തകർത്തടിച്ച് സുനിൽ നരെയ്ൻ; കോഹ്ലിപ്പട തോറ്റുതുടങ്ങി
തകർത്തടിച്ച് സുനിൽ നരെയ്ൻ; കോഹ്ലിപ്പട തോറ്റുതുടങ്ങി
കോൽക്കത്ത: വിരാട് കോഹ്ലിയുടെ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന് ഇന്ത്യൻ പ്രീമിയർ ലീഗിൽ തോൽവിയോടെ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് നാലു വിക്കറ്റിനാണ് കോഹ്ലിപ്പട പരാജയപ്പെട്ടത്.

ബാംഗളൂർ ഉയർത്തിയ 177 റണ്‍സ് ലക്ഷ്യം കോൽക്കത്ത ഏഴു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അതിവേഗഅർധസെഞ്ചുറിയുമായി മികച്ച തുടക്കം സമ്മാനിച്ച സുനിൽ നരെയ്ന്‍റെ പ്രകടനമാണ് കോൽക്കത്തയെ തുണച്ചത്.

സ്കോർ: ബാംഗളൂർ റോയൽ ചലഞ്ചേഴ്സ്- 176/7, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്-177/6.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന് തുടക്കത്തിൽത്തന്നെ ഓപ്പണർ ക്വിന്‍റണ്‍ ഡി കോക്കി(4)നെ നഷ്ടപ്പെട്ടു. വിരാട് കോഹ്ലി ബ്രണ്ടൻ മക്കല്ലത്തിനൊപ്പം ചേർന്നെങ്കിലും സ്കോർ ബോർഡിൽ ഒഴുക്കുണ്ടായില്ല.

മക്കല്ലം 27 പന്തിൽ 43 റണ്‍സ് നേടി പുറത്തായി. ഇതിനുശേഷമെത്തിയ എബി ഡിവില്ല്യേഴ്സ് നടത്തിയ ആക്രമണമാണ് ബംഗളുരുവിനെ ഭേദപ്പെട്ട ടോട്ടലിലേക്കു നയിച്ചത്. 23 പന്തിൽ നിന്ന് അഞ്ചു സിക്സറടക്കം 44 റണ്‍സായിരുന്നു ഡിവില്ല്യേഴ്സിന്‍റെ സന്പാദ്യം. തൊട്ടടുത്ത പന്തിൽതന്നെ 31 റണ്‍സുമായി കോഹ്ലിയും പവലിയനിൽ തിരിച്ചെത്തി.


അവസാന ഓവറുകളിൽ മൻദീപ് സിംഗ് നടത്തിയ വന്പനടികൾ ബാംഗളൂരിനെ തുണച്ചു. മൻദീപ് 18 പന്തിൽനിന്ന് 37 റണ്‍സ് നേടി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി നിതീഷ് റാണ, വിനയ് കുമാർ എന്നിവർ രണ്ടു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയ്ക്ക് ക്രിസ് ലിന്നിനെ തുടക്കത്തിൽത്തന്നെ നഷ്ടപ്പെട്ടു. എന്നാൽ ഒരറ്റത്ത് തകർത്തടിച്ച സുനിൽ നരെയ്ൻ കെകെആർ സ്കോർ ബോർഡ് ഉയർത്തി. നാലു ബൗണ്ടറികളും അഞ്ചു സിക്സറുകളും പായിച്ച നരെയ്ൻ 18 പന്തിൽനിന്ന് അർധശതകം കുറിച്ചു പുറത്തായി.

റോബിൻ ഉത്തപ്പ(13)യ്ക്കു കാര്യമായെന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനുശേഷമെത്തിയ നിതീഷ് റാണ(34) കെകെആറിനെ പൊരുതാവുന്ന നിലയിലേക്ക് ഉയർത്തി.

അവസാന ഓവറുകളിൽ നായകൻ ദിനേശ് കാർത്തിക് കൂടി നിലയുറപ്പിച്ചതോടെ വിജയം കെകെആറിന്‍റെ വഴിയ്ക്കു വന്നു. കാർത്തിക് 29 പന്തിൽ 35 റണ്‍സുമായി പുറത്താകാതെനിന്നു.

ബാംഗളൂരിനായി ക്രിസ് വോക്സ് മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് നേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.