ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്; വിസ്മയകരം
Monday, April 15, 2024 11:49 AM IST
സ്വന്തമായി ഒരുവീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്‌നമാണല്ലൊ. എത്ര ചെറുതായാലും ഒരു വീട് ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇരിക്കാമല്ലൊ. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാറില്ല. പലരും വാടകവീടുകളിലും മറ്റുമായി ജീവിതം കഴിച്ചുകൂട്ടുകയാണ് ചെയ്യാറ്.

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട് സമൂഹ മാധ്യമങ്ങളില്‍ കൗതുകമാവുകയാണ്. ഈ ഇടുങ്ങിയ വീട് അങ്ങ് ഫ്രാന്‍സിലാണുള്ളത്. വാസ്തുശില്പിയായ എര്‍വിന്‍ വുര്‍ ആണ് ഇത് നിര്‍മിച്ചത്. "നാരോ ഹൗസ്' എന്നാണ് ഈ വാസ്തുവിദ്യയുടെ പേര്.

ഫ്രാന്‍സിലെ നോര്‍മണ്ടിയിലുള്ള ഈ വീടിന്‍റെ വലിപ്പം വെറും 7x13x16 മീറ്ററാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. 18 മീറ്റര്‍ നീളവും വെറും 1.30 മീറ്റര്‍ വീതിയുമാണ് ഈ വീടിന്. 1960കളിലെ ഒരു സാധാരണ സബര്‍ബന്‍ വീടിന്‍റെ മാതൃകയിലാണ് ഇത് തീര്‍ത്തിട്ടുള്ളത്.

തന്‍റെ മാതാപിതാക്കള്‍ തീര്‍ത്തും ഇടുങ്ങിയ ഒരിടത്തായിരുന്നു കഴിഞ്ഞിരുന്നത്. അതിനാലാണ് ഇത്തരമൊരു വീട് താന്‍ തീര്‍ത്തതെന്ന് എര്‍വിന്‍ പറയുന്നു.

2022 ജൂണ്‍ 24-ന് അദ്ദേഹം ഈ വീട് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി തുറന്നുകൊടുക്കുകയുണ്ടായി. എന്നാല്‍ ഇടുങ്ങിയ ഇടങ്ങള്‍ അസ്വസ്ഥമാക്കുന്ന ക്ലോസ്‌ട്രോഫോബിയയ്ക്ക് സാധ്യതയുള്ള വ്യക്തികള്‍ക്ക് ഈ വീട് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടത്രെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.