വോട്ട് രേഖപ്പെടുത്തി ടൊവീനോ‌യും ആസിഫും ഫഹദുമുൾപ്പെടെയുള്ള താരങ്ങൾ
Friday, April 26, 2024 12:06 PM IST
വോട്ട് രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങൾ. സംവിധായകൻ ഫാസിൽ, നടൻ ഫഹദ് ഫാസിൽ, ടൊവീനോ, ആസിഫ് അലി, ഇന്ദ്രൻസ്, അഹാന കൃഷ്ണ തുടങ്ങിയ താരങ്ങൾ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

ആലപ്പുഴയിലാണ് ഫാസിലും മകൻ ഫഹദും വോട്ട് ചെയ്യാനെത്തിയത്. എല്ലാവരും വോട്ട് ചെയ്യണമെന്ന് ഫഹദ് ഫാസിൽ വോട്ട് ചെയ്തുകഴിഞ്ഞ് പ്രതികരിച്ചു.

മികച്ച രാഷ്ട്രീയവസ്ഥയിലേയ്ക്ക് ഇന്ത്യ എത്തണമെന്ന് നടൻ ആസിഫ് അലി പറഞ്ഞു. തൊടുപുഴയിൽ വോട്ട് ചെയ്തതിന് ശേഷമായിരുന്നു താരത്തിന്‍റെ പ്രതികരണം.



പല അതൃപ്തികളും നമുക്ക് ഉണ്ടായിട്ടുണ്ട്. ഇനി അത് ഉണ്ടാകാതിരിക്കാൻ എല്ലാവരും വോട്ട് ചെയ്യണെമെന്നും താരം പറഞ്ഞു.

നടൻ ടോവീനോയും രാവിലെ തന്നെയെത്തി വോട്ട് ചെ‌യ്തു. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമാണ് ടൊവീനോ.

നടൻ ഇന്ദ്രൻസും വോട്ട് രേഖപ്പെടുത്തി. ഷൂട്ടിംഗ് സെറ്റില്‍ നിന്നാണ് ഇന്ദ്രൻസ് വോട്ട് ചെയ്യാനെത്തിയത്. ജനാധിപത്യം ഉറച്ച് നിൽക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഇന്ദ്രൻസ് പറഞ്ഞു. നടനും കൊല്ലം ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണ കുമാർ വോട്ട് ചെയ്യാൻ കുടുംബ സമ്മേതം എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.