ബംഗ്ലാദേശുമായുള്ള ബന്ധം സുദൃഢമാക്കും: സുഷമ സ്വരാജ്
ബംഗ്ലാദേശുമായുള്ള ബന്ധം സുദൃഢമാക്കും: സുഷമ സ്വരാജ്
Monday, October 23, 2017 12:02 PM IST
ധാക്ക: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലുള്ള അസ്വാരസ്യങ്ങൾ ആത്മാർഥമായി പരിഹരിക്കാൻ ശ്രമിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബംഗ്ലാദേശിൽ ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ.

ഇന്ത്യ-ബംഗ്ലാദേശ് ജോയിന്‍റ് കൺസൾട്ടേറ്റീവ് കമ്മീഷന്‍റെ വാർഷിക യോഗത്തിൽ പങ്കെടുക്കാനാണു വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലാദേശിലെത്തി‍യത്.

ധാക്കയിലെ ബാരിധാര നയതന്ത്ര കാര്യാലയത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം വിദേശകാര്യമന്ത്രി നിർവഹിച്ചു. അയൽരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. അയൽരാജ്യങ്ങളിൽ ഇന്ത്യ പ്രാമുഖ്യം നല്കുന്ന രാജ്യം ബംഗ്ലാദേശാണെന്നും ടീസ്റ്റ നദിയിലെ ജലം പങ്കിടുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുമെന്നും സുഷമ കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വിദേശകാര്യമന്ത്രി ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.