Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കപ്പൽ ലൂയിസിയാന സംസ്ഥാനത്തെ ന്യൂ ഓർപ്പിയൻസ് തുറമുഖത്തിനടുത്തെത്തിയപ്പോൾ കപ്പലിന്റെ എൻജിൻ പെട്ടെന്നു നിലച്ചു. എൻജിൻ നിലച്ചപ്പോൾ കപ്പൽ നിയന്ത്രണംവിട്ടു സഞ്ചരിക്കാൻ തുടങ്ങി.
ബ്രൈറ്റ് ഫീൽഡ് എന്ന പേരുള്ള ഈ ചൈനീസ് കപ്പൽ നേരേ ചെന്ന് ഒരു ക്രൂസ് കപ്പലിൽ ഇടിക്കുമെന്നു ക്യാപ്റ്റൻ ഉൾപ്പെടെ എല്ലാവരും കരുതി.
എന്നാൽ, ദൈവത്തിന്റെ പ്രത്യേക ഇടപെടൽ എന്നു തോന്നിപ്പിക്കുന്ന വിധം കപ്പൽ ദിശമാറി തീരത്തുണ്ടായിരുന്ന ഒരു ഷോപ്പിംഗ് മാളിൽ ഇടിച്ചുനിൽക്കുകയാണു ചെയ്തത്. ആയിരത്തിലേറെ ആളുകൾ ആ ഷോപ്പിംഗ് മാളിലുണ്ടായിരുന്നു. എന്നാൽ, ആർക്കും ആളപകടം ഉണ്ടായില്ല. എങ്കിലും 66 പേർക്കു പരിക്കേറ്റു. ഷോപ്പിംഗ് മാളിനുണ്ടായ നാശനഷ്ടം ഒന്നരക്കോടി ഡോളറിലധികമായിരുന്നു.
ഈ കപ്പൽ അപകടത്തെക്കുറിച്ചു യുഎസ് കോസ്റ്റ് ഗാർഡ് അന്വേഷണം നടത്തി. ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനുശേഷം 1997 ഡിസംബർ 8-ന് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. ആ റിപ്പോർട്ടിന്റെ ചുരുക്കം ഇപ്രകാരമായിരുന്നു.
ചരക്കുകപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് എൻജിന്റെ പ്രവർത്തനം നിലച്ചതുകൊണ്ടായിരുന്നു. എൻജിൻ നിലച്ചതിന്റെ കാരണം ഓയിൽ പ്രഷർ താഴ്ന്നുപോയതുകൊണ്ടായിരുന്നു. ഓയിൽ പ്രഷർ താഴ്ന്നുപോകാൻ കാരണം ഓയിൽ ഫിൽറ്റർ അടഞ്ഞുപോയതുകൊണ്ടായിരുന്നു. ഓയിൽ ഫിൽറ്റർ അടയുവാൻ കാരണം എൻജിൻ ശരിയായി മെയിന്റൻ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതുകൊണ്ടായിരുന്നു.
കോസ്റ്റ് ഗാർഡ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് കപ്പലിന്റെ ഉടമയും കപ്പൽ ജീവനക്കാരും കപ്പലിന്റെ എൻജിൻ പരിശോധിക്കുന്നതിലും ആവശ്യമുള്ള അറ്റകുറ്റപ്പണികൾ ചെയ്യുന്നതിലും ശ്രദ്ധിച്ചിരുന്നില്ലത്രേ. പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾക്കു പിന്നിൽ പലപ്പോഴും ഒരു നീണ്ട ചരിത്രം അവയ്ക്കുണ്ടാകും എന്നു പറഞ്ഞുകൊണ്ടാണ് കമ്മീഷൻ റിപ്പോർട്ട് അവസാനിപ്പിച്ചത്.
യന്ത്രങ്ങൾ ഉൾപ്പെടെ മനുഷ്യനിർമിതമായ എല്ലാത്തിനും ശരിയായ മെയിന്റനൻസും റിപ്പയറിംഗും ആവശ്യമാണ്. അങ്ങനെ ചെയ്യാതിരുന്നാൽ അവ സാവധാനം തകരാറിലാകും. ബ്രൈറ്റ് ഫീൽഡ് എന്ന കപ്പലിനു സംഭവിച്ചത് അതായിരുന്നു. കപ്പലിന്റെ ഉടമയും കപ്പൽ ജീവനക്കാരും കപ്പൽവഴി സാന്പത്തിക നേട്ടമുണ്ടാക്കുന്നതിലല്ലാതെ മറ്റൊന്നിലും കാര്യമായി ശ്രദ്ധിച്ചില്ല. അതാണ് ആ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടാനും അങ്ങനെ അപകടമുണ്ടാകാനും കാരണമായത്.
മനുഷ്യനിർമിതമായ വസ്തുക്കളെന്നപോലെ മനുഷ്യർക്കും ശരിയായ മെയിന്റനൻസും റിപ്പയറുമൊക്കെ ആവശ്യമുണ്ട്. അതു ശാരീരികമായകാര്യങ്ങളിൽ മാത്രം ഒതുക്കിനിർത്തേണ്ടതല്ല. നമ്മുടെ ബൗദ്ധികവും വൈകാരികവും ആത്മീയതലങ്ങളിലുമൊക്കെ ശരിയായ മെയിന്റനൻസ് ആവശ്യമാണ്. അതില്ലാതെ പോയാൽ നമ്മുടെ ജീവിതംതന്നെ നിയന്ത്രണംവിട്ടു തകർന്നടിഞ്ഞെന്നു വന്നേക്കാം.
മദ്യപാനവും പുകവലിയും മയക്കുമരുന്നതിന്റെ ഉപയോഗവുമൊക്കെ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? തന്മൂലമാണല്ലോ ഇക്കാര്യങ്ങളിൽനിന്ന് അകന്നുനിൽക്കാൻ വിവേകമുള്ളവർ ശ്രദ്ധിക്കുന്നത്. എന്നാൽ, വിവരമുണ്ടെന്ന് അവകാശപ്പെടുന്ന പലരും വിവേകം കൂടാതെ ഈ തിന്മകൾക്ക് അടിപ്പെടുന്നതു സാധാരണയാണല്ലോ. അതിന്റെ പ്രധാനകാരണം സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിലുള്ള അവരുടെ താൽപര്യക്കുറവല്ലേ?
മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇക്കാലത്തു ശാരീരികമായ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരുടെ സംഖ്യ കൂടുതലാണ്. അതു നല്ല കാര്യവുമാണ്. ഭക്ഷണത്തിൽ മിതത്വവും വൈവിധ്യവും പുലർത്തി അനുദിനം ശരിയായ രീതിയിൽ വ്യായാമവുംചെയ്തു ജീവിക്കുന്നവർ ഇന്നു ധാരാളമുണ്ട്. ശാരീരികാരോഗ്യത്തിലുള്ള ഈ ശ്രദ്ധ മറ്റു രംഗങ്ങളിലുംകൂടി ഉണ്ടാകണം. പ്രത്യേകിച്ചു ബൗദ്ധികവും വൈകാരികവും ആത്മീയവുമായ തലങ്ങളിൽ.
നാം എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ നാം ജീവിക്കുന്നു എന്നാണല്ലോ പണ്ഡിതമതം. അതായത്, നമ്മുടെ ചിന്തകളാണു നമ്മെ നിയന്ത്രിക്കുന്നതെന്നു സാരം. നമ്മുടെ ചിന്തകളാണു നമ്മുടെ ജീവിതത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കും അഭിപ്രായവ്യത്യാസം കാണില്ല.
അങ്ങനെയെങ്കിൽ നമ്മുടെ ചിന്തകളുടെ മേന്മയനുസരിച്ചു നമ്മുടെ ജീവിതവും മെച്ചപ്പെടില്ലേ? എന്നാൽ, നമ്മുടെ ചിന്തകൾ തിന്മയിലേക്കു ചാഞ്ഞിരിക്കുന്നവയാണെങ്കിലോ? അപ്പോൾ, അതുവഴി നമ്മുടെ ജീവിതത്തിലും തിന്മ കടന്നുവരുമെന്നു വ്യക്തമല്ലേ? അങ്ങനെയെങ്കിൽ നമ്മുടെ ചിന്താതലത്തിലും ശരിയായ രീതിയിലുള്ള മെയിന്റനൻസ് ആവശ്യമല്ലേ?
നമ്മുടെ വൈകാരികതലത്തിലേക്കു കടന്നാലും ഇതല്ലേ സ്ഥിതി? നമ്മുടെ വ്യത്യസ്തങ്ങളായ വികാരങ്ങളെ ശരിയായി നിയന്ത്രിക്കാൻ സാധിക്കാത്തതുകൊണ്ടല്ലേ പലപ്പോഴും നാം വലിയ അപകടങ്ങളിൽച്ചെന്നുചാടുന്നത്? മുൻകോപവും വൈരാഗ്യവുംഅസൂയയും വെറുപ്പുമൊക്കെയാണു നമ്മുടെ വൈകാരിക ജീവിതത്തെ നിയന്ത്രിക്കുന്നതെങ്കിൽ നമ്മുടെ ജീവിതം തകർന്നടിയുമെന്നതിൽ സംശയമുണ്ടോ? എന്നാൽ, അതിൽ നിറഞ്ഞുനിൽക്കുന്ന വികാരങ്ങൾ സ്നേഹവും ക്ഷമയും ദയയും കാരുണ്യവുമൊക്കെയാണെന്നതിൽ നമ്മുടെ ജീവിതത്തിന്റെ മികവ് എത്രയോ വലുതായിരിക്കും! തന്മൂലം നമ്മുടെ വൈകാരികതലത്തെ നാം ഏറ്റവും ശ്രേഷ്ഠമായി മെയിന്റെയിൻ ചെയ്യേണ്ടതല്ലയോ?
നമ്മുടെ ജീവിതത്തിന്റെ ആധ്യാത്മികതലത്തെക്കുറിച്ചു പറഞ്ഞാൽ ആ രംഗത്തും ഉന്നതനിലവാരം നാം പുലർത്തിയേ മതിയാകൂ. ദൈവവും നമ്മളും തമ്മിലുള്ള ബന്ധത്തിലും നമ്മുടെ പരസ്പരബന്ധത്തിലും പാകപ്പിഴകൾ ഉണ്ടാകരുതെന്നു മാത്രമല്ല, അവ ഏറ്റവും മികച്ചതുമായിരിക്കണം. അപ്പോൾ മാത്രമേ നമ്മുടെ ജീവിതത്തിന്റെ മെയിന്റനൻസ് നാം ശരിയായി ചെയ്യുന്നുവെന്നു നമുക്ക് അവകാശപ്പെടാനാകൂ.
അങ്ങനെ, നമ്മുടെ ജീവിതത്തെ സമഗ്രമായി നാം മെയിന്റനൻസ് ചെയ്യുന്പോഴാണ് അപകടം കൂടാതെ മുന്നോട്ടുപോകാനും വിജയകരമായി ലക്ഷ്യത്തിലെത്താനും നമുക്കു സാധിക്കൂ. അതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
Latest News
ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; ആറ് മരണം
തിരുവനന്തപുരം, കോട്ടയം മെഡി. കോളജുകളിൽ കരൾ മാറ്റിവയക്കൽ ശസ്ത്രക്രിയ തുടങ്ങുന്നു
കർഷകരോട് മാപ്പ് പറയണം; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം
കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Latest News
ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; ആറ് മരണം
തിരുവനന്തപുരം, കോട്ടയം മെഡി. കോളജുകളിൽ കരൾ മാറ്റിവയക്കൽ ശസ്ത്രക്രിയ തുടങ്ങുന്നു
കർഷകരോട് മാപ്പ് പറയണം; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം
കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top