Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പ്രാർഥനയും തേജസ്കരണവും
യേശു പ്രാർഥനയുടെ മനുഷ്യനായിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ജോലികൾക്കിടയ്ക്കും രാത്രി മുഴുവനും പ്രാർഥിക്കുന്ന യേശുവിന്റെ ചിത്രം സുവിശേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. യേശുവിനെ സംബന്ധിച്ചിടത്തോളം പ്രാർഥന ആബ്ബാനുഭവമായിരുന്നു. തന്നെ അയച്ച പിതാവിനോടുള്ള മുഖാഭിമുഖമായ ബന്ധപ്പെടലും അവിടുത്തെ ഹിതം നിറവേറ്റാനുള്ള ശക്തി സംഭരിക്കലുമായിരുന്നു യേശുവിന്റെ പ്രാർഥന. യേശുവിന്റെ പ്രാർഥനാനുഭവം കïിട്ടാണ് ശിഷ്യ·ാർ തങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കണേ എന്ന് ഗുരുവിനോട് അർഥിച്ചത് (ലൂക്ക 11:1-13). യേശു സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന അവരെ പഠിപ്പിച്ചു. പ്രാർഥനയുടെ അനന്തമായ ശക്തിയെപ്പറ്റിയും ഫലസിദ്ധിയെപ്പറ്റിയും അവിടുന്ന് അവർക്ക് പ്രബോധനങ്ങൾ നൽകി.
രïു സന്ദർഭങ്ങളിലെ യേശുവിന്റെ പ്രാർഥനാനുഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രാർഥനയും തേജസ്കരണവും തമ്മിലുള്ള അഭേദ്യമായ ബന്ധം മനസിലാക്കാനാണു നാം ശ്രമിക്കുന്നത്. ദൈവിക തേജസ് ധരിച്ച് രൂപാന്തരപ്പെടുന്ന അനുഭവമാണ് തേജസ്വീകരണം. താബോർ മലയിലെ പ്രാർഥനാരംഗമാണ് ആദ്യം വിലയിരുത്തുന്നത് (ലൂക്ക 9: 28-36). പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ ശ്രേഷ്ഠ ശിഷ്യരെ കൂട്ടിക്കൊï് യേശു താബോറിന്റെ പടികൾ ചവിട്ടിക്കയറി. പ്രാർഥിക്കാനാണ് ഈ ഉന്നതമായ ഏകാന്തസ്ഥലം അവിടുന്ന് തെരഞ്ഞെടുത്തത്. പ്രാർഥിച്ചുകൊïിരുന്നപ്പോൾ അവിടുത്തേക്ക് തേജസ്കരണമുïായി. അവിടുത്തെ വസ്ത്രങ്ങളും മുഖവും ശരീരം മുഴുവനും തിളങ്ങി ശോഭിച്ചു. പ്രാർഥന വ്യക്തിയെ രൂപാന്തരപ്പെടുത്തുന്നുവെന്ന ദർശനമാണ് ഈ സംഭവം നമുക്ക് നൽകുന്ന പാഠം. പ്രവാചക·ാ
രായ മോശയും ഏലിയായും പ്രത്യക്ഷപ്പെട്ട്, ജറുസലേമിലെ യേശുവിന്റെ കടന്നുപോകലിനെപ്പറ്റി അഥവാ പീഡാനുഭവത്തെപ്പറ്റി സംഭാഷിച്ചുകൊïിരുന്നു. കുരിശിന്റെ പശ്ചാത്തലത്തിലേ തേജസ്കരണത്തെപ്പറ്റി മനസിലാക്കാനാവൂ. ശിഷ്യ·ാർ മതിമറന്ന് കൂടാരം കെട്ടി സ്ഥിരതാമസമുറപ്പിക്കാൻ അനുമതി തേടിയപ്പോൾ ന്ധന്ധഇവനെ ശ്രദ്ധിക്കുവിൻ’’ എന്നാണ് മേഘമാലയിൽനിന്ന് അറിയിപ്പുïായത്. പീഡാനുഭവത്തെപ്പറ്രിയും കുരിശുമരണത്തെപ്പറ്റിയുമുള്ള യേശുവിന്റെ സന്ദേശം ഉൾക്കൊള്ളണമെന്ന് ശിഷ്യരെ ഓർമപ്പെടുത്തുകയായിരുന്നു ഈ അറിയിപ്പ്. പ്രാർഥനയിലൂടെ തേജസാർന്ന മനസോടെ താഴേക്ക് ഇറങ്ങിവന്ന യേശു മുറിവേറ്റ ലോകത്തിന്റെ പ്രതിനിധിയായ പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു (മർക്കോ. 9: 1429). പ്രാർഥിക്കുന്നവനേ മുറിവേറ്റവർക്കു സൗഖ്യം പകരാനാവൂ. പ്രാർഥനകൊïു മാത്രമേ പൈശാചിക ബന്ധനങ്ങൾ തകർക്കപ്പെടൂ (ലൂക്ക 9:29).
യേശുവിന്റെ ഗദ്സമനിലെ പ്രാർഥന തേജസ്കരണത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്കരണമാണ്.
(മത്താ. 26:36-46). പീഡാനുഭവത്തിന്റെ തലേരാത്രിയാണ് ഈ
പ്രാർഥന. ഇവിടെയും പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ കൂട്ടിക്കൊïാണ് യേശു പ്രാർഥിക്കാൻ പോയത്. യേശു അസ്വസ്ഥനും തീവ്രദുഃഖത്താൽ പീഡിതനുമായിരുന്നു. പിറ്റേദിവസത്തെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള ചിന്തയാണ് അവിടുത്തെ മഥിച്ചത്. ന്ധന്ധപിതാവേ, ഈ പാനപാത്രം എന്നിൽനിന്ന് മാറ്റിത്തരണേ’’ എന്ന് പ്രാർഥിച്ചപ്പോൾ സഹനത്തിന്റെ കാസ നീങ്ങിപ്പോകാനാണ് അവിടുന്ന് ഹൃദയം നുറുങ്ങി യാചിച്ചത്. സ്വേദകണങ്ങൾ രക്തത്തുള്ളിയായി നിലത്തുവീണു. ഉടനെ അവിടുന്ന് കൂട്ടിച്ചേർത്തു, ന്ധന്ധഎങ്കിലും എന്റെ ഹിതംപോലെയല്ല, നിന്റെ ഹിതംപോലെയാകട്ടെ.’’ വേദനയുടെ കഠിന വിനാഴികയിലും അവിടുന്ന് ദൈവഹിതത്തിന് തന്നെത്തന്നെ സന്പൂർണമായി സമർപ്പിച്ചു. ദൈവഹിതം തിരിച്ചറിഞ്ഞ് അതിന് വിധേയപ്പെടാനും ദൈവഹിതമനുസരിച്ച് പ്രാർഥിക്കാനുമുള്ള ധീരോദാത്തതയാണ് പ്രാർഥന. യേശുവിന്റെ യാചനയ്ക്ക് പിതാവ് മറുപടിയൊന്നും നൽകിയില്ല. പുത്രൻ പീഡാനുഭവത്തിന്റെ കാസ കുടിക്കണമെന്നതായിരുന്നു പിതാവിന്റെ തിരുവുള്ളം. പ്രാർഥനയിലൂടെ അതിനുള്ള ശക്തി യേശുവിനു കിട്ടി. പീഡാനുഭവ രംഗങ്ങളിൽ സമചിത്തതയോടെ നിലകൊള്ളാനും മനുഷ്യരക്ഷയ്ക്കുവേïി ദൈവഹിതപ്രകാരം കുരിശുമരണത്തോളം അനുസരണയുള്ളവനായിരിക്കാനും യേശുവിനു സാധിച്ചത് പ്രാർഥന പകർന്നുതന്ന കൃപാവരത്താലാണ്. ദൈവഹിതം നിറവേറ്റിയപ്പോൾ യേശു കുരിശിൽ മഹത്വീകരിക്കപ്പെട്ടു. യോഹന്നാന്റെ കാഴ്ചപ്പാടിൽ കുരിശാരോഹണം യേശുവിന്റെ മഹത്വീകരണവും തേജസ്കരണവുമാണ്.
പ്രാർഥനയിലൂടെ തനിക്ക് ശക്തി പകരാൻ കൂടെ കൊïുപോയ ശിഷ്യർ ദുഃഖാർത്തരായി ഉറങ്ങിപ്പോയി. യേശു അവരോട് പറഞ്ഞു, ന്ധന്ധപ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്’’ (മത്താ. 26: 41). ഉണർവോടുകൂടിയ പ്രാർഥന നമ്മെ അടിമുടി രൂപാന്തരപ്പെടുത്തും. യേശുവിന്റെ കുരിശ് ഉണർന്നിരുന്ന് പ്രാർഥിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്ന രക്ഷയുടെ ചിഹ്നമാകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശാന്തിയും സന്തോഷവുമേകുന്ന ഉത്ഥാനം
ഭാവാത്മക മനഃശാസ്ത്രത്തിന്റെ പ്രണേതാവായ മാർട്ടിൻ സെലിഗ്മാൻ, ന്ധആധികാരികമായ സന്തോഷം’ എന്ന ഗ്രന്ഥത്തി
പ്രതിസംസ്കാരം
സമാന്തര സുവിശേഷക·ാരുടെ വീക്ഷണത്തിൽ പെസഹാത്തിരുനാൾ ദിവസം, അതായത് നീസാൻ മാസം 15-ാം തീയതിയാണ് യേശു കുരി
പുതിയ ബലിയും പുതിയ പുരോഹിതനും
യേശുവിന്റെ കുരിശുമരണം വെറുമൊരു കൊല
പാദക്ഷാളനം
ലോകചരിത്രത്തിലിന്നോളം ദർശിച്ചിട്ടില്ലാത്ത എളിയ പ്രവൃത്തിയാണ് ക്രിസ്തു നിർവ
കരുണയുടെ അമ്മ
വചനം മാംസമാകുന്നതിനു പിതാവായ ദൈവം തെരഞ്ഞെടുത്ത നസ്രത്തിലെ കന്യകയാണ് മറിയം. ദൈവപുത്രനായ യേശുക്രിസ്തുവ
അക്രമരാഹിത്യം
മഹാത്മാഗാന്ധിയുടെ സത്യഗ്രഹ സിദ്ധാന്തത്തിന്റെ അടിസ്ഥാനമാണല്ലോ സത്യവും അഹിംസയും. യേശുക്രിസ്തുവിന്റെ
പ്രവാചകപ്രവൃത്തികൾ
യേശു ഏറ്റവും വലിയ പ്രവാചകനാണ്. പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണവും പൂർണതയുമാണ് ക്രിസ്തുവിന്റെ
സത്യവ്രതനായ രാജാവ്
യേശുവിന്റെ കുരിശിന്റെ മുകളിൽ പീലാത്തോസ് ചാർത്തിയ ഫലകത്തിൽ ഇങ്ങനെ രേഖപ്പെട
വിധിയാളൻ
യുഗാന്ത്യത്തിൽ അവസാന വിധിക്ക് കാർമികത്വം വഹിക്കാൻ വാനമേഘങ്ങളിൽ എഴുന്നള്ളുന്ന മഹത്വീകൃതനായ മനുഷ്യപുത്
ധാർമികപ്രഭാവം
ധർമത്തിന് ക്ഷയമുïായപ്പോൾ ധർമം പുനഃസ്ഥാപിക്കുന്നതിനുവേïി ദൈവം യുഗങ്ങൾ തോറും അവതാരമെടുക്കുന്നു എന്നത
മഹത്വവും വിജയവും
യേശുക്രിസ്തുവിന്റെ കുരിശ് പരാജയത്തിന്റെയല്ല, മറിച്ച് മഹത്വത്തിന്റെയും വിജയത്തിന്റെയും ചിഹ്നമാണ്
സഹനത്തിന്റെ അർഥം
വത്തിക്കാനിലെ പൂന്തോട്ടത്തിലെ കുരിശിൻ ചുവട്ടിൽ ഏറെ നേരം ധ്യാനനിമഗ്നനായി നിന്ന മഹാത്മാഗാന്ധി തന്റെ
അവസാനം വരെയുള്ള സ്നേഹം
യേശുവിന്റെ പീഡാനുഭവ ചരിത്രത്തിന്റെ പ്രാരംഭമായി വി. യോഹന്നാൻ കുറിക്കുന്ന തിരുവചനം കുരിശിന്റെ സന്
ആത്മ ബോധവും ലക്ഷ്യബോധവും
വിക്ടർ ഫ്രാങ്കൽ എന്ന മനഃശാസ്ത്രജ്ഞൻ അവലംബിച്ച മനോരോഗ ചികിത്സാരീതിയാണല്ലോ ലോഗോതെറാപ്പി. ലക്ഷ്യ
പരിത്യാഗ മാഹാത്മ്യം
മനുഷ്യനെ മിക്കപ്പോഴും നയിക്കുന്നത് ഭോഷത്തമാണെന്നും ഭോഗതത്വത്തിന് അിടമപ്പെ
ശിഷ്യത്വത്തിന്റെ പാത
ഗുരു - ശിഷ്യ ബന്ധത്തിന് ഭാരതീയ പാരന്പര്യത്തിൽ പ്രത്യേക സ്ഥാനമുï്. ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കു
പൂർണ മനുഷ്യൻ
യേശുവിന്റെ പൂർണമനുഷ്യത്വമാണ് മനുഷ്യമനസുകളെ ഏറ്റവുമധികം വശീകരിക്കുന്നത്. മനുഷ്യത്വത്തിന്റെ പൂർണതയി
എല്ലാ സംജ്ഞകൾക്കും ഉപരിയായവൻ
യേശുവിന്റെ അന്യാദൃശമായ വ്യക്തിത്വമഹത്വത്തിൽ ആകൃഷ്ടരായ അനേകമാളുകൾ യേശുവിനെക്കുറിച്ചുള്ള തങ്ങളുടെ സാക
നല്ല ഇടയൻ
തോളിൽ കുഞ്ഞാടിനെയും പേറി മലയിറങ്ങി വരുന്ന നല്ല ഇടയനായ ക്രിസ്തുവിന്റെ ചിത്രം നമ്മുടെ ദേവാലയങ്ങളിലും
ലോകത്തിന്റെ പ്രകാശം
ന്ധതമസോ മാ ജ്യോതിർ ഗമയാ’- ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം ഭാരതീയരായ നമുക്ക് മനഃപാഠമാണ്. ഇരുട്ടിൽ
നിത്യജീവന്റെ സമൃദ്ധി
യേശുവിന്റെ മനുഷ്യാവതാരത്തിന്റെയും കുരിശുമരണത്തിന്റെയും ലക്ഷ്യം മനുഷ്യകുലത്തിന് നിത്യജീവൻ നല്കുകയാ
സംവാദവും വെളിപാടും
ഡയലോഗിലൂടെ സമവായത്തിലെത്താൻ വിവിധ രംഗങ്ങളിലുള്ളവർ ശ്രമിക്കുന്ന കാലഘട്ടമ
സമാധാന ദായകൻ
സമാധാനത്തെ കുറിക്കാൻ "ഷാലോം’ എന്ന ഹീബ്രുപദമാണ് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിലാ
ലോകരക്ഷകൻ
സമഗ്രമായ രക്ഷയും മോചനവും അനുഭവിക്കാനുള്ള അന്തർദാഹം എല്ലാ മനുഷ്യരിലും കുടികൊള്ളുന്നുï്. എന്നാൽ, വിവ
കരുണാമയൻ
ഫ്രാൻസിസ് മാർപാപ്പാ ന്ധകരുണ്യത്തിന്റെ മുഖം’ എന്ന തന്റെ പ്രബോധനരേഖ ആരംഭിക്കുന്നത് ന്ധസ്വർഗസ്ഥനായ പ
വിനയത്തിന്റെ വിജയം
അഹന്തയാണ് എല്ലാ തകർച്ചകളുടെയും അടിസ്ഥാനം. വിനയം വിജയത്തിന്റെ സുനിശ്ചിതമായ ആധാരശിലയും. യേശു എളിമയുടെ
വിപ്ലവകരമായ ഈശ്വരദർശനം
ഈശ്വരൻ ഉേïാ? ഈശ്വരൻ ആര്? എന്നീ ചോദ്യങ്ങൾ യുഗാരംഭം മുതൽ മനുഷ്യൻ ചോദിച്ചിരുന്നു. ഈശ്വരനെപ്പറ്റി വ്യ
മാനസാന്തരത്തിന്റെ മാർഗം
മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് യേശു തന്റെ പരസ്യജീവിതം ആരം
പുതിയ കാഴ്ചപ്പാടുകൾ: സ്ത്രീത്വത്തിന്റെ മഹത്വത്തെപ്പറ്റി
സ്ത്രീപീഡനങ്ങളുടെ തുടർവാർത്തകൾ ഞെട്ടലോടെയാണു നാം വായിക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യ
പുതിയ കാഴ്ചപ്പാടുകൾ: സെക്സിനേയും കുടുംബത്തേയും പറ്റി
സെക്സിന്റെ അതിപ്രസരം നിറഞ്ഞ ലോകത്തിലാണു
നാം ജീവിക്കുന്നത്. ആധുനിക മാധ്യമങ്ങൾ സെക്സിനെ വിപണനവസ്
പുതിയ കാഴ്ചപ്പാടുകൾ: അധികാരത്തെപ്പറ്റി
സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിലെ മിക്ക ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം അധികാരപ്രമത്തതയും അധികാര ദ
പുതിയ കാഴ്ചപ്പാടുകൾ: ധനത്തെപ്പറ്റി
ജീവിതത്തിന്റ സമസ്ത മേഖലകളിലും പുതിയ കാഴ്ചപ്പാടുകൾ നൽകിയ ക്രാന്തദർശിയാണ് ക്രിസ്തു. ധനം, അധികാരം, സെക
ഉൗട്ടുമേശാ വിപ്ലവം
’ഉൗട്ടുമേശ’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമഭാവനയുടെയും പങ്കുവയ്ക്കലിന്റെയും പ്രതീകമാണ്. സമൂഹ
ബാഹ്യക്ഷാളനവും ആന്തരികവിശുദ്ധിയും
ബാഹ്യപരതയും ആന്തരികതയും തമ്മിലുള്ള സംഘർഷം എല്ലാ മതങ്ങളും എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. ബാഹ്യാന
സംഘർഷങ്ങളിലൂടെ ഉരുത്തിരിയുന്ന മനുഷ്യദർശനം
പ്രീശരും നിയമജ്ഞരും പുരോഹിതരുമുൾപ്പെട്ട യഹൂദ നേതൃത്വവുമായുള്ള യേശുവിന്റെ
വിപ്ലവകരമായ ക്ഷമ
മാർട്ടിൻ സെലിഗ്മാൻ തന്റെ യഥാർഥ സന്തോഷം എന്ന ഗ്രന്ഥത്തിൽ കോപം, വെറുപ്പ്, വിദ്വേഷം മുതലായവ മനുഷ്യനെ
സ്നേഹത്തിന്റെ പടവുകൾ
യേശുവിനെപ്പോലെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും ഇത്ര പൂർണമായി വിശദീകരിക്കുകയും സ്വജീവിതത്തിൽ പകർത്ത
വിധിക്കാത്ത സ്നേഹം
എറിക്ക് ഫ്രോം എന്ന മനഃശാസ്ത്രജ്ഞൻ ’സ്നേഹമെന്ന കല’ എന്ന ഗ്രന്ഥത്തിൽ യഥാർഥ സ്നേഹം വ്യവസ്ഥയില്ലാത്തതു
സാർവലൗകികമായ സ്നേഹം
ക്രിസ്തുദർശനത്തിന്റെ വൈരുധ്യാത്മകത വെളിപ്പെടുത്തുന്ന പ്രബോധനമാണ് ശത്രുസ്നേഹം. മിത്രനെ സ്നേഹിക്കാം,
പരിപൂർണ സ്നേഹം
സർവസമാശ്ലേഷകമായ സ്നേഹമാണ് ക്രിസ്തുദർശനത്തിന്റെ ഉൾക്കാന്പ്. മലയിലെ പ്രസംഗത്തിലെ അഞ്ചാമത്തെ വിരുദ്ധോ
പുതിയ ധാർമികത
സ്ഥലകാലാതീതമായ നവസന്ദേശങ്ങൾ ലോകത്തിനു നൽകിയതുകൊണ്ടാണ് യേശുവിനെ വിശ്വഗു
തകിടംമറിയുന്ന സാമൂഹിക ഘടനകൾ
മഹാത്മാഗാന്ധിയെ ഏറ്റവും ആകർഷിച്ചതും അദ്ദേഹത്തിന്റെ സത്യഗ്രഹ ദർശനത്തിന് പ്ര
സദ്വാർത്തയും സംഘട്ടനവും
ദൈവത്തിന്റെ അനന്തമായ കാരുണ്യവും അതിരില്ലാത്ത ക്ഷമയുമാണ് ദൈവരാജ്യാഗമനത്തിന്റെ ഏറ്റവും വലിയ പ്രത്യേക
ദൈവരാജ്യ പ്രഘോഷകൻ
യേശുവിന്റെ പ്രബോധനങ്ങളുടെ നവീനതയും വിപ്ലവപരതയുമാണ് അവിടുത്തേക്കെതിരേ കുരിശ് ഉയർത്താൻ എതിരാളികളെ പ്ര
ചരിത്രം വിഭജിച്ച ചരിത്രപുരുഷൻ
യേശുക്രിസ്തു ചരിത്രപുരുഷനാണ്, ചരിത്രത്തിന്റെ മധ്യത്തിൽ നിൽക്കുന്ന ചരിത്രപുരുഷൻ. ക്രിസ്തുവിന്റെ ജനന
പരീക്ഷകൾ : ദുരാസക്തികൾക്കെതിരേ
ഓരോ മനുഷ്യനിലും കുടികൊള്ളുന്ന അടിസ്ഥാന ദുരാസക്തികളാണ് കാമാസക്തി, അഹന്ത, ധനമോഹം എന്നിവ. ഇവയ്ക്കെതി
പരീക്ഷകൾ : വന്യമൃഗങ്ങൾക്കൊപ്പം
യേശുവിന്റെ ജീവിതത്തിലുടനീളം കുരിശിന്റെ നിഴൽ നീണ്ടുകിടക്കുന്നു. പരസ്യജീവിതാരംഭത്തിൽ, സ്നാപകയോഹന്നാന
കുരിശിന്റെ സന്ദേശം
പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ നാട്ടിനിറുത്തിയിരിക്കുന്ന ജീവന്റെ വൃക്ഷമാണ് യേശുവിന്റെ കുരിശ്. കുരിശ
Latest News
മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില് വീണ്ടും അപകടം; ഒരാളെ കാണാതായി
Latest News
മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില് വീണ്ടും അപകടം; ഒരാളെ കാണാതായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top