ദുരിതാശ്വാസത്തിനിടെ ചുമടെടുക്കുന്നത് കണ്ടു; യുവസൈനികനുമായുള്ള വിവാഹം വേണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കൾ
Wednesday, September 26, 2018 12:22 PM IST
പ്രളയത്തിൽ മുങ്ങിയ കേരളത്തെ ഉയർത്തുവാൻ അണിനിരന്നത് പ്രായഭേദമന്യേ ലക്ഷക്കണക്കിനാളുകളായിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ ഉൾപ്പടെ നിരവധിയാളുകളുടെ അഭിനന്ദനം ഇവരെ തേടിയെങ്കിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയതിനാൽ സ്വന്തം വിവാഹം മുടങ്ങിയ കഥയാണ് ഒരു യുവാവിനു പറയുവാനുള്ളത്.

എയർഫോഴ്സ് ഉദ്യോഗസ്ഥനായ തിരുവല്ല കവിയൂർ സ്വദേശിയായ മനു എം. നായരുടെ വിവാഹമാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങി എന്ന ഒറ്റ കാരണം കൊണ്ട് മുടങ്ങിയത്. എയർഫോഴ്സിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന മനു ഭക്ഷ്യസാധനങ്ങളും മറ്റു ചാക്കുകെട്ടുകളും തലചുമടായി ഹാളിൽകൊണ്ടു വയ്ക്കുന്നതും ഹെലികോപ്റ്ററിലേക്ക് ചുമടായി കയറ്റുന്നതും പെണ്‍കുട്ടിയുടെ വീട്ടുകാർ അറിഞ്ഞത്രെ എന്നാണ് മനുവിന്‍റെ സുഹൃത്തായ ഹരി പത്തനാപുരം പങ്കുവച്ചിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

ഹരി പത്തനാപുരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.