Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയായി എഴുതി, ചാളയുടെ തല കടിച്ചെടുത്ത് ഓടുന്ന പൂച്ചയുടെ റീലിനും ഇതേ പശ്ചാത്തലഗാനമാണെന്ന്! ഫേസ്ബുക്ക് നോക്കിയാല്‍ അറിയാം, അതില്‍ അതിശയോക്തിയില്ല. എന്നാല്‍, തമാശകള്‍ക്കപ്പുറത്ത് ഹൃദയങ്ങളെ തൊടുന്നുണ്ട് ആ പാട്ട്... അതൈയും താണ്ടി പുനിതമാനത്...
ഉള്ളുകത്തിപ്പുകഞ്ഞ നിമിഷങ്ങളും ഹൃദയമര്മരങ്ങളും ഒന്നൊന്നായി എണ്ണിത്തീരുമ്പോള്‍ ആ കുഴിയുടെ അഗാധതയില്‍നിന്ന് ആത്മസുഹൃത്തിന്റെ ജീവന് സുരക്ഷിതമായി ചേര്‍ത്തുപിടിച്ച് അവന്റെ തല ഉയര്‍ന്നുവരുന്നു.
ഒരൊറ്റ നിമിഷം.
ഉന്താന കായമെങ്കും തന്നാലെ ആറിപ്പോന
മായം എന്ന പൊന്മാനേ പൊന്മാനേ...
പാട്ടിന്റെ വരി അലയടിക്കുമ്പോള്‍ തിയേറ്ററില്‍ കൈയടികളും ആര്‍പ്പുവിളികളും നിറയുന്നു. പലര്‍ക്കും കരച്ചില്‍പൊട്ടി തൊണ്ടയില്‍ വേദന കുരുങ്ങുന്നു... മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ വിജയിക്കുന്നു.., 33 വയസുള്ള ആ പാട്ട് വീണ്ടും വീണ്ടും വിജയിക്കുന്നു!!
തിയേറ്ററിലിരുന്നു കണ്ണുനിറച്ചവരുടെ കൂട്ടത്തില്‍ കമല്‍ഹാസന്റെ ഗുണ എന്ന സിനിമയുടെ സംവിധായകന് സന്താന ഭാരതിയുമുണ്ടായിരുന്നു. ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: പാട്ടുകേട്ട് ആളുകള്‍ കൈയടിക്കുകയും ആര്‍ത്തുവിളിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 33 വര്‍ഷം പഴക്കമുള്ള പാട്ട് ജനഹൃദയങ്ങളുമായി ശ്രുതിചേരുന്ന ആ നിമിഷം ഹൃദയം നിറയ്ക്കുന്നതായിരുന്നു.
ആ പ്രണയലേഖനം
80കളിലെയും 90കളിലെയും യുവത്വത്തിനു ഗുണയിലെ കണ്മണി അന്‍പോടു ഒരു പ്രണയഗാനമാണ്. ചിദംബരം എന്ന യുവസംവിധായകന്റെ മഞ്ഞുമ്മല്‍ ബോയ്സ് ഇറങ്ങിയതോടെ പുതുതലമുറയ്ക്ക് ആ പാട്ട് ആത്മസൗഹൃദത്തിന്റെയും മുദ്രാഗാനമായി മാറിയിരിക്കുന്നു. വാലിയുടെ വരികളും ഇളയരാജയുടെ ഈണവും ചേര്‍ന്ന, എസ്. ജാനകിയും കമല്ഹാസന് സ്വയവും പാടിയ ആ പാട്ടിന് അല്ലെങ്കിലും വിസ്മയകരമായ ആകര്‍ഷകത്വമുണ്ടായിരുന്നു.
സത്യത്തില്‍ ഇളയരാജയ്ക്കും കമല്‍ഹാസനും ഇടയിലുള്ള ഒരു പ്രണയലേഖനമായിരുന്നു ആ പാട്ടെന്ന് കമല്‍ ഓര്‍മിക്കുന്നു. സൗഹൃദത്തിലും സ്നേഹം ചേരുമല്ലോ. എനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടമായി- മഞ്ഞുമ്മല്‍ ബോയ്സിന്റെ അണിയറക്കാരും അഭിനേതാക്കളും ഒന്നിച്ചുള്ള കൂടിച്ചേരലില്‍ കമല്‍ പറഞ്ഞു.
തമ്മില്‍ തമ്മില്‍ സുദൃഢമായ ആത്മബന്ധമുള്ള ഏതു രണ്ടുപേര്‍ക്കും ഈ പാട്ടു ചേരും. അതു കമല്‍ഹാസനും ഇളയരാജയുമാകട്ടെ, അല്ലെങ്കില്‍ കമലും ഞാനും ആകട്ടെ, ആര്‍ക്കും- സന്താന ഭാരതി കൂട്ടിച്ചേര്‍ത്തു.
ഗുണയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ കഷ്ടിച്ചു രണ്ടു മണിക്കൂറാണ് ഇളയരാജയ്ക്കു വേണ്ടിവന്നത്. ഈണത്തിനനുസരിച്ചു വാലി വരികളെഴുതിക്കൊടുത്തു, അതിവേഗത്തില്‍ പാട്ടുകളായി. അതായിരുന്നു ഇളയരാജ- കമല്ഹാസന് കൂട്ടുകെട്ടിന്റെ അദ്ഭുതം- ഭാരതി പറഞ്ഞു.
അല്പംകൂടി റൊമാന്റിക്!
സൗഹൃദത്തിന്റെയും മുദ്രാഗാനമായി മഞ്ഞുമ്മല്‍ ബോയ്സിലൂടെ ഉയര്‍ത്തപ്പെട്ട ശേഷം ഒറിജിനല്‍ ഗാനത്തിന്റെ മേക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. തീര്‍ത്തും നിഷ്കളങ്കനും അക്ഷരാഭ്യാസമില്ലാത്തയാളുമായ നായകനു യോജിക്കുന്ന വിധം ഈണമൊരുക്കണമെന്നു കമല്ഹാസന് ഈ വീഡിയോയില്‍ ഇളയരാജയോട് അഭ്യര്‍ഥിക്കുന്നുണ്ട്. സാധാരണക്കാരന്റെ ഭാഷയും സംഗീതവും മതിയെന്നു ചുരുക്കം. 1972ലെ രാംപുര്‍ കാ ലക്ഷ്മണ് എന്ന ഹിന്ദി ചിത്രത്തിലെ ഒരു പാട്ട് കമലിന്റെ മനസിലുണ്ടായിരുന്നു. എഴുത്തും വായനയും അറിയാത്ത ഗ്രാമീണ നായകന് നായികയ്ക്കുള്ള പ്രണയലേഖനം അവളെക്കൊണ്ടുതന്നെ എഴുതിക്കുന്നു. എഴുതിയതത്രയും അവള് പാടുന്നു.
ഇളയരാജ ആദ്യം കേള്‍പ്പിച്ച ഈണം അല്പംകൂടി ലളിതമാക്കി, അല്പംകൂടി റൊമാന്റിക് ആക്കിയാണ് ഈ പാട്ടുണ്ടായത്. ഗുണയുടെ സംസാരത്തോടെ പാട്ടു തുടങ്ങുന്നതുപോലും അറിയാതെ അതൊഴുകിവരുന്നു.
എസ്. ജാനകിക്കൊപ്പം ആരു പാടണമെന്നു സന്താന ഭാരതി ചോദിച്ചപ്പോള്‍ കമല്‍തന്നെ പാടട്ടെ എന്നായിരുന്നു ഇളയരാജയുടെ നിര്‍ദേശം. പാട്ടു നന്നാവണം, വേറെ ആരെയെങ്കിലുംവച്ച് പാടിക്കൂ എന്നായി കമല്‍. രാജ പറഞ്ഞു: എനിക്കു നിങ്ങളെ വിശ്വാസമുണ്ട്!
ഈ പാട്ടില്ലെങ്കില്‍...
മഞ്ഞുമ്മല്‍ ബോയ്സിനുവേണ്ടി ഈ പാട്ടിന്റെ റൈറ്റ്സ് ചെറുതല്ലാത്ത തുക മുടക്കിയാണ് നേടിയത്. ഈ പാട്ടില്ലെങ്കില്‍ ഈ സിനിമയില്ല എന്നായിരുന്നു സംവിധായകന് ചിദംബരത്തിന്റെ നിലപാട്. പാട്ടിന്റെ അവകാശം രാജ്കമല് ഫിലിംസിന് ആയിരുന്നില്ല. സോണി കമ്പനിയുടെ കീഴിലുള്ള ഹിന്ദിയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ കൈവശമായിരുന്നു റൈറ്റ്സ്. അവരില്‍നിന്നു വാങ്ങിയാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. പാട്ട് സിനിമയുടെ ക്ലൈമാക്സിനു നല്കിയ മാനം അനുഭവിച്ചറിയേണ്ടതാണ്.
പഴയ പാട്ടുകള്‍ പുതിയ സിനിമകള്‍ക്കുവേണ്ടി മുമ്പും ഉപയോഗിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റുകളായ മാണിക്യവീണയുമായെന്‍, അകലെയകലെ നീലാകാശം, കസ്തൂരി മണക്കുന്നല്ലോ, കണ്ണും കണ്ണും കഥകള്‍ കൈമാറും എന്നിവ തുടങ്ങി ദേവദൂതര്‍ പാടി വരെ...
പാട്ടുകള്‍ സൃഷ്ടിക്കുന്ന മായങ്ങള്‍!!
ഹരിപ്രസാദ്
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
ജഗന്നാഥപുരിയിലെ ക്രിസ്മസ് സമ്മാനം
"സ്വദേശമായ ഒഡീഷയിലെ ജഗന്നാഥപുരിയില്‍ കുഞ്ഞുനാളില്‍ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി പങ്കുചേര്‍ന്ന ക്രിസ്മസ് ആ
ക്രിസ്മസ് രാത്രിയിൽ
ക്രിസ്മസ് ഫാദർ വരുന്നതു കാണാൻ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറി വരാൻ പറയൂ അമ്മേ, എനിക്ക് വയ്യാഞ്ഞിട്ടല്ലേ
ജീസസ് സിനിമയ്ക്ക് അര നൂറ്റാണ്ട്
യേശുക്രിസ്തുവിന്റെ ജീവിതകഥ മലയാളത്തിൽ ആദ്യമായി ജീസസ് എന്ന പേരിൽ പ്രശസ്ത സിനിമാ നിർമാതാവും സംവിധായകനുമായ പി.എ
Latest News
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
Latest News
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top