പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം കത്തുന്നു; സോഷ്യൽമീഡിയയിൽ ട്രോളുകളും നിറയുന്നു
Tuesday, December 17, 2019 3:21 PM IST
ഇന്ത്യ കത്തുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുമ്പോൾ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെയും വിദ്യാർഥികൾ തെരുവിലിറങ്ങുന്നു. കണ്ണിൽ ചോരയില്ലാതെ പെരുമാറുന്ന പോലീസിന്‍റെ മുൻപിൽ അടിയറവ് പറയാതെ പോരാടുന്ന വിദ്യാർഥികൾ ഒരുപാട് ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇവർക്ക് പിന്തുണയുമായി പ്രമുഖരുൾപ്പടെ നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.



അതിർത്തികളെല്ലാം കടന്ന പ്രതിഷേധം കേരളത്തിലും അലയടിക്കുകയാണ്. അതോടൊപ്പം തന്നെ സോഷ്യൽമീഡിയയിൽ സജീവമാകുകയാണ് പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ട്രോളുകളും. ഈ ട്രോളുകൾ കാണാം.

















Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.