Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസികളാൽ ഏറെ ആദരിക്കപ്പെട്ടിരുന്ന ഒരു പുണ്യപുരുഷനായിരുന്നു അദ്ദേഹം. ഒരിക്കൽ യുവസന്യാസികളിലൊരാൾ അദ്ദേഹത്തോടു ചോദിച്ചു: ""ഏതു പുണ്യപ്രവൃത്തിയാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്?''
അപ്പോൾ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ""പ്രാർഥന !'' ദിവസവും നിരന്തരം മണിക്കൂറുകൾ പ്രാർഥിച്ചിരുന്ന വ്യക്തിയായിരുന്നു ആബാ ആഗത്തോൺ. അദ്ദേഹത്തിന് പ്രാർഥന ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു കേട്ടപ്പോൾ അവർ അന്പരന്നു. അപ്പോൾ, വിശദീകരണമെന്നവണ്ണം അദ്ദേഹം പറഞ്ഞു: ""മറ്റ് എന്തു പ്രവൃത്തിയാണെങ്കിലും അതു നമുക്കു തൃപ്തികരമായി ചെയ്തുതീർക്കാനാകും. എന്നാൽ, പ്രാർഥനയുടെ കാര്യം അങ്ങനെയല്ല. അതു മനസും ഹൃദയവും ദൈവത്തിൽ ഉറപ്പിച്ചുനിർത്താനുള്ള ഒരു പോരാട്ടമാണ്. അതിനിടെ എന്തെല്ലാം പലവിചാരങ്ങളാണു കടന്നുവരുന്നത്. ഇതിനിടയിൽ പ്രാർഥനയിൽനിന്നു നമ്മെ പിന്തിരിപ്പിക്കാൻ പിശാചും ശ്രമിച്ചെന്നു വരും. തന്മൂലമാണ് പ്രാർഥന ഏറെ ക്ലേശകരമായ പ്രവൃത്തിയായി മാറുന്നത്.''
യുവസന്യാസിമാർ ശ്രദ്ധാപൂർവം കേട്ടുനിൽക്കുന്പോൾ അദ്ദേഹം തുടർന്നു: ""നമ്മൾ മറ്റ് എന്തു കാര്യം ചെയ്താലും അത് ഏറെക്കുറെ തൃപ്തികരമായി പൂർത്തിയാക്കാനാകും. എന്നാൽ, പ്രാർഥന അങ്ങനെയല്ല. മനസും ഹൃദയവും അവിരാമം ദൈവത്തിൽ ഉറപ്പിച്ചുനിർത്താനുള്ള ഒരു യുദ്ധമാണത്. മരണംവരെ അതു നീണ്ടുനിൽക്കുകയും ചെയ്യും.'
'
പുണ്യപുരുഷനായിരുന്ന ആബാ ആഗത്തോണിനു പ്രാർഥന ഏറെ ശ്രമകരമായ കാര്യമായിരുന്നെങ്കിൽ സാധാരണക്കാരായ നമ്മുടെ കാര്യമോ? നമ്മെ സംബന്ധിച്ചിടത്തോളം പ്രാർഥന ഒരു മഹായുദ്ധംതന്നെയായിരിക്കും. തന്മൂലമല്ലേ പ്രാർഥനയുടെ കാര്യം വരുന്പോൾ നാം പിന്നോട്ടുമാറുന്നത്.
ഗാന്ധിജിയുടെ പ്രാർഥന
എന്നാൽ, പ്രാർഥന കൂടാതെ നമുക്കു ജീവിക്കാൻ സാധിക്കുമോ? ഭാരതത്തിൽ സ്വാതന്ത്ര്യസമരം നടക്കുന്ന സമയത്തു യംഗ് ഇന്ത്യ എന്ന മാസികയിൽ ഒരിക്കൽ ഗാന്ധിജി ഇപ്രകാരം എഴുതി: ""പ്രാർഥനയാണ് എന്റെ ജീവിതത്തെ രക്ഷിച്ചത്. പ്രാർഥനയില്ലായിരുന്നെങ്കിൽ ഞാൻ പണ്ടേതന്നെ ഭ്രാന്തനായിത്തീരുമായിരുന്നു. എന്റെ ആത്മകഥയിൽ ഞാൻ വിവരിച്ചിരിക്കുന്നതുപോലെ, പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും കയ്പേറിയ നിരവധി അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അവയൊക്കെ എന്നെ നിരാശയിലേക്കു തള്ളിയിട്ടിട്ടുണ്ട്. എന്നാൽ, അതിൽനിന്നു കരകയറാൻ എനിക്കു സാധിച്ചത് പ്രാർഥനയിലൂടെയാണ്.''
ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം പ്രാർഥന അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു. തന്നോടുതന്നെയും മറ്റുള്ളവരോടും യുദ്ധം ചെയ്യാൻ അദ്ദേഹം ഉപയോഗിച്ച ആയുധം.
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധം പ്രാർഥനയായിരിക്കണം. എന്തുകൊണ്ടാണ് നിരന്തരം പ്രാർഥിക്കുവിൻ (2 തെസലോനിക്ക 5:17) എന്ന് പൗലോസ് അപ്പസ്തോലൻ പഠിപ്പിച്ചത്. ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചുകൊണ്ട് ന്യായാധിപന്റെയും വിധവയുടെയും ഉപമ യേശുനാഥൻ അവതരിപ്പിക്കുന്നതും (ലൂക്ക 18:1-8) നാം ഓർമിക്കുന്നതു നല്ലതാണ്.
ഹൃദയവും മനസും ദൈവത്തിൽ ഉറപ്പിച്ചുനിർത്തിക്കൊണ്ടു പ്രാർഥിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും അതുവഴിയുണ്ടാകുന്ന നന്മകൾ മറക്കാൻ സാധിക്കുമോ? മർത്യരായ നമ്മെ അമർത്യനായ ദൈവവുമായി ബന്ധിപ്പിക്കുന്ന വിശുദ്ധമായ ഒരു പാലമല്ലേ പ്രാർഥന. പ്രപഞ്ചത്തിന്റെ അധിനാഥനോട് തൊട്ടടുത്തെന്നപോലെ സംസാരിക്കാൻ പ്രാർഥനവഴി മാത്രമല്ലേ സാധിക്കുക. പ്രാർഥനയിലൂടെ അവിടത്തോടുള്ള കൂട്ടായ്മകൊണ്ട് നമുക്കുണ്ടാകുന്ന സന്തോഷവും സമാധാനവും മറ്റെവിടെനിന്നെങ്കിലും ലഭിക്കുമോ?
അതുകൊണ്ടല്ലേ, പേർഷ്യൻ കവിയും സൂഫി മിസ്റ്റിക്കുമായിരുന്ന റൂമി എഴുതിയത്: ""പ്രാർഥന നമ്മുടെ ഹൃദയത്തിലെ മൂടൽമഞ്ഞ് മാറ്റി നമുക്കു സമാധാനം നൽകും.'' എന്ന്. ജീവിതത്തിൽ വഴിയറിയാതെ അശാന്തരായി നാം അലയുന്പോൾ പ്രാർഥനപോലെ നേർവഴിയിലൂടെ നമ്മെ നടത്തുന്ന മറ്റേതൊരു വടക്കുനോക്കിയന്ത്രമുണ്ട് നമ്മുടെ കൈകളിൽ. അങ്ങനെ മറ്റൊന്ന് ഇല്ല എന്നതല്ലേ പരമാർഥം.
നിർഭയം
പൗലോസ് അപ്പസ്തോലൻ എഴുതുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട, പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ.'' അപ്പോൾ എന്താണ് സംഭവിക്കുന്നതെന്നല്ലേ? അപ്പസ്തോലൻ തുടർന്ന് എഴുതുന്നു: ""അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും (ഫിലിപ്പി 4:6-7).''
ജീവിതത്തിൽ മറ്റെല്ലാം ഉണ്ടെങ്കിലും സമാധാനം ഇല്ലെങ്കിൽ എന്തുകാര്യം? ആ സമാധാനം ലഭിക്കുക പ്രാർഥനവഴി നാം ദൈവത്തോട് ഒന്നുചേരുന്പോഴാണ്. രണ്ടാം ലോകമഹായുദ്ധകാലത്തു നാസി ഭീകരരാൽ പീഡിപ്പിക്കപ്പെട്ടെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ച ഓസ്ട്രിയൻ സൈക്യാട്രിസ്റ്റാണ് വിക്ടർ ഫ്രാങ്കൽ. അദ്ദേഹം എഴുതുന്നു: ""മനുഷ്യരെ കൊലചെയ്യാനായി ഔഷ്വിറ്റ്സിലെ ഗ്യാസ് ചേന്പറുകൾ കണ്ടുപിടിച്ചതു മനുഷ്യരാണ്. എന്നാൽ, മനുഷ്യർതന്നെയാണ് തല ഉയർത്തിക്കൊണ്ട് ആ ചേന്പറുകളിൽ പ്രവേശിച്ചു വധിക്കപ്പെടാൻ നിർഭയം നിന്നുകൊടുത്തതും.''
അങ്ങനെ നിർഭയം തലയുയർത്തി മരണത്തിനു തങ്ങളെ വിട്ടുകൊടുക്കാൻ അവർക്കു സാധിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നുണ്ട്. അതു പ്രാർഥനവഴി അവർക്കു ലഭിച്ച മനസമാധാനവും ശാന്തിയുമാണത്രേ. പ്രാർഥനവഴി ദൈവത്തിന്റെ ശക്തി നമ്മിലേക്കു പ്രവഹിക്കുന്പോൾ മാത്രമേ, ജീവിതത്തിലെ ദുരന്തങ്ങളെ നേരിടാൻ നമുക്കു സാധിക്കൂ. അതു മാത്രമല്ല, ദൈവം കാണിച്ചുതരുന്ന നന്മയുടെ വഴി അറിയുന്നതിനും ദൈവത്തിന്റെ കൈപിടിച്ച് ആ വഴി നടക്കുന്നതിനും നമുക്കു പ്രാർഥന കൂടിയേ തീരൂ. തന്മൂലം പ്രാർഥന എത്ര ബുദ്ധിമുട്ടുള്ള പ്രവൃത്തിയാണെങ്കിലും നാം അതു മുടക്കരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top