"ഇങ്ങനെ ഒരാളെ ദേശായി കുടുംബത്തിൽ കണ്ടിട്ടില്ലല്ലോ'; തൃപ്തിക്ക് സോഷ്യൽമീഡിയയിൽ ട്രോൾ പൊങ്കാല
Friday, November 16, 2018 2:48 PM IST
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവാദം കത്തിപ്പടരുന്നതിനിടെയാണ് എന്തു വിലകൊടുത്തും ശബരിമലയിൽ കയറുമെന്ന പ്രഖ്യാപനവുമായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ കടന്നു വരവ്.



വെള്ളിയാഴ്ച്ച പുലർച്ചെ 4.40ന് പൂനെയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തിയെയും ആറംഗ സംഘത്തെയും ടെർമിനലിനു പുറത്തേക്ക് ഇറങ്ങുവാൻ പോലും പ്രതിഷേധക്കാർ സമ്മതിക്കുന്നില്ല.



തൃപ്തിയും പ്രതിഷേധക്കാരും പരസ്പരം മുഖത്തോട് മുഖം നോക്കിയിരിക്കുമ്പോൾ ചാകരയായത് ട്രോളന്മാർക്കാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ നിർമിച്ചിരിക്കുന്ന തൃപ്തിയെക്കുറിച്ചുള്ള ട്രോളുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുമ്പോൾ ചിരിയുടെ പൊടിപൂരമാണ് എങ്ങും.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.