എയർ ഇന്ത്യ സ്വകാര്യവത്ക്കരണം; വാർത്ത തെറ്റെന്ന് മുതിർന്ന ഉദ്യോഗസ്ഥർ
എയർ ഇന്ത്യ സ്വകാര്യവത്ക്കരണം; വാർത്ത തെറ്റെന്ന് മുതിർന്ന ഉദ്യോഗസ്ഥർ
Tuesday, February 28, 2017 1:30 PM IST
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരിയും വിൽക്കാൻ പോകുന്നു എന്ന വാർത്ത നിഷേധിച്ചു മുതിർന്ന ഉദ്യോസ്ഥർ രംഗത്ത്. പൊതുമേഖലാ സംരംഭമായ എയർ ഇന്ത്യയുടെ 51 ശതമാനം ഓഹരികൾ വിൽക്കാൻ പോകുന്നു എന്നായിരുന്നു മാധ്യമങ്ങൾ നൽകിയ വാർത്ത. എന്നാൽ ഇത്തരത്തിലുള്ള യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നു ഉദ്യോസ്ഥർ വ്യക്തമാക്കി.

കടക്കെണിയിലുള്ള എയർ ഇന്ത്യയെ രക്ഷിക്കുന്നതിന് വേണ്ടി അധിക ‌ൃ തർ കന്പനിയുടെ 51 ശതമാനം ഓഹരി വിൽക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത ബ്ലൂംബെർഗ് ന്യൂസാണ് പുറത്തുവിട്ടത്. എന്നാൽ റിപ്പോർട്ട് പ്രചരിച്ചതിനു പിന്നാലെ ഏവിയേഷൻ സെക്രട്ടറി രാജീവ് നയൻ ചൗബേ അതു നിഷേധിച്ചു രംഗത്തെത്തുകയായിരുന്നു.

ഏതാണ്ട് 50,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടം. 2007ന് ശേഷം കന്പനി നഷ്ടത്തിലാണ്. കടക്കെണിയിൽനിന്നും കന്പനിയെ കരകയറ്റാൻ പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും ഫലം കണ്ടില്ല. സ്വകാര്യ എയർലൈനുകൾ കുറഞ്ഞ ചെലവിൽ മികച്ച സേവനം യാത്രക്കാർക്ക് നൽകുന്നതും എയർ ഇന്ത്യയെ ബാധിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.