കുചേലവൃത്തം | സുദാമൻ വരുന്നുവത്രേ മുകുന്ദനെത്തേടി! ഗതചങ്ങാത്തത്തിൻ മധുരനാരങ്ങയില്ല കാഴ്ചയ്ക്കവിൽപ്പൊതി കയ്യിലില്ല പാടിപ്പഴകിയ ഗീതങ്ങളില്ല സ്മൃതിയിൽ നിറഞ്ഞ കിനാക്കളില്ല. ചാലായൊഴു | |
|
കാലിത്തൊഴുത്തിലെ ഉണ്ണി | ധനുമാസക്കുളിരിലെ പാതിരാവില് തൂമഞ്ഞു പെയ്യുന്ന പൊന്രാവില് ആഹ്ലാദചിത്തരായ് വാനിലെ താരകള് ഏറ്റുപാടി...ഏറ്റുപാടി രക്ഷകനാം ഉണ്ണിയേശു പിറന്നു ഉണ്ണിയേശു പിറന്നു ഉണ്ണിയേശു പിറന്നു
| |
|
|
ഇരകൾ | ആരുടെ ചോര മണക്കുന്നീ വയലേലകളിൽ തെരുവോരത്തിൽ? ആരുടെ തേങ്ങൽ കുറുകുന്നൂ ഗതി കിട്ടാതീ, തെരുവീഥികളിൽ? കൊടിയുടെ തണലില്ലീ പൈതങ്ങൾ ക്കിരയുടെ മണമാണറിയുക നമ്മൾ, നാക്കുമുറിച്ചും മുല | |
|
കാലംതെറ്റിയ വർഷപ്പാതിയിൽ... | കാലംതെറ്റിയ വർഷപ്പാതിയിൽ, നേരംതെറ്റിയ വേനൽവരവിൽ, കാണുന്നൂനാം ഉർവ്വിയുണർത്തും, ഉൾത്താപത്തിൻ നെടുവീർപ്പ്. ആർത്തലപെയ്യും നീർമഴയിൽ, കണ്ണീരാറുകൾ കവിയുമ്പോൾ, പട്ടിണിയുണ്ണു | |
|
ഭൂമിയിലെ മാലാഖമാർ | പാരിലിന്നാപത്തു വന്നൊരീ വേളയിൽ, മാനുഷർ കല്മഷം പൂണ്ടു നിൽക്കെ, പേടിവേണ്ടെന്നോതി ഈ യുദ്ധ ഭൂമിയിൽ, കർമ്മനിരതരായ് മാലാഖമാർ! അക്ഷൗഹിണികളായ്, ശാന്തിതൻ ദൂതരായ് , ആതുരലക്ഷത്തിനാലംബമാ | |
|
മനസറിഞ്ഞെൻ അമ്മക്ക് | നാളെയാണെന്റെ പിറന്നാൾ നീളുമീ രാത്രി ഉറങ്ങിയുണരാൻ എത്ര നേരം ഞാനുറങ്ങേണം എന്ന് ചിന്തിച്ചു ഞാൻ കണ്ണടക്കവേ... മനമറിഞ്ഞാശിച്ച പോലെന്നമ്മ ... മകനാകുമീയെനിക്ക് നൽകിയാ സ്നേഹ സമ | |
|
അക്ഷരപ്പൂക്കൾ... | വായന നിന്നാ,ലടഞ്ഞുപോകുന്നതാ,ണറിവിന്റെ വാതായനങ്ങളെന്നോർക്കുക , അക്ഷരപ്പൂക്കൾ തൻ സൗരഭ്യമാണെന്നും അറിവിന്റെ യൗന്നത്യ മോർത്തീടുകിൽ. വാക്കുകൾ പൂക്കുന്ന പ്രജ്ഞാപഥങ്ങളിൽ, വാഗതീത | |
|
മാതൃ ദിനം | അമ്മയ്ക്കൊരുമ്മ കൊടുക്കുവാനെന്തിനീ 'അമ്മ ദിന'ത്തിന്റെ കോലാഹലം? ഫേസ്ബുക്കിൽ മാത്രമാണമ്മമാർ തന്നുടെ ഫേസിലെ പുഞ്ചിരി കാണ്മതിപ്പോൾ! പുത്രിപുത്രാദികൾ തോളോട് തോൾ ചേർത്തു, ക്യാമറക | |
|
അമ്മ സ്വാന്തനം | അമ്മ തൻ പൊൻ മുഖത്തേക്കിമ വെട്ടാതെ നോക്കുമാ ശിശു അനശ്വര സ്നേഹത്തിൻ സുസ്മിതം കണ്ടു കൺകുളിർക്കെ... താമരപ്പൂപോൽ വിരിഞ്ഞ മന്ദഹാസത്തിൻ നിറവിലാ കുഞ്ഞു തൂകി പാൽ പുഞ്ചിരി മൃദു കവിളിലൊരു നുണക്കുഴി | |
|
പറഞ്ഞിരുന്നവ | എം. ആർ. രേണുകുമാർ നിലംതൊടാതൊരു പന്പരം കറക്കി കൈവെള്ളയിൽ വെച്ചുതരാമെന്ന് പറഞ്ഞിരുന്നതാണ്. നിലാവുള്ള രാത്രികളിൽ ആഴങ്ങളിലേക്ക് കൊണ്ടുപോയി കൈത് | |
|
അമേരിക്കൻ ചെലവിൽ ഒരിന്ത്യൻ പ്രേമഗാനം | അജീഷ് ദാസൻ മടുത്തൂ, അവളില്ലാത്ത ഈ ലോകം ഇനിയെനിക്കും വേണ്ടായെന്ന് ഏറ്റം വെറുത്ത്, എല്ലാം മടുത്ത് പുല്ലടക്കം നിന്ന ഭൂമിക്കിട്ടൊരൊറ്റച്ചവിട്ടുവെച്ചു കൊടുത്തൂ; അമേരി | |
|
ദുഖാനന്ദം | പ്രഭാവർമ നെൽച്ചെടിക്കു ജന്മം കൊടുക്കാൻ സ്വയം നെഞ്ചുകീറി മരിക്കുന്ന നെന്മണി ക്കുള്ളിലെന്താണു, സങ്കടം തന്നെയോ? സങ്കടങ്ങളാറ്റുന്നൊരാനന്ദമോ? മന്ദമന്ദമലിഞ്ഞു | |
|
വരിക ജ്ഞാനപ്പെണ്ണേ..! | കാറ്റുപാടി കാവടിയാടും കാടുപാടി – മുളങ്കാടുപാടി പൊന്നും ചിങ്ങത്തേരുവരുന്നു പൊന്നോണം തേരേറി വരുന്നു എങ്ങുപോയി എങ്ങുപോയി ജ്ഞാനപ്പെണ്ണേ എന്നുമറിവിൻ ഗീതപാടിയ ജ്ഞാനപ്പെണ്ണേ.. | |
|
പട്ടങ്ങൾ | സണ്ണി കീക്കിരിക്കാട് ആകാശത്തിന്റെ വിസ്തൃതി കണക്കാക്കാനാണ് മനുഷ്യൻ പട്ടം കണ്ടുപിടിച്ചതെന്ന് അച്ഛൻ ഒരിക്കൽ പറയുന്നതു കേട്ടു ഭൂമിയിൽനിന്ന് നിൾബ്ദം ഉയരുന്ന പ്രാർത് | |
|
ജീവിതം കൊണ്ടെഴുതുന്നത്... | കാരൂർ സോമൻ
പാതിരാക്കോഴിയ്ക്ക് സമയക്ലിപ്ത ഉണ്ടായതv പാതിമറന്ന ജീവിതത്തെക്കുറിച്ച് ഓർമ്മ വന്നപ്പോഴാണ്<യൃ>വാൻഗോഗിന്റെ കടിച്ചുമുറിക്കപ്പെട്ട പാതി ചെവിയിൽ<യൃ>മുഴങ്ങിയത് പാതിവയ്ക്കപ്പെട്ട പ | |
|
തുഞ്ചന്റെ ശാരിക | <യ> ഡോ. എം.ഐ. തമ്പാൻ ‘‘ശാരികപ്പൈതലേ, ചാരുശീലേ, വരി– കാരോമലേ, കഥാശേഷവും ചൊല്ലു നീ’’ തൂവൽ കൊഴിഞ്ഞുപോയ്, മേനി ചുളിഞ്ഞുപോയ് പീളയടിഞ്ഞ കൺകാഴ്ച കുറഞ്ഞുപോയ് ചുണ്ടുകൾ തൊ | |
|
കുളമ്പടികൾ | <യ>ഡോ. ചെറിയാൻ കുനിയന്തോടത്ത്<യൃ><യൃ>കുതിരയാണെൻ മുമ്പേയോടുന്നു, പിന്നാലെ<യൃ>കുതികൊള്ളാൻ നോക്കുന്നിതെന്റെ ചിത്തം.<യൃ>പതിയുന്നു, കാണുന്നു ഞാനാക്കുളമ്പടി,<യൃ>പതറുന്നു ചേതന മുന്നോട്ടായാൻ.<യൃ>എവിടെയാണറ | |
|
|
|
|
|
|
|
|
|
|
|
|
|