വെറുതെ നടന്നാൽ നാലു ലക്ഷം ശന്പളം!
വെറുതെ നടന്നാൽ  നാലു ലക്ഷം ശന്പളം!
വെറുതെ നടന്നാൽ ശന്പളം കിട്ടുമോ? ആരോടു ചോദിച്ചാലും ഇല്ല എന്ന മറുപടി കിട്ടാൻ വലിയ ആലോചനയുടെയൊന്നും ആവശ്യമില്ല.

എന്നാൽ, സംഗതി സത്യമാണ്. നടക്കാത്ത സ്വപ്നമൊന്നുമല്ല. യൂറോപ്പിലെ ഒരു കന്പനിയുടെ തൊഴിൽ പരസ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ജോലി സിംപിളാണ്, ശന്പളം പവർഫുള്ളും. ഇനി ജോലി എന്താണെന്നു കേട്ടോളൂ. ബെഡ്റൂം അത്‌ലറ്റിക്സ് എന്ന യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയുടെ ചെരുപ്പ് പരീക്ഷണമാണ് ജോലി. 2021ൽ അവർ പുതുതായി നിർമിക്കുന്ന ഡിസൈനുകളുടെ പരീക്ഷണമാണ് ജോലി.

കന്പനി നൽകുന്ന ചെരുപ്പ് കുറഞ്ഞത് 12 മണിക്കൂറെങ്കിലും ധരിക്കണം. അതും മാസത്തിൽ രണ്ടു ദിവസമെങ്കിലും. ശന്പളം കേട്ടാൽ വീണ്ടും ഞെട്ടും മാസം നാലു ലക്ഷം രൂപ. ഒരു സ്ത്രീക്കും പുരുഷനുമാണ് ജോലിക്ക് അവസരം.


തൊഴിൽ വിപണിയിലെ സിൻഡ്രല എന്നാണ് ഈ ജോലിയെ കന്പനി വിശേഷിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തു വീട്ടിലിരിക്കുന്പോൾ ഇതൊരു ജോലിയാണോ?താത്പര്യമുള്ളവർക്കു ബെഡ്റൂം അത്‌ലറ്റിക്സിന്‍റെ വെബ്സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാമെന്നാണ് പറയുന്നത്. പക്ഷേ, അപേക്ഷയിൽ ഒരു കാര്യം വ്യക്തമാക്കിയിരിക്കണം എന്തു യോഗ്യതകളൊക്കെയാണ് ഈ ജോലി ചെയ്യാൻ അപേക്ഷകന് ഉള്ളതെന്ന്.