ഹരിയാനയിൽ പ്രതിസന്ധി; ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടു
ഹരിയാനയിൽ  പ്രതിസന്ധി; ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടു
Wednesday, May 8, 2024 1:59 AM IST
ചണ്ഡിഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിജെപിക്കു കനത്ത തിരിച്ചടി നൽകി ഹരിയാനയിൽ പാർട്ടിക്ക് ഭൂരിപക്ഷം നഷ്‌ടപ്പെട്ടു.

മൂന്നു സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് നായബ് സിംഗ് സൈനി സർക്കാർ പ്രതിസന്ധിയിലായത്. സോംബീർ സംഗ്‌വാൻ, രൺധീർ ഗോല്ലെൻ, ധരംപാൽ ഗോൻഡെർ എന്നിവരാണ് സർക്കാരിനു പിന്തുണ പിൻവലിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് എംഎൽഎമാർ അറിയിച്ചു. മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഹരിയാന സർക്കാർ ന്യൂനപക്ഷമായി. 90 അംഗ നിയമസഭയിൽ രണ്ടു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപി പക്ഷത്ത് ഇനി 42 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 45 പേരുടെ പിന്തുണ വേണം.

മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, പിസിസി അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ റോഹ്തക്കിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് എംഎൽഎമാർ നിലപാട് അറിയിച്ചത്. കർഷകർക്കുവേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് സ്വതന്ത്ര എംഎൽഎമാർ പറഞ്ഞു.

ഭൂരിപക്ഷം നഷ്‌ടമായ സൈനി സർക്കാർ രാജിവയ്ക്കണമെന്ന് ഉദയ് ഭാൻ ആവശ്യപ്പെട്ടു. "90 അംഗ ഹരിയാന നിയമസഭയുടെ നിലവിലെ അംഗസംഖ്യ 88 ആണ്. ബിജെപിക്ക് 40 അംഗങ്ങളാണുള്ളത്.


പത്ത് അംഗങ്ങളുള്ള ജെജെപിയുടെ പിന്തുണയോടെയായിരുന്നു ബിജെപി സർക്കാർ രൂപവത്കരിച്ചത്. ഏതാനും മാസം മുന്പ് സർക്കാരിനുള്ള പിന്തുണ ജെജെപി പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെ സ്വതന്ത്ര എംഎൽഎമാരും പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമായി’-ഉദയ് ഭാൻ പറഞ്ഞു.

ഹരിയാനയിൽ ലോക്സഭാ തെരഞ്ഞെെടുപ്പ് നടക്കാനിരിക്കേ സർക്കാരിന്‍റെ ഭാവി തുലാസിലായത് ബിജെപിക്കു കനത്ത തിരിച്ചടിയായി. ബിജെപിക്ക് 40 അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും എച്ച്എൽപി അംഗവും സർക്കാരിനെ പിന്തുണയ്ക്കുന്നു.

മാർച്ച് 12നാണ് ഒബിസി നേതാവായ നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ബ്രാഹ്മണനായ മനോഹർ ലാൽ ഖട്ടറിനെ മാറ്റി സൈനിയെ മുഖ്യമന്ത്രിയാക്കിയത് ഒബിസി വോട്ട് ലക്ഷ്യമിട്ടായിരുന്നു.

കർഷകരുടെ പ്രതിഷേധവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും ഹരിയാനയിൽ ബിജെപിക്ക് നേരത്തെതന്നെ വലിയ വെല്ലുവിളി ഉയർത്തിത്തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സ്വതന്ത്ര എംഎൽഎമാർ ഇടഞ്ഞിരിക്കുന്നത്. ഈ വർഷം അവസാനം നിയമസഭയുടെ കാലാവധി അവസാനിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.