മൂന്നാമത്തെ കേസിലും ഷരീഫിനെതിരേ കുറ്റം ചുമത്തി
Friday, October 20, 2017 12:06 PM IST
ഇസ്‌ലാമാബാദ്: വരുമാനത്തിൽ കവിഞ്ഞ സ്വത്തുണ്ടെന്ന ആരോപണത്തിനു വിധേയനായ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ ഫ്ലാഗ്ഷിപ് ഇൻവെസ്റ്റ്മെന്‍റ്സ് കന്പനിയുമായി ബന്ധപ്പെട്ട കേസിൽ അക്കൗണ്ടബിലിറ്റി കോടതി കുറ്റം ചുമത്തി. മൂന്നാമത്തെ കേസാണിത്.

ലണ്ടനിൽ ഫ്ളാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും അസീസിയ സ്റ്റീൽ മിൽസ് കേസിലും ഷരീഫിനെതിരേ വ്യാഴാഴ്ച കുറ്റം ചുമത്തിയിരുന്നു. ലണ്ടൻ ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട കേസിൽ ഷരീഫിന്‍റെ മകൾ മറിയം, ഭർത്താവ് സഫ്ദർ എന്നിവരും പ്രതികളാണ്.
ഭാര്യ കുൽസുമിന്‍റെ ചികിത്സ പ്രമാണിച്ച് ഷരീഫ് ലണ്ടനിലാണ്. ഞായറാഴ്ച അദ്ദേഹം പാക്കിസ്ഥാനിൽ മടങ്ങിയെത്തുമെന്നു കരുതുന്നു.


ഷരീഫിനെതിരേ കുറ്റം ചുമത്തപ്പെട്ട മൂന്നു കേസുകളിലും അദ്ദേഹത്തിന്‍റെ പുത്രന്മാരായ ഹസൻ, ഹുസൈൻ എന്നിവരും പ്രതികളാണ്.

ഇവർ ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. ഹസനും ഹുസൈനും എതിരേയുള്ള കേസുകൾ പ്രത്യേകമായി കേൾക്കുമെന്ന് അക്കൗണ്ടബിലിറ്റി കോടതി വ്യക്തമാക്കി.
വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഒന്നിലേറെ അഴിമതിക്കേസുകൾ എടുത്തതിനെ ചോദ്യം ചെയ്ത് ഷരീഫ് സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

അഴിമതിക്കേസുകളിൽ ഷരീഫ് കുറ്റക്കാരനെന്നു തെളിഞ്ഞാൽ 14 വർഷം തടവും രാഷ്‌ട്രീയത്തിൽ ആജീവനാന്ത വിലക്കും ശിക്ഷ ലഭിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.