• Logo

Allied Publications

Americas
എല്ലാ ഒരുക്കങ്ങളുമായി നോർത്ത് ടെക്സസ് സൂര്യഗ്രഹണത്തിനു കാത്തിരിക്കുന്നു
Share
ഡാളസ്: പൂർണ സൂര്യഗ്രഹണത്തിനു സാക്ഷ്യം വഹിക്കുവാൻ നോർത്ത് ടെക്സസ് ഒരുങ്ങുകയാണ്. നാലു മിനിറ്റ് പരിപൂർണ ഗ്രഹണം തിങ്കളാഴ്ച സംഭവിക്കുമ്പോൾ ചന്ദ്രൻ ഉച്ചയ്ക്ക് 1.40 മുതൽ സുര്യനെ പൂർണമായും മറച്ചു തുടങ്ങുമെന്നും 1.44 വരെ ഇത് തുടരുമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഈ ഗ്രഹണം കടന്നു പോകുന്ന വലിയ നഗരം ഡാളസ് ആണ്. നോർത്ത് അമേരിക്ക മുഴുവൻ ഗ്രഹണം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ടൈം സോണുകൾ അനുസരിച്ചു ഗ്രഹണത്തിന്‍റെ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പൂർണഗ്രഹണത്തിന്‍റെ മാർഗമധ്യേ 3.1 കോടി അമേരിക്കക്കാരും 1.2 കോടി ടെക്സസുകാരും വരാൻ സാധ്യതയുണ്ട്.

ഡാളസ് ഒരു പരിപൂർണ സൂര്യഗ്രഹണത്തിന്‍റെ മാർഗത്തിൽ ഇതിനു മുൻപ് വന്നത് 1878 ജൂലൈ 29നായിരുന്നു. ഇനി 2317ലെ ഒരു പരിപൂർണ സൂര്യഗ്രഹണം ഉണ്ടാവുകയുള്ളൂ എന്നാണു കരുതുന്നത്.

നായർ ബനവലന്‍റ് അസോസിയേഷന് നവ നേതൃത്വം.
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ.
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാ
കെ.എം. ഏലിയമ്മ അന്തരിച്ചു.
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല.
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ.