ഉച്ചകോടികള്‍ സൃഷ്ടിക്കുന്ന ഭീഷണി
Monday, May 15, 2023 10:41 PM IST
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍

രാജ്യാന്തര വ്യാപാര കാര്‍ഷിക മേഖലകളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സുപ്രധാന ഉച്ചകോടികള്‍ക്ക് വരും ദിവസങ്ങളില്‍ ലോകം സാക്ഷ്യമാകുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും സുരക്ഷിതത്വത്തിനും കൂടുതല്‍ കരുത്തേകി വാണിജ്യ വ്യാപാര വ്യവസായ മേഖലകള്‍ക്ക് വരാന്‍ പോകുന്ന ഉച്ചകോടികള്‍ ആഗോളവിപണി തുറക്കുമെന്ന് രാജ്യനയതന്ത്രജ്ഞരും സാമ്പത്തികവിദഗ്ധരും അവകാശവാദമുന്നയിക്കുമ്പോഴും ഉച്ചകോടികളുടെ ഉത്പന്നമായ സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഗ്രാമീണ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്.

ഈ മാസം 19 മുതല്‍ 21 വരെ ജപ്പാനിലെ ഹിരോഷിമയില്‍ ചേരുന്ന ജി 7 ഉച്ചകോടി, ഈ മാസംതന്നെ 24ന് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ തുടങ്ങുന്ന ക്വാഡ് ഉച്ചകോടി, ജൂണ്‍ ഏഴിന് പാരീസില്‍ ചേരുന്ന ലോകവ്യാപാരസംഘടനയുടെ മിനി മിനിസ്റ്റീരിയല്‍ മീറ്റിംഗ്, ഓഗസ്റ്റ് 22 മുതല്‍ 24 വരെ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ചേരുന്ന ബ്രിക്സ് ഉച്ചകോടി എന്നിവയെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്.

സെപ്റ്റംബര്‍ ഒമ്പത്,10 തീയതികളില്‍ ഇന്ത്യയുടെ ആതിഥേയത്വത്തില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടികൂടി പൂര്‍ത്തീകരിക്കുമ്പോള്‍ ഇന്ത്യക്ക് രാജ്യാന്തര ബന്ധങ്ങളിലും വാണിജ്യ വ്യാപാര മേഖലകളിലും സമ്പദ്ഘടനയിലും വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് ഭരണനേതൃത്വങ്ങള്‍ അവകാശപ്പെടുന്നത്. ഇവയൊക്കെ ഗ്രാമീണ കാര്‍ഷികമേഖലയെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നറിയാൻ കഴിഞ്ഞകാല ചരിത്രങ്ങളുടെ പശ്ചാത്തലത്തിലുള്ള വിശദമായ പഠനങ്ങളും ചിന്തകളും അനിവാര്യമാണ്.

വ്യാപാരക്കരാറുകള്‍ തകര്‍ത്ത കാര്‍ഷികമേഖല

1994വരെ വളര്‍ച്ച പ്രാപിച്ചുവന്ന ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് വെല്ലുവിളിയുയര്‍ത്തിയത് ഇന്ത്യ ഏര്‍പ്പെട്ട ലോകവ്യാപാരക്കരാറിലെ കര്‍ഷകദ്രോഹ നിബന്ധനകളാണെന്നുള്ളത് അംഗീകരിക്കാന്‍ മടിക്കേണ്ട. ഇതിന്‍റെ പിന്നാമ്പുറവും കാണാതെ പോകരുത്. 1948ല്‍ ഇന്ത്യ ഗാട്ട് കരാറില്‍ ഒപ്പിട്ടപ്പോള്‍ ലോക കാര്‍ഷിക വിപണി തുറന്നു കിട്ടിയെങ്കിലും അനിയന്ത്രിത ഇറക്കുമതിക്ക് കടിഞ്ഞാണിടാന്‍ വ്യക്തതയുള്ള നികുതി നിര്‍ദേശങ്ങളും ഇറക്കുമതി നിയന്ത്രണങ്ങളും നിരോധനങ്ങളുമുണ്ടായിരുന്നു. 1991 ജൂണ്‍ 21 മുതല്‍ 1996 മേയ് 16 വരെ രാജ്യം ഭരിച്ച നരസിംഹറാവുവിന്‍റെ കോണ്‍ഗ്രസ് ഭരണകാലത്ത് ലോകവ്യാപാര സംഘടനയില്‍ കാര്‍ഷികോത്പന്നങ്ങളെയും വ്യാവസായിക അസംസ്‌കൃത വസ്തുക്കളെയും നിര്‍ണയിച്ചും ഇവയുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചും നിയന്ത്രണങ്ങളും നിരോധനങ്ങളും എടുത്തുമാറ്റിയും കരാറുണ്ടാക്കിയത് വന്‍ ആഘാതമായി.

1998ല്‍ ആസിയാന്‍ റീജണല്‍ ഫോറത്തില്‍ ഇന്ത്യ അംഗത്വമെടുക്കുമ്പോള്‍ ഐ.കെ. ഗുജറാളായിരുന്നു പ്രധാനമന്ത്രി. ഈ മന്ത്രിസഭയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാതിനിധ്യമായിരുന്ന ഇന്ദ്രജിത്ത് ഗുപ്തയും ചതുരാനന്ദന്‍ മിശ്രയുമാണ് ആസിയാന്‍ റീജണല്‍ ഫോറത്തില്‍ ഇന്ത്യയെ അംഗത്വമെടുപ്പിച്ചതെന്ന് ആസിയാന്‍ കരാറിനെതിരേ നിരന്തരം ഉറഞ്ഞുതുള്ളുന്ന ഇടതുപക്ഷവും ബോധപൂര്‍വം മറക്കുന്നു.

1998 മാര്‍ച്ച് 19 മുതല്‍ 2004 മെയ് 22വരെ അധികാരത്തിലിരുന്ന എ.ബി. വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത്, 2002ല്‍ നടന്ന ആസിയാന്‍ ഉച്ചകോടിയെത്തുടര്‍ന്ന് ഇന്ത്യ-ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്‍റെ കരടില്‍ വാജ്‌പേയ് സര്‍ക്കാര്‍ ഒപ്പുവച്ചു. 2009ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആസിയാന്‍ ചരക്ക് വ്യാപാരക്കരാറിലും 2014ല്‍ മോദി സര്‍ക്കാര്‍ ആസിയാന്‍ നിക്ഷേപ സേവനക്കരാറിലും ഒപ്പുവച്ചപ്പോള്‍ കാര്‍ഷികോത്പന്നങ്ങളുടെ ആഗോള വിപണിയായി ആസിയാന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയെ തുറന്നുകൊടുത്തു. ഇത് ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കര്‍ഷകവിരുദ്ധ കരിനിയമങ്ങളിലൂടെ വീണ്ടും ആഗോള കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഗ്രാമീണ കാര്‍ഷിക വിപണി തീറെഴുതാന്‍ ശ്രമിച്ചപ്പോഴാണ് രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷകപ്രക്ഷോഭം കഴിഞ്ഞ നാളുകളില്‍ അരങ്ങേറിയത്. ഇങ്ങനെ അനുദിനം വന്‍ പ്രതിസന്ധിയിലൂടെ കാര്‍ഷികമേഖല കടന്നുപോകുമ്പോള്‍ രണ്ടു ഡസനിലേറെ സ്വതന്ത്ര വ്യാപാരക്കരാറുകളാണ് ഇപ്പോള്‍ അണിയറയിലൊരുങ്ങുന്നത്.

അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, കാനഡ, യുകെ., ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരം ഭാവിയില്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കുന്ന പതനത്തിന്‍റെ ആഴം വളരെ വതുലായിരിക്കും. സാര്‍ക്ക്, ബ്രിക്സ്, ബിംസ്റ്റിക്, ആസിയാന്‍, തുടങ്ങിയ വ്യാപാര കൂട്ടായ്മകളും ശ്രീലങ്ക, തായ്‌ലണ്ട്, മലേഷ്യ, ജപ്പാന്‍, സൗത്ത് കൊറിയ, മൗറീഷ്യസ്, ചിലി എന്നീ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകളും, ഏഷ്യാ പസഫിക് ട്രേഡ് എഗ്രിമെന്‍റ്, ഇന്ത്യ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക കൂട്ടുകെട്ട് ഇവയെല്ലാം ആഘാതമേല്‍പ്പിക്കുന്നത് കാര്‍ഷികമേഖലയിലായിരിക്കുമെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം വരാന്‍ പോകുന്ന രാജ്യാന്തര ഉച്ചകോടികളെ ഇന്ത്യയിലെ കര്‍ഷകസമൂഹം വിലയിരുത്താന്‍.

ഹിരോഷിമ ഉച്ചകോടി,

ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയാണ് 19 മുതല്‍ 21 വരെ ജപ്പാന്‍റെ അധ്യക്ഷതയില്‍ ഹിരോഷിമയില്‍ ചേരുന്നത്. ഫ്രാന്‍സ്, യുഎസ്എ, യുകെ, ജര്‍മനി, ജപ്പാന്‍, ഇറ്റലി, കാനഡ എന്നീ ഏഴു രാജ്യങ്ങളോടൊപ്പം യൂറോപ്യന്‍ യൂണിയനും ഈ രാജ്യാന്തര ഫോറത്തില്‍ അംഗങ്ങളായിട്ടുണ്ട്. അതേസമയം ഹിരോഷിമ ഉച്ചകോടിയില്‍ ഇന്ത്യ പ്രത്യേക ക്ഷണിതാവാണ്. ജി 7 രാജ്യങ്ങളെല്ലാം ഇന്ത്യ ഈ വര്‍ഷം നേതൃത്വം നല്കുന്ന ജി 20യിലും അംഗ രാജ്യങ്ങളാണ്. ജി 20യില്‍ ചൈന പങ്കാളിയെങ്കില്‍ ജി 7ല്‍ ചൈനയില്ല എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ത്തന്നെ ചൈനയുടെ ആഗോള വ്യാപാര മുന്നേറ്റത്തെ തടയിടുക എന്ന ലക്ഷ്യവും ഹിരോഷിമ ഉച്ചകോടിയുടെ പിന്നിലുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്ന മുദ്രാവാക്യമാണ് ജി 7 ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും നികുതിരഹിത ഇറക്കുമതി വ്യാപാരമാണ് മുഖ്യഅജണ്ട. മറ്റൊരു ഭാഷയില്‍ വിവരിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥയും പ്രാദേശിക വിഷയങ്ങളും കൂടാതെ മാക്രോ ഇക്കോണമി, കറന്‍സി, ഊര്‍ജം തുടങ്ങിയവയുടെ ഏകോപനവും ജി 7 ലക്ഷ്യമിടുന്നു.


ഇന്ത്യ പ്രത്യേക ക്ഷണിതാവായി പങ്കുചേരുമ്പോള്‍ ഈ രാജ്യങ്ങളെല്ലാം ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യന്‍ വിപണിയെന്നു വ്യക്തം. ഇന്ത്യന്‍ വിപണിയെ കീഴടക്കിയുള്ള കാര്‍ഷികോത്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതി പ്രഖ്യാപിക്കുന്ന സ്വതന്ത്ര വ്യാപാരമേഖല തുറന്നാല്‍ അതുയര്‍ത്തുന്ന വെല്ലുവിളി വന്‍തകര്‍ച്ചയുടെ രൂപത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ആഞ്ഞടിക്കും. കോര്‍പറേറ്റ് ഫാമിംഗിലൂടെ രാജ്യാന്തര കോര്‍പറേറ്റുകള്‍ ഇന്ത്യയില്‍ ആധിപത്യം സൃഷ്ടിക്കപ്പെടുവാനുള്ള സാധ്യതകള്‍ തിരിച്ചറിയണമെങ്കില്‍ ഉച്ചകോടി പ്രഖ്യാപനങ്ങളിലേക്കും കാതോര്‍ക്കണം. ഒന്നുറപ്പാണ് ഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഒമ്പത്,10 തീയതികളില്‍ നടക്കുന്ന ജി 20യില ഈ ജി 7 രാജ്യങ്ങള്‍ സമ്മര്‍ദ ഗ്രൂപ്പായി മാറും.

ക്വാഡ് ഉച്ചകോടി

അമേരിക്ക, ജപ്പാന്‍, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ നേതൃത്വം നല്‍കുന്നതാണ് ക്വാഡ് ഉച്ചകോടി അഥവാ ചതുര്‍ഭുജ സുരക്ഷാ സംവാദം. ചൈനയ്ക്ക് തടയിടാനായി അമേരിക്ക രൂപപ്പെടുത്തിയ ഈ ബദല്‍ സംവിധാനം എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കരുത്താര്‍ജിക്കുന്നു. 2004ല്‍ ‘സുനാമി കോര്‍ഗ്രൂപ്പ്’ എന്ന അജണ്ടയില്‍ ആരംഭിച്ചുവെങ്കിലും പിന്നീട് ക്വാഡ് നിര്‍ജീവമായി. 2015നുശേഷം വീണ്ടും സുരക്ഷാ സംഭാഷണങ്ങളിലൂടെ ക്വാഡ് ഉണര്‍ന്നെഴുന്നേറ്റു. കാലക്രമേണ സുരക്ഷയുടെ മറവില്‍ വ്യാപാരവും അനിയന്ത്രിത ഇറക്കുമതിയും ലക്ഷ്യംവയ്ക്കുന്നു.

ലോകവ്യാപാരസംഘടന മിനിസ്റ്റീരിയല്‍ മീറ്റിംഗ്

2024 ഫെബ്രുവരിയില്‍ യുഎഇ ആതിഥേയത്വം വഹിക്കുന്ന ലോകവ്യാപാരസംഘടന മന്ത്രിതല സമ്മേളനത്തിന്‍റെ മുന്നൊരുക്കമായി മിനി മിനിസ്റ്റീരിയല്‍ മീറ്റിംഗ് ജൂണ്‍ ഏഴിന് പാരീസില്‍ ചേരുന്നു. ആഗോളവത്കരണത്തിന്‍റെയും നികുതിരഹിത വിപണി ലക്ഷ്യംവയ്ക്കുന്ന ഉദാരവത്കരണത്തിന്‍റെയും അടിസ്ഥാനം ലോകവ്യാപാര സംഘടനയിലെ മന്ത്രിതലതീരുമാനങ്ങളാണ്. കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഇന്ന് മുറവിളികൂട്ടുന്ന റബറിനെ കാര്‍ഷികോത്പന്നമാക്കണമെന്ന വാദത്തിന് അംഗീകാരം ലഭിക്കേണ്ടത് ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തിലാണ്. കാരണം 1994ല്‍ ലോകവ്യാപാരസംഘടന രൂപീകരണവേളയില്‍ റബര്‍ വ്യാവസായിക അസംസ്‌കൃത വസ്തുവാണെന്നും കാര്‍ഷികോത്പന്നമല്ലെന്നും ഇന്ത്യ എഴുതിക്കൊടുത്തത് തിരുത്തി അംഗീകരിക്കേണ്ടത് ഈ വേദിയാണ്. അതേസമയം കോവിഡിനുശേഷം ആഗോളവിപണി ഉദാരവത്കരണത്തിന് മുന്‍തൂക്കം നല്‍കുന്ന സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കാവുന്ന ഈ സമ്മേളനം ഇന്ത്യയിലെ കര്‍ഷകരുടെ നിലനില്പിനെ ബാധിക്കും.

ബ്രിക്സ് - ജി20

ഓഗസ്റ്റ് 22-24 തീയതികളിൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ചേരുന്ന ബ്രിക്സ് ഉച്ചകോടിയും ഇന്ത്യന്‍ കാര്‍ഷികമേഖല ഉറ്റുനോക്കുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരമേഖലകളുടെ ഭീഷണി ഇപ്പോള്‍ത്തന്നെ കാര്‍ഷികമേഖല നേരിടുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള ഗോതമ്പിന്‍റെ അനിയന്ത്രിത ഇറക്കുമതി പഞ്ചാബിന്‍റെ കാര്‍ഷിക സമ്പദ്ഘടന അട്ടിമറിച്ചു. സ്വതന്ത്രവ്യാപാരമില്ലെങ്കിലും ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യൻ വ്യാപാരമേഖലയുടെ 23 ശതമാനവും കീഴടക്കിയിരിക്കുന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. രാജ്യാന്തര വ്യാപാരത്തിന് അമേരിക്കന്‍ ഡോളര്‍ അല്ലാതെ പൊതു കറന്‍സി എന്ന നിര്‍ദേശവും ബ്രിക്‌സ് അംഗ രാജ്യങ്ങളില്‍ സജീവമായിരിക്കുന്നു.

സെപ്റ്റംബര്‍ ഒമ്പത്,10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി 20യും കാര്‍ഷിക മേഖലയെ സ്വാധീനിക്കും. ലോകമൊന്നാകെ നിയന്ത്രിക്കുന്ന 20 രാഷ്‌ട്രങ്ങളും യൂറോപ്യന്‍ യൂണിയനും ആഗോളസാമ്പത്തിക വ്യാപാര ഏജന്‍സികളും ഡല്‍ഹിയില്‍ സമ്മേളിക്കുമ്പോള്‍ റീ ഗ്ലോബലൈസേഷന് പുതിയ വഴികള്‍ തേടും. ജനസംഖ്യയിലും മാനവവിഭവശേഷിയിലും കുതിക്കുന്ന ഇന്ത്യയുടെ കാര്‍ഷിക വിപണിയെ വിലപേശിയെടുക്കുന്നതിനായി ഈ ഉച്ചകോടികള്‍ മാറുമോയെന്ന ആശങ്കയും കര്‍ഷകരിലുണ്ട്.

‘റീ ഗ്ലോബലൈസേഷന്‍’

പുതിയതായി രൂപം കൊള്ളുന്ന വിവിധ ആഗോള സാമ്പത്തിക വ്യാപാരക്കൂട്ടായ്മകളും ‘റീ ഗ്ലോബലൈസേഷന്‍’ ലക്ഷ്യംവച്ചുള്ളതാണ്. ഇന്ത്യക്ക് ഈ ആഗോള കൂട്ടായ്മകളില്‍നിന്ന് മാറിനില്‍ക്കാനാവില്ല. ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി വിപണിയായി ഇന്ത്യ മാറുമ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയുടെ ജീവനോപാധിയായ കാര്‍ഷികമേഖലയെ സംരക്ഷിക്കുവാന്‍ ഭരണസംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകള്‍ അരങ്ങു തകര്‍ത്ത ആഗോളവത്കരണത്തിന്‍റെ ഇരകളാണ് ഇന്ത്യയിലെ കര്‍ഷകരെന്നുള്ള സത്യം അധികാരകേന്ദ്രങ്ങള്‍ മറക്കരുത്.

കര്‍ഷകര്‍ മാറിച്ചിന്തിക്കണം

റീഗ്ലോബലൈസേഷന്‍ യുഗത്തില്‍ കര്‍ഷകരും മാറിച്ചിന്തിക്കണം. 2000മാണ്ടിലെ ചെറുകിട കാര്‍ഷിക ചിന്തകള്‍ക്ക് ഇന്ന് പ്രസക്തിയില്ല. മാറ്റങ്ങള്‍ക്ക് തയാറാകുന്നില്ലെങ്കില്‍ വിലത്തകര്‍ച്ചയില്‍ വിലപിച്ച് സ്വയം നശിക്കുമെന്നല്ലാതെ ആരും സംരക്ഷിക്കാനില്ലെന്നും കര്‍ഷകര്‍ തിരിച്ചറിയണം. ചെറുകിട കര്‍ഷകരുടെ കൂട്ടായ്മകള്‍ ശക്തിപ്പെടണം. കര്‍ഷകര്‍ സംഘടിച്ചുള്ള നിക്ഷേപ സംരംഭങ്ങളുണ്ടാകണം. ഗ്രാമീണ കാര്‍ഷികവിപണികള്‍ ആഗോളവിപണിയുമായി മത്സരക്ഷമത കൈവരിക്കാതെ ഇനി നിലനില്‍പ്പില്ല. ആഗോളവിപണിയുടെ സാധ്യതകള്‍ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുമനുസരിച്ച് വിളമാറ്റ കൃഷിയുണ്ടാകണം. ജനങ്ങളുടെ ഭക്ഷ്യ ഉപയോഗ സംസ്‌കാരത്തിലെ മാറ്റങ്ങളും കാണാതെ പോകരുത്. ഫലവര്‍ഗക്കൃഷിയുടെ അനന്തസാധ്യതകള്‍ മനസിലാക്കി പ്രോത്സാഹനമേകുവാന്‍ നിലവിലുള്ള കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതുവാന്‍ സര്‍ക്കാരുകള്‍ക്കാകണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.