സാമ്പത്തിക ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്ന ഘടകമാണ് ക്രെഡിറ്റ് സ്കോർ. ഒരു വ്യക്തിയുടെ സാമ്പത്തിക വിശ്വാസ്യത അളക്കാൻ സഹായിക്കുന്ന പ്രധാന സൂചികയായി ക്രെഡിറ്റ് സ്കോർ കണക്കാക്കപ്പെടുന്നു. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ചില തൊഴിലിടങ്ങളിലും ക്രെഡിറ്റ് സ്കോർ നിർണായക പരിഗണനാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.

സാധാരണക്കാർ വായ്പയെടുക്കുമ്പോഴും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോഴും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആദ്യം പരിശോധിക്കുന്നത് ക്രെഡിറ്റ് സ്കോറാണ്. അപേക്ഷകൻ വായ്പ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും തിരിച്ചടവ് രീതി എങ്ങനെയെന്നും മനസിലാക്കാനാണ് ബാങ്കുകൾ ഇത് പരിശോധിക്കുന്നത്.

ക്രെഡിറ്റ് സ്കോർ എങ്ങനെ നിർണയിക്കുന്നു?

ഒരു വ്യക്തിയുടെ വായ്പാ ചരിത്രം, തിരിച്ചടവിന്‍റെ സ്ഥിരത, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗ നിരക്ക്, പുതിയ വായ്പാ അപേക്ഷകൾ, ക്രെഡിറ്റ് കാലാവധി തുടങ്ങിയ നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകളാണ് (TransUnion CIBIL, Equifax, Experian) സ്കോർ നിർണയിക്കുന്നത്. സ്കോർ സാധാരണയായി 300 മുതൽ 900 വരെ ഉണ്ടായിരിക്കും. 750ഉം അതിനുമുകളിലുമായ സ്കോറുകൾ മികച്ചതായി കണക്കാക്കപ്പെടുന്നു. ബാങ്കുകൾക്ക് വ്യക്തിയുടെ സാമ്പത്തിക ക്രമശീലം മനസിലാക്കാൻ സഹായിക്കുന്ന പ്രധാന ഉപാധിയാണ് ഈ സ്കോർ.

മികച്ച ക്രെഡിറ്റ് സ്കോറിന്‍റ പ്രാധാന്യം

മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് പലിശനിരക്ക് കുറയ്ക്കാനും വായ്പ പെട്ടെന്ന് ലഭിക്കാനും കൂടുതൽ ക്രെഡിറ്റ് ലഭിക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നല്ല സ്കോർ നിലനിർത്തുന്നത് അത്യാവശ്യമാണ്.

മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ സമയബന്ധിതമായ തിരിച്ചടവ്

ഇന്‍സ്റ്റാൾമെന്‍റുകൾ (ഇഎംഐ), ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ കൃത്യസമയത്ത് അടയ്ക്കുക. ഏതെങ്കിലും ഒരു ഇഎംഐ വൈകിയാൽപോലും അത് സ്കോറിൽ മോശമായി പ്രതിഫലിക്കും. ചിലപ്പോൾ ശരിയായ സമയത്ത് പണമടയ്ക്കാതിരിക്കുക വീഴ്ചയായി രേഖപ്പെടുത്തിയേക്കാം. കഴിയുമെങ്കിൽ കൃത്യമായ തീയതിക്കു മുമ്പുതന്നെ അടയ്ക്കുന്നതാണ് ഉത്തമം. ഓട്ടോ ഡെബിറ്റ് സൗകര്യം ഉപയോഗിക്കുന്നത് കാലതാമസം ഒഴിവാക്കാൻ സഹായിക്കും.

ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രിക്കുക

ക്രെഡിറ്റ് ലിമിറ്റിന്‍റെ 30-40% വരെ മാത്രം ഉപയോഗിക്കുക. അതിൽ കൂടുതൽ ഉപയോഗിക്കുന്നത് നിങ്ങൾ സാമ്പത്തിക സമ്മർദത്തിലാണെന്ന സൂചനയായി കണക്കാക്കാം. പേയ്മെന്‍റ് കൃത്യമായാലും ഉപയോഗത്തിന്‍റെ അളവ് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.

വായ്പകളിൽ സന്തുലനം നിലനിർത്തുക

ഈടുള്ള വായ്പകളായ ഭവനവായ്പ, വാഹനവായ്പ, സ്വർണവായ്പ എന്നിവയും ഈടില്ലാത്ത വായ്പകളായ ക്രെഡിറ്റ് കാർഡുകൾ, പേഴ്സണൽ ലോണുകൾ എന്നിവയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക.


ഈടുള്ള വായ്പകൾ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും. അനിയന്ത്രിതമായി പേഴ്സണൽ ലോണും ക്രെഡിറ്റ് കാർഡുകളും എടുക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കാൻ സാധ്യയുണ്ട്.

നിയന്ത്രിത വായ്പാ അപേക്ഷകൾ

പുതിയ വായ്പയ്ക്ക് പല ബാങ്കുകളിൽ ഒന്നിച്ച് അപേക്ഷിച്ചാൽ അത് multiple enquiry ആയി ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കും. തുടരെയുള്ള ലോൺ അപേക്ഷകൾ സാമ്പത്തിക നിലയെക്കുകുറിച്ച് നെഗറ്റീവ് സൂചന നൽകാം. പഴയ വായ്പകൾ തീർക്കാതെ പുതിയതിലേക്ക് കടക്കുന്നത് ഒഴിവാക്കുക.

ക്രെഡിറ്റ് റിപ്പോർട്ട് പരിശോധന

TransUnion CIBIL, Experian, Equifax തുടങ്ങിയ ബ്യൂറോകളിലൂടെ ക്രെഡിറ്റ് റിപ്പോർട്ട് വർഷത്തിൽ ഒരിക്കൽ പരിശോധിക്കുക. തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ ഉടൻ തിരുത്തലിനായി അപേക്ഷിക്കുക. പഴയ വായ്പകൾ പൂർത്തിയാക്കിയിട്ടും ആക്‌ടീവായി കാണുന്നത് സ്കോറിന് ദോഷകരമാണ്.

പഴയ ക്രെഡിറ്റ് കാർഡുകൾ നിലനിർത്തുക

ആദ്യകാല ക്രെഡിറ്റ് കാർഡുകൾ ഒരുതരത്തിൽ സാമ്പത്തിക വിശ്വാസ്യതയുടെ ചരിത്രമാണ്.കൃത്യമായ തിരിച്ചടവുകളുടെ സാക്ഷ്യപത്രമാണ് അവ. പഴയ കാർഡ് ക്ലോസ് ചെയ്താൽ ആ കാരണത്താൽ ക്രെഡിറ്റ് സ്കോർ കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് പഴയ ക്രെഡിറ്റ് കാർഡുകൾ നിലനിർത്താൻ ശ്രമിക്കുക.

ക്രെഡിറ്റ് സ്കോർ കുറവായാലും സ്വർണം പണയംവച്ച് വായ്പ എടുക്കാം. ഇത് കുറഞ്ഞ പലിശ നിരക്കിലും ലഭ്യമാണ്.

സമയബന്ധിതമായി തിരിച്ചടവ് നടത്തിയാൽ സ്കോർ മെച്ചപ്പെടും. ക്രെഡിറ്റ് ചരിത്രം മെച്ചപ്പെടുത്താൻ ഇത് നല്ലൊരു മാർഗമാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് ഗോൾഡ് ലോൺ

സ്വർണാഭരണങ്ങൾ ഈടായി ഉപയോഗിച്ച് ലഭിക്കുന്ന സുരക്ഷിത വായ്പയാണ് സ്വർണ വായ്പ. വിപുലമായ രേഖകളോ ക്രെഡിറ്റ് പരിശോധനകളോ ഇല്ലാതെതന്നെ അടിയന്തര ഫണ്ട് ആവശ്യമുള്ളവർക്ക് ഇത് ഒരു മികച്ച വായ്പാ ഉപാധി ആണ്. കുറഞ്ഞ പലിശ നിരക്ക്, വേഗത്തിലുള്ള നടപടി ക്രമങ്ങൾ, കുറഞ്ഞ ഡോക്യുമെന്‍റേഷൻ, മികച്ച തിരിച്ചടവ് ഓപ്ഷനുകൾ എന്നിവ സൗത്ത് ഇന്ത്യൻ ബാങ്ക് ഗോൾഡ് ലോൺ നൽകുന്നു.

നല്ലൊരു ക്രെഡിറ്റ് സ്കോർ നേടുക എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. അതിനായി, ഓരോ മാസവും ഉത്തരവാദിത്വപൂർണമായ ധനകാര്യ നീക്കങ്ങൾ നടത്തേണ്ടതുണ്ട്.

സുരക്ഷിതമായ വായ്പകൾ എടുക്കുക, സമയബന്ധിതമായ തിരിച്ചടവ് പാലിക്കുക, ക്രെഡിറ്റ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ പാലിക്കുന്നത്തിലൂടെ ആർക്കും മികച്ച ക്രെഡിറ്റ് സ്കോർ നേടാം.