• Logo

Allied Publications

Americas
മിഷിഗൺ സ്കൂൾ വെടിവയ്പ്: കൗമാരക്കാരന്‍റെ മാതാപിതാക്കൾക്ക് 15 വർഷം തടവ്
Share
മിഷിഗൺ: 2021ൽ മിഷിഗനിലെ ഓക്സ്ഫഡിലെ സ്കൂളിൽ വെടിവയ്പ് നടത്തി നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരന്‍റെ മാതാപിതാക്കൾക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് കോടതി.

മാതാപിതാക്കളായ ജെയിംസും ജെന്നിഫർ ക്രംബ്ലിയും വെടിവയ്പിന് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിലായിരുന്നു. രണ്ടു വർഷത്തിലേറെയായി ഇവർ ജയിലിലാണ്. രക്ഷിതാക്കൾ തോക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ഇപ്പോൾ 17 വയസുള്ള ഇവരുടെ മകൻ ഏഥൻ കുറ്റം സമ്മതിക്കുകയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയുമാണ്. ഓക്സ്ഫോർഡ് ഹൈസ്കൂളിൽ വച്ച് തങ്ങളുടെ മകൻ ഈഥാൻ ക്രംബ്ലി ഷൂട്ടിംഗ് ആസൂത്രണം ചെയ്യുന്നത് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.

എന്നാൽ രക്ഷിതാക്കൾ തോക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

നായർ ബനവലന്‍റ് അസോസിയേഷന് നവ നേതൃത്വം.
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ.
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാ
കെ.എം. ഏലിയമ്മ അന്തരിച്ചു.
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല.
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ.