വിമർശിക്കുന്ന മാധ്യമങ്ങൾക്കു വൈറ്റ്ഹൗസിൽ വിലക്ക്
വിമർശിക്കുന്ന മാധ്യമങ്ങൾക്കു വൈറ്റ്ഹൗസിൽ വിലക്ക്
Saturday, February 25, 2017 1:43 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിൽ പ്രസ് സെക്രട്ടറിയും മാധ്യമപ്രവർത്തകരുമായുള്ള പതിവ് സംവാദത്തിൽനിന്നു പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കി. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, ലോസ് ആഞ്ചലസ് ടൈംസ്, പൊളിറ്റിക്കോ, ബസ്ഫീഡ് തുടങ്ങിയ ലിബറൽ മാധ്യമങ്ങളെയാണ് ഒഴിവാക്കിയത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കുറേപ്പേരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അസോസ്യേറ്റഡ് പ്രസും ടൈമും പ്രസ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച ബഹിഷ്കരിച്ചു.

ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിക്കുന്ന മാധ്യമങ്ങളെയാണ് ഒഴിവാക്കിയത്. പ്രസിഡന്‍റായ ശേഷം ട്രംപ് പലതവണ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിരുന്നു. കെട്ടുകഥകൾ പരത്തുന്നുവെന്നാണു ട്രംപ് വ്യാഴാഴ്ച ചില മാധ്യമങ്ങളെപ്പറ്റി പറഞ്ഞത്. ""പേരു വെളിപ്പെടുത്താത്ത ആൾക്കാരെ ഉദ്ധരിച്ച് തോന്ന്യാസം റിപ്പോർട്ട് ചെയ്യുന്ന പണി അവസാനിപ്പിക്കും'' എന്നും ട്രംപ് പറഞ്ഞു.


അതിന്‍റെ പിറ്റേന്നാണു പ്രസ് സെക്രട്ടറി സീൻ സ്പൈസറുടെ പരിപാടിക്ക് കുറേപേരെ വിളിക്കാതിരുന്നത്. സ്പൈസർ മിക്ക ദിവസവും വൈറ്റ് ഹൗസ് ലേഖകരെ വിളിച്ച് ഭരണകാര്യങ്ങൾ സംബന്ധിച്ചു വിശദീകരിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നുണ്ട്. സ്പൈസറുടേതു പത്രസമ്മേളനമായി റിപ്പോർട്ട് ചെയ്യാറുള്ളതല്ല. കാര്യങ്ങളും സംഭവങ്ങളും സംബന്ധിച്ചു വൈറ്റ് ഹൗസിന്‍റെ നിലപാടും വിലയിരുത്തലും മാധ്യമങ്ങൾക്കു നൽകാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് അവ. മാധ്യമങ്ങൾക്കു വിശദീകരണങ്ങൾ തേടാനുള്ള അവസരവുമാണത്. ഇതിൽനിന്നു കുറേപ്പേരെ മാറ്റിനിർത്തിയതിനെ വൈറ്റ്ഹൗസ് ലേഖകരുടെ സംഘടനയും പ്രമുഖ മാധ്യമങ്ങളും അപലപിച്ചു.

പരിശോധനകൾക്കു വിധേയനാകാതെ അധികാരം വിനിയോഗിക്കാനാണു ട്രംപ് ആഗ്രഹിക്കുന്നതെന്ന് ഇതു തെളിയിക്കുന്നതായി ന്യൂയോർക്ക് ടൈംസ് കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.