തൊഴിൽ പരിഷ്കരണം പരാജയം
Tuesday, April 6, 2021 11:31 PM IST
ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതും വിവിധ സംസ്ഥാനങ്ങളിൽ ചെറിയ രീതികളിൽ നടപ്പിലാക്കിയിരുന്നതുമായ തൊഴിൽ പരിഷ്കരണം പൂർണരൂപത്തിൽ കേന്ദ്ര സർക്കാരിന്‍റെ കീഴിൽ ഏപ്രിൽ മാസത്തോടെ പ്രാബല്യത്തിലായി. പുതിയ തൊഴിൽ പരിഷ്കാരമനുസരിച്ച്, നാലു ലേബർ കോഡുകൾ ആണ് തൊഴിൽമേഖലയെ നിയന്ത്രിക്കാൻ പോകുന്നത്. വേതനം, തൊഴിലിടങ്ങളിലെ സുരക്ഷ- ആരോഗ്യം- സംരക്ഷണം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങൾ എന്നിവയാണവ.

ആഗോളതലത്തിലും ദേശീയമായും പ്രാദേശികമായും ജോലിസ്ഥലത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായാണ് ഈ ലേബർ കോഡുകൾ കൊണ്ടുവരുന്നത്. തൊഴിൽ പരിഷ്കരണം യാഥാർഥ്യമാകുന്പോൾ, ജോലിസ്ഥലത്ത് ഒരു പുതിയ തൊഴിൽസംസ്കാരം നിയമവിധേയമാകും. അതിനാൽ, പുതിയ ലേബർ കോഡുകളുടെ അപകടസാധ്യത തൊഴിലാളികൾക്കു വളരെ കൂടുതലാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.

പുതിയ തൊഴിൽ സംസ്കാരത്തിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതു ശരിയാണ്. പക്ഷേ, അതും തീർത്തും അപര്യാപ്തമാണ്. നിലവിലെ കണക്കനുസരിച്ച്, തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഇന്ത്യക്കു പ്രതിവർഷം 5,00,000 തൊഴിലുകൾ ആവശ്യമാണ്. മാത്രമല്ല, സൃഷ്ടിച്ച തൊഴിലുകൾ തൊഴിലാളികൾക്ക് അനുകൂലമാകുമെന്നു പറയാനാവില്ല.

പുതിയ കോഡ് പ്രകാരം സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട തൊഴിലാളികൾക്കും തൊഴിൽരംഗത്തു തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തുകയും കരാർ, ദിവസക്കൂലി, താത്കാലിക, കുടിയേറ്റ തൊഴിലാളികൾക്കും ഫ്ലിപ്കാർട്ട്, ആമസോണ്‍, സൊമാറ്റോ തുടങ്ങിയ ഭക്ഷ്യവസ്തു വിതരണശൃംഖലയിലെ തൊഴിലാളികൾക്കും, ഓല, ഉൗബർ പോലെയുള്ള ഡ്രൈവർമാർക്കും സാമൂഹ്യസുരക്ഷാപദ്ധതികളിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

പക്ഷേ, പുതിയ ലേബർ കോഡുകൾ നിർദേശിക്കുന്ന ഗുണഗണങ്ങൾ ലഭിക്കാൻ തൊഴിൽദാതാക്കളുടെ സംരംഭങ്ങളിൽ ഉൾപ്പെട്ട തൊഴിലാളികൾ കോഡുകൾ നിർദേശിക്കുന്ന നിയമത്തിന്‍റെ പരിധിയിൽ വരേണ്ടതുണ്ട്. അതിനുള്ള സാധ്യതകൾ വളരെ വിരളമാണ്. അതിനു പ്രധാന കാരണം കോഡുകളിൽ പലവിധത്തിലുള്ള അവ്യക്തത തുടരുന്നു എന്നതാണ്. പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളെയും സംഘടിത തൊഴിലാളികളെയും സംബന്ധിച്ച നിർവചനങ്ങളിൽ, തൊഴിലാളികളുടെ എണ്ണത്തിന് അടിസ്ഥാനത്തിൽ സ്ഥാപനങ്ങളുടെയും വ്യവസായങ്ങളുടെയും രജിസ്ട്രേഷൻ മാനദണ്ഡങ്ങളിൽ, സാമൂഹ്യസുരക്ഷാ പദ്ധതികളിൽ, സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ തൊഴിലാളികളെ ചേർക്കാനുള്ള നിർദേശങ്ങളിൽ എല്ലാം അവ്യക്തത നിലനിൽക്കുന്നു. അതിനർഥം അസംഘടിത തൊഴിലാളികളുടെ സ്ഥിതി പഴയതുപോലെതന്നെ തുടരും എന്നതാണ്.

തൊഴിലാളികളെ വിവേചനമില്ലാതെ, സംഘടിതരെന്നോ അസംഘടിതരെന്നോ വ്യത്യാസമില്ലാതെ, രാജ്യത്തിലെ എല്ലാ തൊഴിലെടുക്കുന്നവരും രാഷ്‌ട്രനിർമിതിയിൽ പങ്കുചേരുന്നു എന്ന തൊഴിൽ സംസ്കാരം സൃഷ്ടിക്കാൻ ലേബർ കോഡുകളിലൂടെയുള്ള തൊഴിൽപരിഷ്കാരത്തിൽ സർക്കാരിനു സാധിക്കാതെ പോയി എന്നു പരക്കെ വിലയിരുത്തപ്പെടുന്നു.

വാസ്തവത്തിൽ ലേബർ കോഡുകൾക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ രണ്ടായിരത്തിരണ്ടിൽ ആരംഭിച്ചതാണ്. രണ്ടാമത്തെ ലേബർ കമ്മീഷൻ ശിപാർശകളിലൂടെയാണ് തൊഴിൽരംഗത്തെ പരിഷ്കരണം രാജ്യത്തു ചർച്ചാവിഷയമാകുന്നത്.

കമ്മീഷന്‍റെ പ്രധാന രണ്ടു ശിപാർശകളിൽ ഒന്ന് ആഗോളവത്കരണത്തിന്‍റെ ഭാഗമായി രാജ്യത്തു നിലവിലുണ്ടായിരുന്ന എല്ലാ തൊഴിൽനിയമങ്ങളും പരിഷ്കരിച്ചു പുതിയവ രൂപപ്പെടുത്തുക. രണ്ടാമതായി ഉദാരവത്കരണത്തിന്‍റെ ഭാഗമായിത്തന്നെ വർധിച്ചുവരുന്ന അസംഘടിത തൊഴിലാളികളുടെ സംരക്ഷണത്തിനുവേണ്ടി മാത്രമുള്ള നിയമനിർമാണം നടത്തുക. അതിനെതുടർന്നാണ് 2004 ൽ രാജ്യത്ത് ‘അണ്‍ ഓർഗനൈസ്ഡ് സെക്ടറിലെ നാഷണൽ എന്‍റർപ്രൈസസ് കമ്മീഷൻ’ (എൻ.സി.ഇ.യു.സി.) രൂപീകരിക്കപ്പെട്ടത്. കമ്മീഷന്‍റെ വിശാലമായ പഠനവും ശിപാർശകളും കാരണം അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമം 2008ൽ നിലവിൽവന്നു.


സാമൂഹ്യ സുരക്ഷാ നിയമം- 2008 ന്‍റെ പ്രാധാന്യം

ഇന്ത്യൻ തൊഴിൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമം 2008 എന്നു പല പഠനങ്ങളും അഭിപ്രായപ്പെടുന്നു. അസംഘടിത തൊഴിലാളികൾക്കു വലിയ സുരക്ഷാ പദ്ധതികളൊന്നും ഇല്ലാതിരുന്നിട്ടും രാജ്യത്തെ 94 ശതമാനം അസംഘടിത തൊഴിലാളികളെ നിർവചിക്കുന്ന ആദ്യത്തെ നിയമമാണിത്. അസംഘടിത തൊഴിലാളികളെ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്ന് അവരുടെ അവകാശങ്ങളും സംരക്ഷണവും നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ നിയമമാണ്. രാജ്യത്തെ എല്ലാ അസംഘടിത തൊഴിലാളികളെയും കണക്കാക്കണമെന്നും പക്ഷപാതരഹിതമായി തൊഴിലാളികൾക്കായി ഒരു സാർവത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കണമെന്നും നിയമം അനുശാസിച്ചിരിക്കുന്നു.

പുതിയ നാലു കോഡുകളുടെ വരവോടെ, അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം 2008 ഉൾപ്പെടെ 29 പഴയ തൊഴിൽ നിയമങ്ങൾ നിർത്തലാക്കി. ഇതിനർത്ഥം എല്ലാ തൊഴിലാളികളോടും, പ്രത്യേകിച്ചും, നിയമപരമായും, രാജ്യത്തിന്‍റെ നിർമാണത്തിലും തുല്യമായി പെരുമാറാനുള്ള ദീർഘകാല ശ്രമങ്ങൾ ഇല്ലാതായി എന്നാണ്. ഈ സാഹചര്യം മുന്പത്തേതിനു സമാനമാണ്.

കോഡുകളുടെ പഴുതുകൾ

ലേബർ കോഡുകളിൽ, സാമൂഹ്യ സുരക്ഷാ കോഡ് 2020 ആണ് അസംഘടിത തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രസക്തി. എന്നാൽ, ഈ കോഡ് തന്നെ തികച്ചും അസംഘടിതമാണ്, മാത്രമല്ല നിരവധി തൊഴിലാളികളെ തൊഴിൽ നിയമത്തിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. പ്രധാനമായും സോഷ്യൽ സെക്യൂരിറ്റി കോഡ് 2020 നു നടപ്പിലാക്കാൻ വ്യക്തമായ ഒരു സാമൂഹിക സുരക്ഷാ പദ്ധതിയില്ല. ഇതിൽ എന്തു സാമൂഹിക സുരക്ഷയാണെന്നു നിർവചിച്ചിട്ടില്ല. അസംഘടിത തൊഴിലാളികൾക്കായി എന്തു സാമൂഹിക പദ്ധതികൾ ഏതു രീതിയിൽ വിതരണം ചെയ്യാൻ പോകുന്നുവെന്നതിന് ഒരു നിർദേശവുമില്ല.

പുതിയ വേതന കോഡ് അനുസരിച്ച്, തൊഴിലാളികളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, തൊഴിലാളികളുടെ കഴിവുകൾ, ജോലിസ്ഥലത്തെ അപകടസാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ് മിനിമം വേതനം നിർണയിക്കുന്നത്. അതിനാൽ, പുതിയ മിനിമം വേതനം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും. ഇതു പല പാവപ്പെട്ട തൊഴിലാളികളെയും മാന്യമായ വേതനത്തിൽനിന്ന് ഒഴിവാക്കാൻ അവസരമൊരുക്കുന്നു.

പഴയ സന്പ്രദായമെന്ന നിലയിൽ പുതിയ കോഡിനു മിനിമം വേതനം ഷെഡ്യൂളുകൾ ഇല്ലാത്തതിനാൽ, പുതിയ മിനിമം വേതനം നിശ്ചയിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. എന്നാൽ രാജ്യത്തെ സ്ഥിതി ഇപ്പോഴും അസംഘടിത പ്രദേശങ്ങളെ മിനിമം പരിധിയിൽ ഉൾപ്പെടുത്തുന്നതിനു ബുദ്ധിമുട്ടാണ്.

കാർഷിക മേഖല

ഇന്ത്യയിലെ അധ്വാനിക്കുന്ന ജനസംഖ്യയുടെ 50 ശതമാനത്തിലധികവും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നതെന്നതാണ് മറ്റൊരു വസ്തുത. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പോലുള്ള വളർന്നുവരുന്ന ഐടി പ്രാപ്ത സേവനങ്ങളിലെ ജീവനക്കാർ കോഡിന്‍റെ പരിധിയിൽ വരില്ല. കൂടാതെ, അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണം പ്രാഥമിക തൊഴിൽദാതാവിനെക്കാൾ പ്രധാന കരാറുകാരുടെ ഉത്തരവാദിത്വമാണെങ്കിലും, രാജ്യത്തെ പല കുടിയേറ്റ തൊഴിലാളികളെയും, പ്രത്യേകിച്ച് വലിയ നഗരങ്ങളിൽ, പൂർണമായും അസംഘടിത മേഖലയിലേക്കു തള്ളിവിടുകയാണ്.

ഡോ. ജോസ് വട്ടക്കുഴി
(വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍റെ സ്ഥാപക ഡയറക്ടറും തൊഴിൽമന്ത്രാലയത്തിന്‍റെ കീഴിൽ എൻ.സി.ഇ.യു.സി. കമ്മീഷനുവേണ്ടിയുള്ള ടാസ്ക് ഫോഴ്സിലെ അംഗവുമായിരുന്നു ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.