കൊടുംചൂടില്‍ പാൽ ഉത്പാദനം കുറയുന്നു; കർഷകരുടെ നഷ്‌ടം കുറയ്ക്കാൻ‌ മിൽമ
കൊടുംചൂടില്‍ പാൽ ഉത്പാദനം  കുറയുന്നു; കർഷകരുടെ നഷ്‌ടം  കുറയ്ക്കാൻ‌ മിൽമ
Thursday, March 28, 2024 11:47 PM IST
കൊച്ചി: അന്തരീക്ഷ ഊഷ്മാവില്‍ ഉണ്ടാകുന്ന ക്രമാതീതമായ വർധനവിനെത്തുടർന്ന് കറവമൃഗങ്ങളില്‍ പാൽ ഉത്പാദനം കുറഞ്ഞിട്ടുള്ളതായി മിൽമ.

ഉത്പാദനക്കുറവ് കർഷകർക്കുണ്ടാക്കുന്ന നഷ്‌ടം പരിഹരിക്കാൻ ഹീറ്റ് ഇന്‍ഡക്സ് ബെയ്സഡ് കാറ്റില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ എം.ടി. ജയന്‍ അറിയിച്ചു.


മേഖലാ യൂണിയന്‍റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള താപനിലയില്‍നിന്നും തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന 6,8,14,26 എന്നീ ദിവസങ്ങളില്‍ യഥാക്രമം കറവമൃഗം ഒന്നിന് 200, 400, 600, 2000 രൂപ വീതമാണ് സാമ്പത്തിക പരിരക്ഷ ലഭിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.