അമേരിക്കൻ ചെലവിൽ ഒരിന്ത്യൻ പ്രേമഗാനം | അജീഷ് ദാസൻ മടുത്തൂ, അവളില്ലാത്ത ഈ ലോകം ഇനിയെനിക്കും വേണ്ടായെന്ന് ഏറ്റം വെറുത്ത്, എല്ലാം മടുത്ത് പുല്ലടക്കം നിന്ന ഭൂമിക്കിട്ടൊരൊറ്റച്ചവിട്ടുവെച്ചു കൊടുത്തൂ; അമേരി | |
|
ദുഖാനന്ദം | പ്രഭാവർമ നെൽച്ചെടിക്കു ജന്മം കൊടുക്കാൻ സ്വയം നെഞ്ചുകീറി മരിക്കുന്ന നെന്മണി ക്കുള്ളിലെന്താണു, സങ്കടം തന്നെയോ? സങ്കടങ്ങളാറ്റുന്നൊരാനന്ദമോ? മന്ദമന്ദമലിഞ്ഞു | |
|
വരിക ജ്ഞാനപ്പെണ്ണേ..! | കാറ്റുപാടി കാവടിയാടും കാടുപാടി – മുളങ്കാടുപാടി പൊന്നും ചിങ്ങത്തേരുവരുന്നു പൊന്നോണം തേരേറി വരുന്നു എങ്ങുപോയി എങ്ങുപോയി ജ്ഞാനപ്പെണ്ണേ എന്നുമറിവിൻ ഗീതപാടിയ ജ്ഞാനപ്പെണ്ണേ.. | |
|
പട്ടങ്ങൾ | സണ്ണി കീക്കിരിക്കാട് ആകാശത്തിന്റെ വിസ്തൃതി കണക്കാക്കാനാണ് മനുഷ്യൻ പട്ടം കണ്ടുപിടിച്ചതെന്ന് അച്ഛൻ ഒരിക്കൽ പറയുന്നതു കേട്ടു ഭൂമിയിൽനിന്ന് നിൾബ്ദം ഉയരുന്ന പ്രാർത് | |
|
ജീവിതം കൊണ്ടെഴുതുന്നത്... | കാരൂർ സോമൻ
പാതിരാക്കോഴിയ്ക്ക് സമയക്ലിപ്ത ഉണ്ടായതv പാതിമറന്ന ജീവിതത്തെക്കുറിച്ച് ഓർമ്മ വന്നപ്പോഴാണ്<യൃ>വാൻഗോഗിന്റെ കടിച്ചുമുറിക്കപ്പെട്ട പാതി ചെവിയിൽ<യൃ>മുഴങ്ങിയത് പാതിവയ്ക്കപ്പെട്ട പ | |
|
തുഞ്ചന്റെ ശാരിക | <യ> ഡോ. എം.ഐ. തമ്പാൻ ‘‘ശാരികപ്പൈതലേ, ചാരുശീലേ, വരി– കാരോമലേ, കഥാശേഷവും ചൊല്ലു നീ’’ തൂവൽ കൊഴിഞ്ഞുപോയ്, മേനി ചുളിഞ്ഞുപോയ് പീളയടിഞ്ഞ കൺകാഴ്ച കുറഞ്ഞുപോയ് ചുണ്ടുകൾ തൊ | |
|
കുളമ്പടികൾ | <യ>ഡോ. ചെറിയാൻ കുനിയന്തോടത്ത്<യൃ><യൃ>കുതിരയാണെൻ മുമ്പേയോടുന്നു, പിന്നാലെ<യൃ>കുതികൊള്ളാൻ നോക്കുന്നിതെന്റെ ചിത്തം.<യൃ>പതിയുന്നു, കാണുന്നു ഞാനാക്കുളമ്പടി,<യൃ>പതറുന്നു ചേതന മുന്നോട്ടായാൻ.<യൃ>എവിടെയാണറ | |
|
|
|
|
|
|
|
|
|
|
|
|
|
|