അസാദിനോടുള്ള എതിർപ്പ് തുർക്കി മയപ്പെടുത്തുന്നു
അസാദിനോടുള്ള എതിർപ്പ് തുർക്കി മയപ്പെടുത്തുന്നു
Friday, January 20, 2017 1:46 PM IST
ദാവോസ്: സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചു പുതിയ ഭരണക്രമം രൂപീകരിക്കുന്ന കാര്യത്തിൽ പ്രസിഡന്‍റ് അസാദിനു യാതൊരു പങ്കും നൽകാനാവില്ലെന്നു ശഠിച്ചിരുന്ന തുർക്കി സ്വരം മയപ്പെടുത്തി.

സിറിയൻ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളിൽ അസാദിനെ ഉൾപ്പെടുത്തരുതെന്ന് ഇനിയും പറ‍യാനാവില്ലെന്നു തുർക്കി ഡെപ്യൂട്ടി പ്രധാനമന്ത്രി മെഹ് മറ്റ് സിംസെക് പറഞ്ഞു.

സിറിയൻ ജനത ഇന്ന് അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകൾക്കും കാരണം അസാദിന്‍റെ നയമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, പ്രശ്നത്തെ പ്രായോഗികമായി സമീപിക്കേണ്ടതുണ്ടെന്ന് ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് സിംസെക് ചൂണ്ടിക്കാട്ടി.


തുർക്കിയിൽ നിലവിലുള്ള സ്ഥിതിഗതികൾ ഏറെ മാറി. യാഥാർഥ്യം കണ്ടില്ലെന്നു നടിക്കാനാവില്ല. അസാദിനെ അകറ്റി നിർത്തി പ്രശ്ന പരിഹാരം വേണമെന്നു പറയുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതല്ല-സിംസെക് വ്യക്തമാക്കി.

തുർക്കിയും റഷ്യയും മുൻകൈയെടുത്തു സിറിയയിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ അസാദും വിമതരും അംഗീകരിച്ചതിനെത്തുടർന്ന് സമാധാന നീക്കം ത്വരിതപ്പെടുത്തിയിരിക്കുകയാണ്.

ഈ മാസം കസാക്കിസ്ഥാനിലെ അസ്റ്റാന നഗരത്തിൽ സിറിയൻ സർക്കാരും വിമതരും തമ്മിൽ സമാധാന ചർച്ച നടത്താനിരിക്കുകയാണ്. ഇതിലേക്ക് യുഎസിനെയും റഷ്യ ക്ഷണിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.