നന്മയുടെ മരത്തിൽ നന്മയേ കായ്ക്കൂ
നന്മയുടെ മരത്തിൽ നന്മയേ കായ്ക്കൂ
ഒരു ഹൃദ്രോഗവിദഗ്ധൻ എന്ന നിലയിൽ ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുവാനും ശസ്ത്രക്രിയ ചെയ്യുവാനുമുള്ള അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇന്ന് ഇരിക്കുന്ന ഇരിപ്പിടത്തിനു പിന്നിൽ നൂറുകണക്കിനു ചെറിയ ചെറിയ സംഭവങ്ങളും അതിൽ ഭാഗഭാക്കുകളായ നൂറുകണക്കിനു വ്യക്‌തികളുമുണ്ട്. വിജയഗാഥകൾ രചിക്കുന്ന എല്ലാ വ്യക്‌തികളുടെയും കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ ചുരുളുകൾ അഴിച്ചാൽ മനസ്സിലാകുന്നതും അതുതന്നെ. വിജയപരാജയങ്ങളുടെ ഒരു നീണ്ടകഥയാണ് ഏവരുടെയും ജീവിതം. <യൃ><യൃ>ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിൽ ഈ കൊച്ചുകേരളത്തിൽനിന്നു, നാടിനോടും കുടുംബത്തോടും സുഹൃത്തുക്കളോടും വിടപറഞ്ഞു വിദേശത്തേക്കു പോകുമ്പോൾ, എന്റെ ജീവിതപ്പാത എങ്ങനെയായിരിക്കുമെന്നു യാതൊരു ഊഹവുമില്ലായിരുന്നു. അയർലണ്ടിലെ തണുപ്പിനോടു മല്ലിട്ടു ഡബ്ലിൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഊയഹശി) എന്ന നഗരത്തിലെ നിശാജീവിതത്തിനു മൂകസാക്ഷിയായി പട്ടണത്തിലെ തിരക്കേറിയ റൊട്ടുണ്ട <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഞീേൗിറമ) ആശുപത്രിയുടെ ലൈബ്രറിയിൽ പാതിരാത്രിവരെ അനാട്ടമിയും ഫിസിയോളജിയുമൊക്കെപ്പഠിച്ച് സ്വന്തം മുറിയിലേക്ക് അവസാനത്തെ സിറ്റിബസിൽ മടങ്ങുമ്പോൾ ജീവിതത്തിന്റെ അനിശ്ചിതാവസ്‌ഥയെപ്പറ്റിയായിരുന്നു ചിന്ത. നഷ്ടപ്പെട്ടുപോയ ബന്ധങ്ങൾ നാട്ടിലായിരുന്നപ്പോൾ ബന്ധനങ്ങളായി തോന്നിയിരുന്നതിന്റെ കുറ്റബോധവും മനസ്സിൽ കുറെ ഉണ്ടായിരുന്നു.<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>എഞഇട ന്റെ ഒന്നാംഭാഗം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജമൃേ ക) വിജയിക്കുകയെന്ന ഒരു വലിയ കടമ്പ ചാടുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ഞങ്ങൾ 42 പേരിൽ ഏതെങ്കിലും ഒരു പത്തുപേർ പരീക്ഷയ്ക്കു പാസ്സാകുമെന്നറിയാമായിരുന്നു. സാധാരണയായുള്ള 20 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചാൽ ആ വിജയികളുടെ ഗണത്തിൽപ്പെടുവാൻ, പുസ്തകത്തിന്റെ ഏറ്റവും അപ്രധാനമെന്നു കരുതിയിരുന്ന പേജുകളിലേക്കുപോലും ശ്രദ്ധപതിപ്പിച്ച് ആറുമാസം പഠിച്ച ആ കാലഘട്ടം ജീവിതത്തിന്റെ ഏറ്റവും കഠിനമായ, തീവ്രമായ ഒരു യത്നത്തിന്റെ ഭാഗമായിരുന്നു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>എഞഇട ഒന്നാംഭാഗം പാസ്സായാൽ ജോലിയിൽ പ്രവേശിക്കാമെന്നും മുന്നോട്ടുള്ള പഠനത്തിന്റെ പാതയിലേക്കു പ്രവേശിക്കാമെന്നുമുള്ള പ്രതീക്ഷ അന്നൊക്കെ എന്റെ ദിവസേനയുള്ള പഠനസമയം 18 മണിക്കൂർവരെ എത്തിയിരുന്നുവെന്ന് ഇപ്പോൾ ഓർക്കുമ്പോൾ മനസ്സിൽ അതിശയം തോന്നുകയാണ്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഊയഹശി ന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടീൗവേ ഇശൃരൗഹമൃ ഞീമറ ന്റെ 224 –ാം മുറിയിൽ പരീക്ഷയ്ക്കുശേഷം വിജയശ്രീലാളിതനായി ഇരിക്കുമ്പോൾ മുന്നോട്ടുള്ള ജോലിസാദ്ധ്യതയും പഠനവും ഒക്കെ വീണ്ടുമൊരു ചോദ്യചിഹ്നമായി നിലകൊണ്ടു.<യൃ><യൃ>അങ്ങനെ ഒരു ദിവസം സൗത്ത് സർക്കുലർ റോഡിന്റെ വലതുഭാഗത്തു കൂടെനടക്കുമ്പോഴാണ് എതിർദിശയിൽ നടന്നുവരുന്ന ഒരു ഇന്ത്യക്കാരനെ ശ്രദ്ധിച്ചത്. അയാൾ എന്നെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുത്തു വരാറായപ്പോൾ അയാൾ സാവധാനം റോഡ് കുറുകെ മുറിച്ച് എന്റെയടുത്തേക്കെത്തി. ഞാനും ഒരു സ്വീകർത്താവിനെപ്പോലെ നടപ്പു സാവധാനത്തിലാക്കി. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>അൃല ്യീൗ ളൃീാ ഗലൃമഹമ? (നിങ്ങൾ കേരളീയനാണോ?) എന്ന ചോദ്യം എന്നെ അദ്ഭുതപ്പെടുത്തിയില്ല. ഒരു സാധാരണ കേരളീയന്റെ എല്ലാ ഭാവങ്ങളും അന്നും ഇന്നും എന്നിലുണ്ടെന്ന് എനിക്കറിയാം. അന്നു തുടങ്ങിയ ആ സ്നേഹബന്ധം, ഞാനും ആന്ധ്രാക്കാരനായ ഡോക്ടർ സുരേഷും ഇന്നും മനസ്സിലും ആത്മാവിലും ഏറെ ആരാധനയോടെ കാത്തുസൂക്ഷിക്കുവാൻ പല കാരണങ്ങളുമുണ്ട് ഞങ്ങൾക്കിരുവർക്കും. മൂവായിരം പൗണ്ടുമായി വിദേശത്തേക്കു പോയ എനിക്ക് 6 മാസത്തെ പഠനവും ഫീസും ജീവിതച്ചെലവുകളും കഴിഞ്ഞ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>എഞഇട ന്റെ ഒന്നാംഭാഗം പാസായപ്പോൾ കൈയിലുണ്ടായിരുന്നതു വെറും 600 പൗണ്ടു മാത്രം. ഒരു ജോലി കിട്ടിയാൽ മെഡിക്കൽ കൗൺസിലിൽ അടയ്ക്കേണ്ട തുക 460 പൗണ്ടും. എന്നു ജോലികിട്ടും, അതുവരെയുള്ള മുറിവാടകയും ജീവിതച്ചെലവുകളുമെല്ലാം കഴിഞ്ഞു ജോലികിട്ടുന്ന സമയമാകുമ്പോൾ മെഡിക്കൽ കൗൺസിലിൽ കൊടുക്കുവാൻ കൈയിൽ മിച്ചം പൈസ ഉണ്ടാകുമോ എന്നിങ്ങനെ കരുതി വിഷമിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. സ്വന്തം ജ്യേഷ്ഠസഹോദരൻ ലണ്ടനിൽ ജീവിക്കുന്നുണ്ടെന്നും തന്റെ ചെലവുകൾ അയാളാണു നോക്കുന്നതെന്നും സുരേഷ് പറഞ്ഞപ്പോൾ എനിക്കും ചെറിയ ആശ്വാസമായി; എന്നെങ്കിലും എനിക്കൊരു അത്യാവശ്യം വന്നാൽ ഒരു പക്ഷേ സുരേഷ് എനിക്കൊരു താങ്ങാകുമായിരിക്കുമെന്ന ചിന്തയിലൂടെ. <യൃ><യൃ>സുരേഷും എന്നെപ്പോലെ തന്നെ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങഞഇജ യുടെ ഒന്നാംഭാഗം പാസ്സായതിനുശേഷം ജോലി അന്വേഷിച്ചു കാത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു. ഒരേ സാഹചര്യത്തിൽ ഒരേ പാതയിൽ. എന്നാൽ, ഒരാൾ ഫിസിഷ്യനും മറ്റേയാൾ സർജനും. അവിടെ മത്സരത്തിനു സ്‌ഥാനമില്ലല്ലോ. ഏതെങ്കിലും ആശുപത്രികളിൽ മെഡിസിനിൽ ജോലിയൊഴിവ് അറിയുകയാണെങ്കിൽ ഞാൻ സുരേഷിനെ അറിയിക്കും. സർജറിയിൽ ഒഴിവ് അറിയുകയാണെങ്കിൽ സുരേഷ് എന്നെയും. നാട്ടിലെ നല്ല കാലവും കുടുംബവും ബന്ധങ്ങളുമൊക്കെ അയവിറക്കി ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുവാൻ സമയം ഒട്ടുംതന്നെ വേണ്ടി വന്നില്ല. <യൃ><യൃ><യൃ><ശാഴ െൃര=/ളലമേൗൃല/മൊസെമൃശബ2016ങമ്യ13വയ2.ഷുഴ മഹശഴി=ഹലളേ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഊയഹശി –ൽ നിന്ന് ഏകദേശം 20–25 മൈലുകൾ അകലെ മിഷനറികന്യാസ്ത്രീകൾ നടത്തുന്ന ഒരു ആശുപത്രിയിൽ മെഡിസിനിൽ ഒരു മാസത്തെ ഒരു ജോലിയൊഴിവ് മെഡിക്കൽ ജേർണലിൽ ആദ്യം കണ്ടതു ഞാനായിരുന്നു. സുരേഷിനെ വിവരം അറിയിക്കുകയും ചെയ്തു. തീർച്ചയായും അതു സുരേഷിനു ലഭിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ജോലിക്കുള്ള ഇന്റർവ്യൂ കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ടാൽ പിറ്റേദിവസംതന്നെ ജോലിക്കു പോരേണ്ട ഒരു ഒഴിവായിരുന്നു അത്. അപ്പോഴാണു സുരേഷ് ആ സത്യം എന്നോടു പറഞ്ഞത്. അദ്ദേഹത്തെ താങ്ങിനിറുത്തുമെന്നേറ്റിരുന്ന ലണ്ടനിലെ ജ്യേഷ്ഠസഹോദരൻ ഇന്ത്യയിലേക്കു പോയിരിക്കുകയാണ്. തിരികെയെത്തുവാൻ രണ്ടാഴ്ചകൂടെ. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ തുകയായ 460 പൗണ്ട് സുരേഷിന്റെ പക്കൽ ഇല്ലായെന്നുള്ള സത്യം എനിക്കൊരു അതിശയമായിരുന്നു. സുരേഷിന്റെ ദയനീയമായ മുഖം എന്റെ മനസ്സിൽ പതിഞ്ഞു. ആഴ്ചകളായി കാത്തിരുന്ന ഒരു സാഹചര്യംവന്നപ്പോൾ, അത് കൈയെത്തിപ്പിടിക്കാൻ കഴിയാത്തതിന്റെ നൊമ്പരം ആ മനസ്സിൽ ഞാൻ കണ്ടു. അദ്ദേഹത്തിന്റെ വേദനയിൽ പങ്കുകൊള്ളാതിരിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല. സുരേഷിനുവേണ്ട 460 പൗണ്ടുമായി ഇന്റർവ്യൂ കഴിഞ്ഞു വിജയശ്രീലാളിതനായി മെഡിക്കൽ കൗൺസിലിലേക്കു തിരികെവന്ന സുരേഷിനെ ഞാൻ സ്വീകരിച്ചു. അന്നു വൈകിട്ടുതന്നെ രജിസ്ട്രേഷനുമായി സുരേഷ് യാത്രയായി. എന്റെ ചിറകൊടിഞ്ഞ മനസ്സുമായി ഞാൻ വീണ്ടും ഒറ്റപ്പെടുകയായിരുന്നു. എനിക്കും വേണമൊരു ജോലി. രണ്ട് ആഴ്ചയെങ്കിൽ അത്രയും. കാരണം എന്റെ ബാങ്കിലെ ബാലൻസ് ഷീറ്റ് വെറും 120 പൗണ്ട് മാത്രമായി കുറഞ്ഞിരിക്കുന്നു!<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഊയഹശി ൽ നിന്ന് ഏകദേശം എഴുപതു കിലോമീറ്റർ അകലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞീരെീാാീി എന്ന ചെറിയ ഗ്രാമത്തിലെ ഒരു കൗണ്ടി ആശുപത്രിയിൽ<ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീൗി്യേ ഒീെുശമേഹ) രണ്ടാഴ്ചത്തെ ഒഴിവ് ഭാഗ്യവശാൽ ഒരു സുഹൃത്തിലൂടെ എന്നെ തേടിയെത്തി. സന്തോഷത്തിന്റെ മണിക്കൂറുകൾ. ഉടനെതന്നെ ജോലിക്കു ചേരണം. മെഡിക്കൽ കൗൺസിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞലഴശെേൃമശേീി, യാത്ര എല്ലാം. ഈ സന്തോഷത്തിനിടയിൽ, മെഡിക്കൽ കൗൺസിൽ ഫീസടയ്ക്കാൻ ഞാൻ കരുതിവച്ചിരുന്ന പൈസ സുരേഷിനു നൽകിയ കാര്യം മറന്നുപോയിരുന്നു. സുരേഷ് പറഞ്ഞിരുന്നു, ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതിയെന്ന്. സുരേഷിന്റെ ജ്യേഷ്ഠസഹോദരൻ തിരികെവരാത്ത സാഹചര്യം, ശമ്പളം കിട്ടുവാൻ വൈകുമെന്ന ഹെൽത്ത് അതോറിട്ടിയുടെ അറിയിപ്പ്, ഇതിനെല്ലാം നടുവിൽ സുരേഷിനു സങ്കടത്തോടെ, സ്നേഹത്തോടെ കൈമലർത്തുവാനേ കഴിഞ്ഞുള്ളൂ.<യൃ><യൃ>ഞാൻ ദിവസേന നടക്കാറുള്ള സൗത്ത് സർക്കുലർ റോഡിന്റെ പാർശ്വങ്ങളിലെ ചില ഇന്ത്യൻ സുഹൃത്തുക്കൾ എന്റെ രക്ഷയ്ക്കെത്തി. അവരെല്ലാം ഒറ്റ സ്വരത്തിൽ എന്നോടു പറഞ്ഞു– നീയൊരു മണ്ടനാണ്, നിന്റെ രജിസ്ട്രേഷനുവച്ചിരുന്ന പൈസയെടുത്തു നീ സുരേഷിനു കൊടുത്തതെന്തിനാണ്, ആരെങ്കിലും ഇങ്ങനെ ചെയ്യുമോ? സ്വന്തം കാര്യം നോക്കേണ്ടേ എന്നൊക്കെ. എനിക്കറിയാം, അന്യരാജ്യങ്ങളിൽ പോകുമ്പോൾ സ്വന്തംകാര്യം നോക്കിയില്ലായെങ്കിൽ, പ്രത്യേകിച്ചും സ്വന്തംകാലിൽ നിൽക്കുന്നതു വരെയെങ്കിലും, കാര്യങ്ങൾ നടക്കില്ലായെന്ന്. എങ്കിലും എന്റെ നല്ല മൂന്നുനാലു സുഹൃത്തുക്കളുടെ സഹായത്തോടെ എനിക്കു ലഭിച്ച പൈസകൊണ്ട് രജിസ്ട്രേഷൻ കിട്ടുവാനും തക്കസമയത്തു ജോലിയിൽ പ്രവേശിക്കുവാനും കഴിഞ്ഞു. അവിടെനിന്നു ഞാൻ എന്റെ പ്രതിബന്ധങ്ങളിലൂടെയുള്ള പ്രയാണത്തിൽ പല സ്‌ഥാപനങ്ങളിലും ജോലി ചെയ്യുകയും അവസാനം ഇംഗ്ലണ്ടിലും പിന്നീടു തിരികെ നമ്മുടെ കൊച്ചുകേരളത്തിലും എത്തി. സുരേഷാകട്ടെ വിവാഹിതനായി, ഇംഗ്ലണ്ടിലേക്കു പോയി എന്ന് അറിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ വിവരങ്ങൾ എനിക്കു ലഭിക്കുന്നത് പല പല വർഷങ്ങൾക്കുശേഷമാണ്.<യൃ><യൃ>ഏകദേശം 8 വർഷംമുമ്പ് എന്റെ ജ്യേഷ്ഠൻ ഡോ. മാത്യു ഇംഗ്ലണ്ടിൽനിന്ന് ഒരു ഫോൺ വിളിച്ചപ്പോൾ എന്നോടുള്ള വലിയ ബഹുമാനത്തോടെ ചോദിച്ചു. ‘‘നിനക്കൊരു ഡോ. സുരേഷിനെ ഓർമ്മയുണ്ടോ?’’ ഒരു ആന്ധ്രാക്കാരൻ. ‘‘തീർച്ചയായും, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുകളായിരുന്നു. പക്ഷേ, ഇപ്പോൾ എവിടെയെന്ന് എനിക്കറിയില്ല.’’ – ഞാൻ പറഞ്ഞു.<യൃ><യൃ>എന്റെ മൂത്ത സഹോദരൻ ഒരു കൺസൾട്ടന്റ്പദവിക്കായി ഇന്റർവ്യൂവിനു പോയിരുന്ന കാലം. ആ പദവിയിലെത്തുവാൻ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഇന്ത്യയിൽനിന്നെത്തുന്ന ഡോക്ടർമാർക്ക്. നമ്മുടെ നാട്ടിലെ ഡോക്ടർമാരിൽ പലരും പാശ്ചാത്യരാജ്യങ്ങളിൽ ജോലി ചെയ്യുന്നത്, സ്റ്റാർ സർജനായോ അസിസ്റ്റന്റ് സ്പെഷലിസ്റ്റ് ആയോ ഒക്കെയാണ് അങ്ങനെ ഒരു അസോസിയേറ്റ് സ്പെഷ്യാലിസ്റ്റ് ആയി ഡോ. മാത്യു ഇംഗ്ലണ്ടിൽ ജോലി ചെയ്തിരുന്നപ്പോഴാണ്. ഒരു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>രീിൌഹമേിേ പദവിക്കായുള്ള തിരച്ചിൽ ആരംഭിച്ചത്. പല ഇന്റർവ്യൂകളും കഴിഞ്ഞിട്ടും പറ്റിയ ജോലി കിട്ടാത്തതിന്റെ ഒരു മാനസികവിഷമത്തിലായിരുന്നു മാത്യുവും കുടുംബവും.<യൃ><യൃ>ഇത്തവണ ഇന്റർവ്യൂവിനു പോയപ്പോഴും ഉണ്ട് ഏഴുപേർ ഒരു ജോലിക്കായി. ഇന്റർവ്യൂ കഴിഞ്ഞു. എല്ലാ പ്രാവശ്യത്തെയുംപോലെ ഇത്തവണയും നന്നായിരുന്നു ഇന്റർവ്യൂ. തിരികെപ്പോരുന്നതിനു മുൻപായി ഇന്റർവ്യൂബോർഡ് മാത്യുവിനെ തിരികെവിളിച്ച് അദ്ദേഹത്തിനു ജോലി നൽകിയതായി അറിയിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ മുഹൂർത്തത്തിലായിരുന്നു അന്നു മാത്യു. മുറിയിൽനിന്നു പുറത്തേക്കിറങ്ങി വരാന്തയിൽനിന്ന് സന്തോഷത്തിന്റെ അശ്രുധാര പൊഴിക്കുമ്പോൾ, ഇന്റർവ്യൂബോർഡിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാരൻ ഡോക്ടർ പിറകിലായി മാത്യുവിന്റെ തോളത്തു കൈവച്ചു. തിരിഞ്ഞുനോക്കിയ മാത്യുവിനോടയാൾ ചോദിച്ചു, നിങ്ങൾ ഡോ. ജോസ് പെരിയപ്പുറത്തിന്റെ സഹോദരനല്ലേയെന്ന്. മാത്യു അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി, കേരളത്തിലെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റിൽ ജോലി ചെയ്യുന്ന അനുജന്റെ പേരു പറഞ്ഞ് ഇന്റർവ്യൂബോർഡിലെ സീനിയർ ഡോക്ടർ പരിചയപ്പെടുത്തിയപ്പോൾ. ‘‘ഡോക്ടർ മാത്യു, നിങ്ങളെ ഇന്റർവ്യൂ ചെയ്യുവാനായി, ഇന്റർവ്യൂ ബോർഡിന്റെ ചെയർമാനായി ഞാൻ ഇന്ന് ഇവിടെ ഇരിക്കുവാനുള്ള കാരണം നിങ്ങളുടെ സഹോദരൻ ഡോക്ടർ ജോസാണ്, നിങ്ങൾക്കിവിടെ ജോലി കിട്ടുവാൻ കാരണവും’’ എന്നു പറഞ്ഞു ഡോ. സുരേഷ് അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ അദ്ദേഹത്തിനുണ്ടായ ആ വലിയ സംതൃപ്തിയും, ഒരു പക്ഷേ, വർഷങ്ങൾക്കുമുമ്പ് നിസ്സഹായാവസ്‌ഥയിൽ തന്നെ കൈപിടിച്ചുകയറ്റിയ പഴയ സുഹൃത്തിനോടുള്ള ഒരു നന്ദിപറയലായി ഡോക്ടർ സുരേഷ് കരുതിയിരിക്കാം.<യൃ><യൃ>ആദ്യം എഴുതിയതുപോലെ, എന്റെ ശസ്ത്രക്രിയാരംഗത്തുള്ള വിജയകരമായ നേട്ടങ്ങൾ എഴുതുന്നതിനു പകരം, നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്ന നല്ല കാര്യങ്ങൾ, മറ്റുള്ളവരോടുള്ള സ്നേഹസഹായ ആദരവുകൾ നമ്മൾക്കനുകൂലമായി, അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർക്ക് അനുകൂലമായി ഭാവിയിൽ എങ്ങനെ ഭവിക്കാം എന്ന് എഴുതാനായിരുന്നു എന്റെ ചിന്ത പോയത്.<യൃ><യൃ><യ> ഡോ. ജോസ് ചാക്കോ പെരിയപ്പുറം

useful_links
story
article
poem
Book