Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
കേരളത്തിലെ ഇ-മാലിന്യം
Tuesday, January 24, 2023 10:01 PM IST
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സംസ്കരണത്തിന് ആദ്യമായി ഇ-മാലിന്യ ശേഖരണം ആരംഭിച്ചത് 2010ലാണ്. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് കേരളത്തിൽ ആദ്യമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഇ-മാലിന്യ ശേഖരണം തുടങ്ങിയത്.
2010 ഫെബ്രുവരിയിലാണ് എർത്ത് സെൻസ് പ്രവർത്തനമാരംഭിച്ചത്. ആദ്യം ഒരു മാസം ശരാശരി 1.5 ടണ്‍ ഇ-മാലിന്യം മാത്രമാണ് ഇവർക്കു ലഭിച്ചത്. 2011-12ൽ പ്രതിമാസം ശരാശരി മൂന്നര ടണ്‍ ആയി ഉയർന്നു. 2012-13ൽ പ്രതിമാസം ഏഴു മുതൽ എട്ടു ടണ്‍ വരെയുള്ള ഇ-മാലിന്യമാണ് ഇവർ ശേഖരിച്ചത്.
നിലവിൽ പ്രതിമാസം ഏകദേശം 10 ടണ്‍ ഇ-മാലിന്യം ഇവർ ശേഖരിക്കുന്നുണ്ട്. ഇ-മാലിന്യം ശേഖരിക്കുന്നതിനായി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇവർ കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ടെക്നോ പാർക്കിൽനിന്നും ഇൻഫോ പാർക്കിൽനിന്നുമുള്ള കന്പനികളിൽനിന്ന് ഇ-മാലിന്യങ്ങൾ എർത്ത് സെൻസ് ശേഖരിക്കുന്നുണ്ട്. ഇതു കൂടാതെ ആശുപത്രികൾ, വ്യവസായ ശാലകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു.
ക്ലീൻ കേരള കന്പനി
കേരളത്തിൽ ഏകദേശം 18,000 ടണ്‍ ഇ-മാലിന്യം പ്രതിവർഷം ഉണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഉപയോഗശൂന്യമായ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനു ക്ലീൻ കേരള കന്പനിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം മാലിന്യങ്ങൾ 2016ലെ നിയമത്തിന് അനുസൃതമായാണ് ശേഖരിക്കുന്നത്. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്നതും ആപത്കരമായ മാലിന്യങ്ങളുടെ പട്ടികയിൽ വരുന്നതുമായ ഇ-മാലിന്യങ്ങൾ പ്രത്യേകമായാണ് കന്പനി ശേഖരിക്കുന്നത്. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കും നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ചാണ് കന്പനി പ്രവർത്തിക്കുന്നത്. 2014 ഒക്ടോബർ രണ്ടിനാണ് കന്പനി ഇ-മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചത്.
പുനഃചംക്രമണയോഗ്യമായ പാഴ്വസ്തുക്കൾ 19-10-2019ലെ തദ്ദേശ സ്വയംഭരണ(ഡിസി) വകുപ്പ് 2300/2019 ഉത്തരവനുസരിച്ച് എല്ലാ സ്ഥാപനങ്ങളിൽനിന്നും ക്ലീൻ കേരള കന്പനി ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു. ഒരു കിലോഗ്രാമിന് 10 രൂപ നൽകിയാണ് ഇത്തരത്തിൽ ഇവ ശേഖരിക്കുന്നത്. എന്നാൽ ആപത്കരമായ ഇ-മാലിന്യങ്ങളായ ട്യൂബ് ലൈറ്റ്, സിഎഫ്എൽ, യൂസ്ഡ് ടോണർ കാട്രിഡ്ജ്, ടോയ്സ്, എമർജൻസി ലാന്പ്, ഡിവിഡികൾ, മാഗ്നെറ്റിക് ടോപ്സ്, ലൈറ്റ് ഫിറ്റിംഗ്സ്, പിക്ചർ ട്യൂബ്സ്, ബ്രോക്കണ്‍ ടെലിവിഷൻ, പൊട്ടിയ ഐടി മെറ്റീരിയൽസ്, ഇലക്ട്രിക് പാട്സ് തുടങ്ങിയവ ഫലപ്രദമായി സംസ്കരിക്കുന്നതിന് സംസ്ഥാനത്ത് ഇപ്പോൾ അന്പലമുകളിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെഇഐഎൽ) എന്ന സ്ഥാപനത്തിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ആപത്കരമായ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്്കരിക്കുന്നതിന് ഒരു കിലോഗ്രാമിന് 50 രൂപയും ടാക്സും തദ്ദേശസ്ഥാപനങ്ങളോ ഉടമകളോ നൽകണം. 2021ലെ പ്രത്യേക നിയമപ്രകാരമാണ് ഈ ചുമതല ക്ലീൻ കേരള കന്പനിയെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇതുവരെ 1972 മെട്രിക് ടണ്‍ പുനഃചംക്രമണ സാധ്യതയുള്ള ഇ-വേസ്റ്റും 67 മെട്രിക് ടണ്‍ അപകടകരമായ ഇ-വേസ്റ്റും ക്ലീൻ കേരള കന്പനിക്ക് ശേഖരിച്ചിട്ടുണ്ട്. ക്ലീൻ കേരള കന്പനി ശേഖരിച്ച ഇ-മാലിന്യങ്ങളുടെ വിശദവിവരം ചുവടെ:
ബാറ്ററികൾക്കു പ്രത്യേക നിയമം
ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കു മാത്രമായി കേന്ദ്രസർക്കാർ ബാറ്ററീസ് (മാനേജ്മെന്റ് ആന്‍ഡ് ഹാൻഡിലിംഗ്) റൂൾസ് 2001 എന്ന പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഉപയോഗിച്ച ബാറ്ററികളുടെ തിരിച്ചെടുക്കലും ശരിയായ സംസ്കരണവും അതത് കന്പനികൾ തന്നെ ഉറപ്പു വരുത്തണം. വർഷത്തിൽ രണ്ടുതവണ കന്പനികൾ, തങ്ങൾ തിരിച്ചെടുത്ത ബാറ്ററികളുടെ കണക്ക് സർക്കാരിലേക്കു സമർപ്പിക്കണം.
ഇ-മാലിന്യങ്ങൾ സംസ്കരിക്കുന്ന കേന്ദ്രങ്ങളിൽ ഉപയോഗശൂന്യമായ ബാറ്ററികൾ സംസ്കരിക്കുന്നതിനു പ്രത്യേക പ്ലാന്റുകൾ ഉണ്ടായിരിക്കണം. ബാറ്ററികളിൽ ലിഥിയം എന്ന മൂലകം അടങ്ങിയിരിക്കുന്നു. വേഗത്തിൽ തീപിടിക്കുന്ന ഈ മൂലകം കത്തുന്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങൾ കാഴ്ചശക്തിയെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന മാരകമായ രോഗങ്ങൾക്കും ഇതു കാരണമാകും. ഇ-മാലിന്യങ്ങൾക്കൊപ്പം ബാറ്ററികൾ വരുന്നതു സ്വാഭാവികമാണ്. അധികൃതരുടെ അനുമതിയോടെ ഇ-മാലിന്യങ്ങൾ സംഭരിക്കുന്നവർ ബാറ്ററി മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് ഇവ സംസ്കരിക്കുന്നവർക്കു നൽകണം.
സംസ്കരിക്കുന്നതിനു ചെലവേറെ
ഇ-മാലിന്യങ്ങൾ സംഭരിക്കുന്നതിനും ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനും ഏറെ സാന്പത്തിക ചെലവുണ്ടെന്ന് എർത്ത് സെൻസ് റീസൈക്കിൾ കണ്‍സൾട്ടന്റ് ജി. പ്രമോദ് പറയുന്നു. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഇതിനാവശ്യമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇ-മാലിന്യങ്ങൾ ശേഖരിച്ച് പാലക്കാട് കാഞ്ചിക്കോടുള്ള സെന്ററിൽ എത്തിക്കുകയാണ് എർത്ത് സെൻസ് ആദ്യം ചെയ്യുന്നത്. 15 ടണ്‍ ആകുന്പോൾ സംസ്കരണത്തിനായി ഹൈദരാബാദിലുള്ള റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. അവിടെയാണ് ഇ-മാലിന്യങ്ങൾ വേർതിരിക്കുകയും സംസ്കരിക്കുകയും പുനരുപയോഗത്തിനായി ശേഖരിക്കുകയും ചെയ്യുന്നത്. ശേഖരണകേന്ദ്രങ്ങളിൽ ഇ-മാലിന്യങ്ങൾ ആറു മാസത്തിലധികം സൂക്ഷിക്കാൻ പാടില്ലെന്നാണു നിയമം.
ഇ-മാലിന്യ നിയമങ്ങൾ
2011 മുതൽ ഇ-മാലിന്യ സംസ്കരണത്തിനു പ്രത്യേക നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇ-മാലിന്യത്തിന്റെ സംഭരണം മുതൽ സംസ്കരണവും പുനരുപയോഗം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഈ നിയമത്തിൽ വ്യക്തമാക്കുന്നു. 2016ൽ ആണ് ഇ-വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഹാൻഡ്ലിംഗ് റൂൾ രൂപീകരിച്ചത്. നിയമം വന്നെങ്കിലും ശാസ്ത്രീയമായ സംസ്കരണ സംവിധാനങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്.
ഈ മേഖലയിൽ കച്ചവടതാത്പര്യത്തോടെ മാത്രം ചിലർ നടത്തുന്ന ഇടപെടൽ ഇ-മാലിന്യങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യുന്നതിനു വലിയതോതിൽ തടസമുണ്ടാക്കുന്നു. പലരും സംഭരിക്കുന്ന ഇ-മാലിന്യങ്ങൾ ഇന്ന് കൈകാര്യം ചെയ്യുന്നത് പൂർണാർഥത്തിൽ ശാസ്ത്രീയമായല്ല. ഇവ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് മനുഷ്യനും പ്രകൃതിക്കും വലിയതോതിലുള്ള ദോഷമുണ്ടാക്കുന്നു. സംസ്ഥാനത്തെ ഇ-മാലിന്യങ്ങൾ സംസ്ഥാനത്തുനിന്ന് സംസ്കരിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അംഗീകൃത റീസൈക്ലിംഗ് ഏജൻസികൾക്ക് കൈമാറുന്നതിനുമുള്ള കാര്യക്ഷമമായ ഇടപെടലുകൾ ക്ലീൻ കേരള കന്പനി മുഖാന്തിരം നടത്തിവരുന്നു.
ജി.കെ. സുരേഷ്കുമാർ മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കന്പനി ലിമിറ്റഡ്
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വൈക്കം സത്യഗ്രഹത്തിന് നൂറുവർഷം
ആധുനിക കേരളചരിത്രത്തിലെ ഉജ്വ
തുടർക്കഥയാകുന്ന കർഷക അവഗണന
ഡോ. ജോസഫ് ഏബ്രഹാം
കൃഷി സംസ്ഥാനത്തെ ജ
മാലിന്യസംസ്കരണത്തിൽ പന്നിക്കൃഷിക്കു സാധ്യതകള്‍
ഡാജി ഓടയ്ക്കല്‍
മാലിന്യസംസ്കരണം കേരളത്തി
നര്‍മത്തില്‍ ചാലിച്ച സ്നേഹസ്പര്‍ശം
സ്വര്‍ഗചിത്ര അപ്പച്ചന്
ഞാന്‍ നിര്‍മിച്ച വിയറ്റ്നാം കോളനി എന്ന സിനി
“ഒരു ഭൂമി-ഒരു കുടുംബം-ഒരു ഭാവി”
ഷെവ. വി.സി. സെബാസ്റ്റ്യന്‍
അടുത്ത സെപ്റ്റംബര്‍ 9, 10 തീയതികളിലായി ഇന്‍
പ്രതിപക്ഷത്തെ പുതിയ കൂടിച്ചേരലുകള്‍
2019 ലെ ഒരു മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നതാവ് രാഹുല്ഗാ
കക്കുകളിയിൽ ദുർഗന്ധം കലർത്തുന്നവർ
പണ്ടുകാലത്ത് കൗമാരപ്രായക്കാരായ പെൺകുട്ടികൾ കളിച
കാലത്തെ കൃത്യമായി വ്യാഖ്യാനിച്ച പ്രവാചകൻ
അനന്തപുരി /ദ്വിജന്
സംഭവിക്കാനിരിക്കുന്ന കാര്യങ്ങ
കക്കുകളി പിള്ളകളിയല്ല
ഡോ. തോമസ് മൂലയിൽ
ഗ്രീക്കുചിന്തകനായ അ
ഇന്ന് ലോക പ്രോലൈഫ് ദിനം: മുറുകെപ്പിടിക്കാം, ജീവന്റെ മഹത്വം
സെലസ്റ്റിൻ ജോൺ
ജീവന്റെ സമസ്തമേഖലകള
മാർ പാംപ്ലാനിയുടെ കല്ലിൽ മാന്പഴം വീഴുമോ?
പി.സി. സിറിയക്
ആദ്യമായി പാംപ്ലാനി പിതാവിന് അ
രാഹുലിന് ഇതും യോഗ്യതയാകും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ
മാർ പാംപ്ലാനിയുടെ നിലപാട് വ്യക്തം
ജിജിമോൻ പുതുവീട്ടിൽക്കളം എസ്ജെ
തലശേരി ആർച
മുന്നണികളെ ഇണക്കിനിർത്തിയിട്ട് എന്തു ഗുണം?
? അങ്ങ് ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് ബിജെപിയുടെ മുഖപത്രവും
ഞങ്ങൾ കർഷകപക്ഷത്ത്
? അങ്ങ് ആലക്കോട്ടു നടത്തിയ പ്രസംഗം
ചരിത്രത്തെ വളച്ചൊടിക്കരുത്
പ്രഫ. റോണി കെ. ബേബി
വൈക്കം സത്യഗ്രഹ ശതാബ്ദി സംഘാട
മാധ്യമശക്തി തിരിച്ചറിഞ്ഞ മാർ പവ്വത്തിൽ ദീപികയുടെ കാവലാൾ
ഫാ. അലക്സാണ്ടർ പൈകട സിഎംഐ
മുൻ ചീഫ് എഡിറ്റ
സ്ത്രീ-പുരുഷ തുല്യമഹത്വം ആചരിച്ച ആചാര്യൻ
പ്രഫ. ലീന ജോസ് ടി.
കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാനപ്ര
മാർ പവ്വത്തിൽ എന്റെ മാർഗദർശി
ജോൺ കച്ചിറമറ്റം
നാലു ദശാബ്ദക്കാലമായി ആർച്ച്ബി
ജീവന്റെ കിരീടത്തിൽ
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ആർച്ച്ബിഷപ് മാർ ജോ
സംരക്ഷണം, കുടിയിറക്കൽ, വികസനം
ഡോ. ജെന്നി കെ. അലക്സ്
ലോകമെമ്പാടുമു
പ്ലീസ്... കേരളത്തെ രക്ഷിക്കൂ
കേരളീയർ എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകിയത് സംസ്ഥാനത്തിന്റെ എല്ലാ മേഖല
മോദിയോ പിണറായ കേമൻ?ിയോ
ജനാധിപത്യ സംവിധാനങ്ങളെ സ്വന്തം താത്പര്യ
നിയമസഭ കഴിഞ്ഞാൽ പുറത്തു സമരം വിട്ടുവീഴ്ചയില്ല
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തിന
തലവിധിയാകുന്ന ജനവിധി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജനാധിപത്യം എന്ന വാക്ക് ‘ഡെമോ
പുതുവാതില്‍ തുറന്ന് ഓസ്ട്രേലിയ
ഷെവ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യയുടെ ഉന്നത
താളം തെറ്റിയ മാലിന്യ സംസ്കരണം
പ്രഫ. ഡോ. സാബു ജോസഫ്
ബ്രഹ്മപുരത്തെ മാലിന്
അബദ്ധ പ്രചാരണങ്ങളുടെ അജണ്ട
ഫാ. ടോം കൈനിക്കര
ശരീരത്തെക്കുറിച്ച് വ്യ
ജെൻഡർ ആശയപ്രചാരണത്തിനു പിന്നിൽ...
ഫാ. ടോം കൈനിക്കര
സ്ത്രീ-പുരുഷ
സ്നേഹോപാസകൻ മടങ്ങി
സിജോ പൈനാടത്ത്
‘വിശപ്പും ദാരിദ്ര്യവും സഹനവും വ
മലങ്കര ഡാമിലെ വനവത്കരണം
അഡ്വ. പീറ്റർ ജോസഫ്
1980ൽ ആയിരക്കണക്കിന് ഏക്ക
ബാങ്കുകൾ തകരുമ്പോൾ
റ്റി.സി. മാത്യു
നാലു ദിവസം. അമേരിക്കയിൽ മൂന്നു ബാങ
ലോകം കീഴടക്കി നാട്ടുപാട്ട്
വി.എസ്. ഉമേഷ്
രാജ്യമെന്നോ ഭാഷയെന്നോ വേർ
കേരളത്തിനുമേൽ കാവിക്കിരണം?
ഉള്ളതുപറഞ്ഞാൽ / ഗോപാലകൃഷ്ണൻ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു
ഇന്ന് ബ്രഹ്മപുരം, നാളെ...
അന്തരീക്ഷ മലിനീകരണമാണ് ഇന്നത്തെ ലോകം നേരിടുന്ന
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ പത്തു വർഷം
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാ
ലീഗിന്റെ ജൂബിലിയും കേരളത്തിലെ മുന്നണികളും
ദ്വിജന്
കേരളത്തിലെ ജനാധിപത്യമുന്നണിയിലെ പ്ര
പൊള്ളുന്ന മണ്ണ്, തണുക്കാത്ത കാറ്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘ഒരു ഭൂമി, ഒരു കുടുംബ
അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു
ഡോ. കെ.എൻ. ഫ്രാൻസിസ്
‘കക്കുകളി’ എന്ന പേരിൽ ഇട
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിനിറവിൽ
വി. മനോജ്
കേരള രാഷ്ട്രീയത്തിലെ നി
വനിതകളുടെ നേതൃത്വത്തിൽ ഗതിവേഗമാർജിക്കുന്ന വികസനം
അമിതാഭ് കാന്ത് (നീതി ആയോഗ് മുൻ സിഇഒ)
നിർണായകഘട്ടത്തി
അരങ്ങു കൊഴുപ്പിക്കുന്ന കർണാടക തെരഞ്ഞെടുപ്പുകാലം
മണികർണിക ശ്രീരാമരാജു
വിജയസങ്കല്പയാത്ര വെറുമൊരു സ്വപ്നം മാത്രമാവു
‘കക്കുകളി’യുടെ രാഷ്ട്രീയം!
ഫാ. വർഗീസ് വള്ളിക്കാട്ട്
ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ നാടകമാക
വനിതാ അഭിഭാഷകരിലെ ഉറച്ച ശബ്ദം, സെലിൻ വിൽഫ്രഡ്
എസ്. മഞ്ജുളാദേവി
പുരുഷന്മാർ കൈയടക്കി വാണിരു
മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം
കൊച്ചിയെ ആകമാനം പുകയ്ക്കുള്ളിൽ നിറുത്തിക്കൊണ്ടു
ലിംഗസമത്വം: തുടങ്ങേണ്ടത് കുടുംബങ്ങളിൽ
ഡോ. ഡെയ്സൻ പാണേങ്ങാടൻ
ആൺകുട്ടികളുട
കൊച്ചിയില്‍ പുകയുന്ന സങ്കടങ്ങള്‍, കേരളത്തിന്റെയും
സിജോ പൈനാടത്ത്
മെട്രോ ഉള്‍പ്പെടെ ആധുനികനഗരങ്
എൻജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ കേരളം കുതിക്കണമെങ്കില്‍
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കേരള സംസ്ഥാനത്തി
Latest News
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ശ്രീരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടിത്തം
Latest News
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ശ്രീരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top