സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ; ചിത്രത്തെക്കുറിച്ച് കാവ്യ മാധവൻ
Wednesday, May 8, 2024 10:27 AM IST
സുരേഷ് ഗോപിക്കൊപ്പം മഹാലക്ഷ്മി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ജയറാമിന്‍റെ മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയപ്പോഴാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എന്‍റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല. ചിത്രങ്ങൾക്കൊപ്പം കാവ്യ മാധവൻ കുറിച്ചു.



രാധിക സുരേഷിനും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയ്ക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങളും കാവ്യ പങ്കുവച്ചിട്ടുണ്ട്.‌

മേയ് മൂന്നിനായിരുന്നു ജയറാം-പാർവതി ദന്പതികളുടെ മകൾ മാളവികയുടെ വിവാഹം. വിവാഹത്തിലുടനീളം ദിലീപും കുടുംബവും പങ്കെടുത്തിരുന്നു. ചടങ്ങിലെ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു മമാട്ടി എന്നു വിളിപ്പേരുള്ള മഹാലക്ഷ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.