Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വഴികാട്ടിയുടെ ജനനം ദൈവകൃപയുടേത്
യേശുക്രിസ്തുവിന്റെ ജനനം അനേകർക്ക് അനുഗ്രഹത്തിന്റെ കാലമാണ്. യേശുവിനു വഴിയൊരുക്കാൻ വന്നവന്റെ ജനനവും ദൈവാനുഗ്രഹത്തിന്റേതാണ്. മക്കളില്ലായ്മ ശാപമാണെന്നു കരുതപ്പെട്ടിരുന്ന കാലഘട്ടത്തിൽ സന്താന സൗഭാഗ്യമില്ലാതെ കണ്ണീരൊഴുക്കിയവരായിരുന്നു അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായും ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തും (ലൂക്കാ 1:5).
വന്ധ്യത ദൈവശിക്ഷയുടെ അടയാളമാണെന്നും ദുഷ്ടരെ ദൈവം ശിക്ഷിക്കുമെന്നും പഠിപ്പിക്കുന്ന യഹൂദ ദൈവശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിച്ചവരായിരുന്നു ഈ ദന്പതികൾ. എങ്കിലും കർത്താവിന്റെ മുന്നിൽ നീതിനിഷ്ഠരും അവിടുത്തോടു കളങ്കമറ്റ ബന്ധമുള്ളവരുമായിരുന്ന അവർ (ലൂക്കാ 1:6) കർത്താവിങ്കലേക്കു നിരന്തരം കരമുയർത്തുന്നവരായിരുന്നു.
ദൈവസന്നിധിയിൽ ശുശ്രൂഷ നടത്തിയിരുന്ന സഖറിയ, പൗരോഹിത്യ വിധിപ്രകാരം കർത്താവിന്റെ ആലയത്തിൽ ധൂപാർപ്പണം നടത്തുന്പോൾ (ലൂക്കാ 1:89) തങ്ങളുടെ ഹൃദയവികാരവിചാരങ്ങളും ദൈവസന്നിധിയിലേക്ക് ഉയരുമെന്ന് ഉറച്ചുവിശ്വസിച്ചവനായിരുന്നു.
സുഗന്ധദ്രവ്യംപോലെ സഖറിയയുടെ ഹൃദയവും പ്രാർഥനയിൽ എരിഞ്ഞ് ദൈവത്തിങ്കലേക്ക് ഉയർത്തുന്പോൾ ദൈവാനുഗ്രഹത്തിന്റെ സ്വരം അവൻ കേട്ടു (ലൂക്കാ 1:1215).
കളങ്കമില്ലാതെ കണ്ണുകളുയർത്തി പ്രാർഥിച്ചവന്റെ പ്രാർഥന കേൾക്കുന്ന ദൈവം അവനു കൃപ നൽകുന്നു. ശപിക്കപ്പെട്ടവരെന്നു ജനം കരുതിയിരുന്നവർക്ക് ആനന്ദത്തിന്റെയും സന്തുഷ്ടിയുടെയും സദ്വാർത്ത നൽകുന്നവനാണു ദൈവം.
സഖറിയയ്ക്കും എലിസബത്തിനും ഹൃദയനിറവ് നൽകുന്ന പുത്രന്റെ നാമം ‘’ദൈവത്തിന്റെ കൃപ’’ എന്നർഥം വരുന്ന യോഹന്നാൻ എന്നാണ്. വന്ധ്യയായവളും വാർധക്യത്തിലെത്തിയവളുമായ എലിസബത്ത് മിശിഹായ്ക്കു വഴിയൊരുക്കാനുള്ളവനു ജന്മംനൽകി.
യോഹന്നാൻ എന്ന ആ വഴികാട്ടിയുടെ ജനനം ദൈവകൃപയുടേതാണ്. കർത്താവിന്റെ വലിയ കാരുണ്യമാണവൻ (ലൂക്കാ 1:58). അവൻ അനേകരെ അനുഗ്രഹത്തിലേക്കു നയിക്കുന്നവനുമാണ്. മിശിഹായുടെ വഴികാട്ടിയായി പിറന്നവൻ.
“ഇസ്രയേൽ മക്കളെ ദൈവത്തിങ്കലേക്കു തിരികെ കൊണ്ടുവരുന്നവനും’’ ‘’പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കു നയിക്കുന്നവനും’’ ‘’ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ വ്യാപരിക്കുന്നവനും’’ (ലൂക്കാ. 1:1617), കർത്താവിനു വഴിയൊരുക്കാൻ അവിടുത്തെ മുന്പേ പോകുന്നവനുമാണ് (ലൂക്കാ. 1:76).
ദൈവകൃപയിൽ ജനിച്ചവൻ അനേകർക്കു ദൈവകൃപ നേടാൻ കാരണമാകുന്നു. കർത്താവിനു വഴിയൊരുക്കിയവൻ മറ്റുള്ളവർക്കു കർത്താവിങ്കലേക്കു വഴിയൊരുക്കുന്നവനുമാകുന്നു.
റവ.ഡോ. ഫാ. തോമസ് വടക്കേൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സന്മനസ് വളരട്ടെ
ദൂതൻ അവരെ വിട്ട് സ്വർഗത്തിലേക്കു പോയപ്പോൾ ആട്ടിടയ
ക്രിസ്മസ് ആഘോഷം ആരാധനയിൽ
രണ്ടായിരത്തിൽപരം വർഷം മുന്പ് ഈശോമിശിഹാ ഭൂ
പുൽക്കൂട്ടിലെ കാഴ്ചസമർപ്പണം
ആംഗല സാഹിത്യത്തിലെ Gift of Magiയിലെ ഇതിവൃത്തം നമുക്ക
ജ്ഞാനികളുടെ തിരിച്ചറിവും സൗഭാഗ്യവും
ഡിസംബർ ഒന്നാം തീയതി ഫ്രാൻസിസ് മാർപാപ്പ “സ്തുത്യർഹമായ അടയാളം’
തിരുമുഖദർശന തീർഥാടനം
ജ്ഞാനികൾ സത്യാന്വേഷകരാണ്. സൂക്ഷ്മനിരീക്ഷണം അവരുടെ
പുൽക്കൂട് എന്ന ലക്ഷ്യം
ക്രിസ്മസിന്റെ ഏറ്റവും സുന്ദരവും അർഥസന്പുഷ്ടവുമായ ബ
കുടുംബം, ഒാർമിക്കപ്പെടേണ്ട ഇടം
ക്രിസ്മസ് കാലത്തു പുൽക്കുടുപോലെ ഓർമിക്കപ്പെടേണ്ട ഒ
ചരിത്രത്തിലെ തിരുജനനം
ഈശോയുടെ ജനനം സംബന്ധിച്ച കൃത്യമായ വിവരം യഹൂ
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
ഏദനിൽ മനുഷ്യൻ അടച്ച സ്വർഗവാതിൽ ദൈവം മനു
സ്വയം ശൂന്യവത്കരിച്ച ഈശോമിശിഹാ
ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാ
നസ്രത്തിൽ കിളിർത്ത നന്മ
ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകുന്നതിനു ദൈവദൂത
ഉണ്ണിക്കു പിറക്കാൻ ബേത്ലഹേം ആവുക
ബേത്ലഹേം ഒരിക്കൽക്കൂടി ഒരുങ്ങുകയാണ്. ഉണ്ണീശോയെ സ്വീ
ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാർ
മനസിൽ കവിത വിരിയിക്കുന്ന ക്രിസ്മസ് കാലത്തിലെ ഒരു സു
ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
പിതാവായ ദൈവം മനുഷ്യവംശത്തിന് കൊടുത്ത ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണ് പുൽക്കൂട്
അഭിഷേകം നൽകുന്ന കണ്ടുമുട്ടൽ
മംഗലവാർത്തക്കാലം പല കണ്ടുമുട്ടലുകളുടെയും കാലമാണ്. സഖറിയായുടെയും ദൈവദൂതന
സ്തോത്രഗീതവും തിരുപ്പിറവിയും
ദൈവ- മനുഷ്യബന്ധത്തിലെ സന്തോഷ നിമിഷങ്ങളിൽ ഭക്തൻ സമ
മനുഷ്യാവതാരം മനുഷ്യരക്ഷയ്ക്ക്
ക്രിസ്മസ് മനുഷ്യരക്ഷയുടെ ആഘോഷമാണ്. ആദിമാതാപിതാ
ദൈവമാതാവ് - ഈശോയുടെ അമ്മ
പരിശുദ്ധാത്മാവാൽ നിറഞ്ഞ എലിസബത്ത് ഇപ്രകാരം ഉദ്ഘോഷിച്ചു: ""നീ സ
വിശുദ്ധ യൗസേപ്പ് ഒരു സംസ്കാരം
ദൈവത്തിന്റെ മനുഷ്യാവതാര രഹസ്യത്തിലെ പിതൃസ്ഥ
കൃപ കണ്ടെത്തൽ
മംഗളവാർത്തയുമായി പരിശുദ്ധ കന്യകമറിയത്തെ സമീ
മംഗളവാർത്തയുമായെത്തുന്ന മാലാഖമാർ
സെമിറ്റിക് മതങ്ങളുടെയെല്ലാം പൊതുസമ്പത്താണ് “മാലാഖ’മാർ. യഹൂദര
മനുഷ്യാവതാരം വാഗ്ദാനങ്ങളുടെ പൂർത്തീകരണം
ലോകത്തെ മുഴുവൻ സൃഷ്ടിക്കുകയും (ഉല്പ1.1) മനുഷ്യവംശത്
ആത്മവിശുദ്ധീകരണത്തിന്റെ ഇരുപത്തഞ്ചുനോമ്പ്
“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top