Letters
മുല്ലപ്പെരിയാർ ഡാം-പുനർചിന്തനം അനിവാര്യം
Sunday, September 23, 2018 12:44 AM IST
മുല്ലപ്പെരിയാർ എൻവയോൺമെന്‍റ് പ്രൊട്ടക്‌ഷൻ ഫോറം എന്ന പേരിൽ 2001ൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ 2006ൽ മൂന്നംഗ ബഞ്ചിന്‍റെ വിധിയാണു ഡാം സംബന്ധിച്ച ചർച്ചകൾക്ക് ആധാരമാക്കുന്നത്. ‍(2006 സുപ്രീംകോർട്ട് കേസ് 643). ഇവർ ഉന്നയിച്ച ആവശ്യങ്ങൾക്ക് ഇവരെ പ്രേരിപ്പിച്ച ഘടകങ്ങളെന്താണ്? 1886ൽ ബ്രിട്ടീഷുകാരും അന്നത്തെ തിരുവിതാംകൂർ രാജാവും തമ്മിൽ ഒപ്പുവച്ച ഉടന്പടിയുടെ സാധുത സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെയും 1956ലെ സംസ്ഥാന പുനർവിഭജനത്തിന്‍റെയും സാഹചര്യത്തിൽ വിലയിരുത്താനോ 1970ൽ അന്നത്തെ സംസ്ഥാന സർക്കാരിനുവേണ്ടി മുഖ്യമന്ത്രി മാത്രം മദ്രാസിൽ പോയി ഒപ്പിട്ടു പുതുക്കിനൽകിയ കരാർ ഉടന്പടിയിലേക്കു നയിച്ച സാഹചര്യങ്ങളും നടപടിക്രമങ്ങളും പരിശോധിക്കാനോ വേണ്ടത്ര ഗൗരവത്തോടെ ആവശ്യപ്പെട്ടിട്ടില്ല.

കടുവ വന്യമൃഗസംരക്ഷണ പ്രശ്നം, ഡാമിൽ വെള്ളം നിറയുന്പോൾ വനവിസ്തൃതി കുറയും, ഡാമിന്‍റെ കാലപ്പഴക്കംകൊണ്ടു സംഭവിക്കാവുന്ന ദുരന്തസാധ്യത തുടങ്ങിയ ദുർബല വാദമുഖങ്ങളാണു മുന്നോട്ടുവച്ചത്. 1970ൽ വേണ്ടത്ര ചർച്ചകൾക്കു വിധേയമാക്കാതെ അന്നത്തെ മുഖ്യമന്ത്രി മാത്രം മദിരാശിയിൽ പോയി കരാർ പുതുക്കിയ നടപടിക്ക് നിയമസാധുത ഉറപ്പുവരുത്താനുള്ള ഗൂഢതന്ത്രമായിരുന്നോ ഇത്തരമൊരു കടലാസ് സംഘടനയുടെ പേരിൽ തമിഴ്നാട്ടിലെ തന്ത്രശാലികളായ സുബ്രഹ്‌മണ്യസ്വാമിയെപ്പോലുള്ള ബുദ്ധികേന്ദ്രങ്ങൾ നടത്തിയതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. കേസിലെ പ്രധാന എതിർകക്ഷി കേന്ദ്രസർക്കാർ മാത്രമാണ്.

1886ലെ കരാറിൽ തർക്കങ്ങൾ ഉണ്ടായാൽ ആർബിട്രേഷൻ നടപടികളിൽകൂടി പരിഹരിക്കണമെന്ന സുപ്രധാന വ്യവസ്ഥ 1970ൽ പുതുക്കിയപ്പോൾ ഇല്ലാതാക്കി. പക്ഷേ ഇക്കാര്യത്തിൽ കൂടുതൽ നിയമപരമായ സുരക്ഷിതത്വം വരുത്തണമെന്ന ലക്ഷ്യത്തിലാകണം ആർബിട്രേഷൻ നടപടികൾ തർക്കപരിഹാരത്തിന് പ്രയോജനപ്പെടുത്തണമെന്ന ആവശ്യംകൂടി മുന്നോട്ടുവച്ചത്. ഇതേപ്പറ്റി സുപ്രീംകോടതി സംശയങ്ങൾക്കതീതമായി വ്യക്തമാക്കിയത്, "1970ൽ (29.05.1970) കരാർ പുതുക്കിയപ്പോൾ ഇതേ ആവശ്യം കരാറിൽനിന്ന് ഒഴിവാക്കിയതുകൊണ്ട് പരിഗണന അർഹിക്കുന്നില്ല.' എന്ന നിലയ്ക്കാണ് (പേജ് 645 എ). മാത്രവുമല്ല തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അവകാശവും അധികമായി നൽകി. ഇതിനു പ്രതിഫലമായി കേരളത്തിന് ഡാമിൽ മീൻ വളർത്തുന്നതിനും പിടിച്ചുവിറ്റ് പണസന്പാദനത്തിനും അധികാരം നൽകി (പേജ് 6455).

സുപ്രീംകോടതി ഒന്നിലേറെ പ്രാവശ്യം കരാർ സംബന്ധമായ ബാധ്യതകൾ 1970ൽ പുതുക്കിയതനുസരിച്ചാണ് ഊന്നിപ്പറയുകയും ഉറപ്പാക്കുകയുമുണ്ടായിട്ടുള്ളത് (65017). മാത്രവുമല്ല, 1970ലേത് പുതിയ കരാറാണെന്നും പറയുന്നു. കോടതിക്കു മുന്നിലുള്ള പരാതി കരാറിനെ സംബന്ധിക്കുന്ന അധികാരഅവകാശങ്ങളോ ഏതെങ്കിലും തരത്തിലുള്ള വിശദീകരണങ്ങളോ ഒന്നുമല്ലെന്ന് സംശയലേശമന്യേ കോടതി വ്യക്തമാക്കിയിട്ടുള്ളതുമാണ്. (The present dispute is not about the rights, duties and obligations or interpretation of any part of the agreement) പേജ് 654 (26).

ഡാമിന്‍റെ ഒരുനൂറ്റാണ്ടു പിന്നിട്ട ചരിത്രവും അന്നത്തെ ഡാം സാങ്കേതികവിദ്യയുടെ അപര്യാപ്തതയും പരാമർശിച്ച് നിർമാണത്തിനുപയോഗിച്ച സുർക്കിയുടെ പ്രയോജനക്ഷമതയും പരീക്ഷണശാലകളിൽ വിദഗ്ധപരിശോധന വേണമെന്ന് അഭിപ്രായപ്പെട്ട കോടതി ഡാമിന്‍റെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പുകളൊന്നും നൽകിയിട്ടില്ല. മറിച്ച് ലളിതമായ കണക്ക് വരച്ചുകാട്ടി ഉത്തരംമുട്ടിക്കുകയാണുണ്ടായത്. അതു മറ്റൊന്നുമല്ല, മുല്ലപ്പെരിയാർ ഡാമിന്‍റെ സംഭരണശേഷി 152 അടിയിൽ ജലനിരപ്പുണ്ടാകുന്ന സമയം വെറും 10.653 ടിഎംസിയാണ് (പേജ് 646 ലൈവ് കപ്പാസിറ്റി).

നിലവിൽ ഡാമിന് വിള്ളലുള്ളതായിട്ടോ ശക്തിയായ ചോർച്ചയുള്ളതായോ ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. ഇതിനെല്ലാം പുറമേ മനസിലാക്കേണ്ട ഒരു വസ്തുത തൊട്ടുതാഴെ ഇടുക്കി അണക്കെട്ടാണുള്ളത് എന്നതാണ്. ഇടുക്കി അണക്കെട്ടിന്‍റെ സംഭരണശേഷി 70.5 ടിഎംസിയാണ്. ഈ കേസ് പരിഗണിക്കുന്ന 2006 വരെ ഇടുക്കി ഡാമിൽ പരമാവധി സംഭരിച്ചിട്ടുള്ളത് 57.365 ടിഎംസി വെള്ളം മാത്രമാണ്. ഈ പശ്ചാത്തലത്തിൽ ഒരുതരത്തിലും പ്രതീക്ഷിക്കാത്ത ദുരന്തമുണ്ടായാൽ പോലും ഇടുക്കി അണക്കെട്ടിന് 11 ടിഎംസിയെക്കാൾ കൂടുതൽ ജലം ഉൾക്കൊള്ളാനാകും. പേജ് 657.

ഇത്തരത്തിൽ സംശയാതീതമായി അപകടസാധ്യത ഇല്ലെന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി നിലനിൽക്കുന്പോൾ ഒന്നോ രണ്ടോ അടി ജലം ഡാമിന്‍റെ സംഭരണശേഷിയുടെ മുകളിൽനിന്നു ഷട്ടർ ഉയർത്തി താഴോട്ട് ഒഴുക്കിവിട്ടത് പെരിയാർ കരകവിഞ്ഞൊഴുകി പ്രളയദുരിതത്തിന്‍റെ ആക്കം കൂട്ടിയെന്നു വാദിക്കുന്നവർ രാജ്യത്തെ ഉന്നത നീതിപീഠത്തെ പരസ്യമായി അവഹേളിക്കുകയാണെന്നു മാത്രമല്ല ഗുരുതരമായ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരികയും ചെയ്യാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണസമിതി പോലുള്ള മനുഷ്യരാശിയുടെ നിലനില്പും സന്പൂർണ സുരക്ഷിതത്വം ജീവിതവ്രതമായി സ്വീകരിച്ചിട്ടുള്ള ഒന്നും നഷ്‌ടപ്പെടാനില്ലാത്ത ജീവികളും സംഘടനകളും സുലഭമാണെന്ന സാഹചര്യം ഇന്നും നിലനിൽക്കുന്നുമുണ്ട്.

കോടതിയലക്ഷ്യമെന്ന ലക്ഷ്യത്തോടെയല്ലെങ്കിലും ന്യായമോ അന്യായമോ ആയ ഒരു സംശയം ബാക്കിനിൽക്കുന്നു. മുല്ലപ്പെരിയാർ ഡാം ഒറ്റയടിക്ക് കല്ലും മണ്ണും ശേഷിക്കാതെ അപ്രത്യക്ഷമായാൽപോലും ഇടുക്കി ഡാം ഉൾക്കൊള്ളുമെന്ന സുപ്രീംകോടതി വിധിക്കെവിടെയാണ് തകരാർ സംഭവിച്ചത്. മുല്ലപ്പെരിയാർ ഡാമിന്‍റെ സംഭരണശേഷിയുടെ ഒരുശതമാനംപോലും വരാത്ത അളവിൽ ജലം പെരിയാറ്റിലേക്ക് ഒഴുകിയപ്പോൾ എന്തേ പ്രളയദുരന്തത്തിന്‍റെ ആക്കം കൂട്ടുന്നതിനിടയാക്കി? ഇത്തരം വികലമായ കണ്ടെത്തലുകളിലേക്ക് നയിച്ച തരത്തിൽ കാര്യങ്ങൾ എത്തിച്ചപ്പോൾ കേരളത്തിനുവേണ്ടി വാദിച്ച അഭിഭാഷകർ ആരായിരുന്നു? അന്ന് ഭരിച്ചിരുന്ന മന്ത്രിസഭയും വൈദ്യുതി, ജലസേചന വകുപ്പ് മന്ത്രിമാരും സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടോ? ഇത്തരക്കാരിൽ വിശ്വാസമർപ്പിച്ചു മുന്നോട്ടുപോകുന്ന ജനതയുടെ ഗതിയെന്താവും?

1970ൽ കരാർ പുതുക്കാനുണ്ടായ സാഹചര്യവും പ്രേരണയായ ഘടകങ്ങളും സൂഷ്മപരിശോധനയ്ക്കു വിധേയമാക്കുകയും ഇതിന്‍റെ പിന്നിൽ ചില്ലറ രാഷ്‌ട്രീയനേട്ടങ്ങൾ മാത്രമായിരുന്നോ പ്രേരകശക്തിയായത് എന്നതും അന്തർസംസ്ഥാന കരാർ സംബന്ധമായ ചട്ടവട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്നതും സൂഷ്മപരിശോധനയ്ക്കു വിധേയമാക്കണം. 1980ൽ ഡാമിന്‍റെ പിന്നിൽ മുഴുവൻ നീളത്തിൽ കട്ടിയായ നിലയിൽ നല്ല ഘനത്തിൽ ഇരുന്പുകന്പി ധാരാളമായി ഉപയോഗിച്ചു നടത്തിയിട്ടുള്ള ബലപ്പെടുത്തൽ നടപടികൾക്കു ശേഷവും നിരന്തരം ഡാമിന്‍റെ നിലനില്പിനെപ്പറ്റിയുള്ള ഭീഷണിവാർത്തകൾക്ക് എത്രമാത്രം പ്രസക്തിയുണ്ട്. 1970ലെ കേരള മന്ത്രിസഭയിൽ ഏതൊക്കെ കക്ഷികളാണുണ്ടായിരുന്നത്, അന്നത്തെ ജല,വൈദ്യുതി മന്ത്രിമാർ ആരായിരുന്നു? മന്ത്രിസഭ വിശദമായ ചർച്ചകൾ നടത്തി തീരുമാനം എടുത്തിരുന്നോ എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു.

ഡോ.എം.സി.ജോർജ്, ഇൻഫാം ലീഗൽ സെൽ