രത്യേക അന്വേഷണസംഘം ഹെൽപ്‌ലൈൻ നന്പറുകൾ സജ്ജമാക്കിയിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ആളുകൾ വിളിച്ചിരുന്നതായി പ്രത്യേക അന്വേഷണസംഘം പറഞ്ഞു. വിശദാംശങ്ങൾ അവർ വെളിപ്പെടുത്തിയില്ല. അതേസമയം ഹെൽപ്‌ലൈൻ നന്പറിലേക്ക് ആരും വിളിച്ചിട്ടില്ലെന്നാണ് കുമാരസ്വാമിയുടെ അവകാശവാദം.

വിവാദ ദൃശ്യങ്ങൾ പുറത്തായതിനു പിന്നിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണെന്ന് ആരോപിച്ച കുമാരസ്വാമി, ഇതേക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.