ആഗോള നേതൃത്വം ഏറ്റെടുക്കാമെന്നു ചൈന
ആഗോള നേതൃത്വം ഏറ്റെടുക്കാമെന്നു ചൈന
Monday, January 23, 2017 1:48 PM IST
ബെയ്ജിംഗ്: ലോകത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ ചൈനയ്ക്ക് ആഗ്രഹമില്ലെങ്കിലും ആവശ്യമെങ്കിൽ അതിനു മടിയില്ലെന്ന് മുതിർന്ന ചൈനീസ് വിദേശമന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഷാങ് ജുൺ പറഞ്ഞു. ആദ്യം അമേരിക്ക എന്ന നയം ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജുണിന്‍റെ പരാമർശം.

ആഗോള നേതൃത്വത്തിനു ചൈനയ്ക്ക് താത്പര്യമില്ല. എന്നാൽ മുൻനിരക്കാർ മാറിനിൽക്കുകയാണെങ്കിൽ ചൈനയ്ക്ക് പ്രസ്തുത പദവിയിലേക്കു പോകേണ്ടിവരുമെന്നു ജുൺ ചൂണ്ടിക്കാട്ടി.


ലോക സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും കനത്ത സംഭാവന നൽകുമെന്നാണു പ്രതീക്ഷ. നാലുശതമാനം വളർച്ച കൈവരിക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. എന്നാൽ വാണിജ്യയുദ്ധത്തിനു ട്രംപ് തുനിഞ്ഞാൽ ഈ ലക്ഷ്യം നേടാനാവില്ല.

യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ട്രംപിനെ അനുമോദിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് സന്ദേശം അയച്ചെന്നു വിദേശമന്ത്രാലയം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.