University News
സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര കോഴ്സ്
കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിനു കീഴിൽ മണിപ്പൂരിലെ ഇംഫാലിലുള്ള നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി ഈ വർഷം ആരംഭിക്കുന്ന ബിരുദ കോഴ്സുകളിലേക്കും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

രാജ്യത്തു കായികാധ്യാപകരുടെയും പരിശീലകരുടെയും കുറവു പരിഹരിക്കുന്നതിനു ലക്ഷ്യമിട്ട് ആരംഭിച്ചതാണു കോഴ്സുകൾ. ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ബിപിഇഎസ്), ബാച്ചിലർ ഓഫ് സ്പോർട്സ് കോച്ചിംഗ് (ബിഎസ്‌സിസ്പോർട്സ് കോച്ചിംഗ്), എംഎസ്‌സി (സ്പോർട്സ് കോച്ചിംഗ്), എംഎ (സ്പോർട്സ് സൈക്കോളജി) എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പൂർണമായും റസിഡൻഷ്യൽ രീതിയിലാണു കോഴ്സുകൾ നടത്തുന്നത്. ജൂലൈ 15 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. 300 രൂപയാണ് അപേക്ഷാ ഫീസ്.

ബിരുദ കോഴ്സുകൾ

പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പതിനേഴ് വയസ് കഴിഞ്ഞവർക്കാണ് അപേക്ഷിക്കാവുന്നത്. ദേശീയതലത്തിൽ കായിക മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവർക്ക് മുൻഗണന ലഭിക്കും. കൂടാതെ ട്യൂഷൻ ഫീസിൽ ഇളവും ലഭിക്കും. ആദ്യ രണ്ടു സെമസ്റ്ററിൽ 5000 രൂപയാണ് ട്യൂഷൻ ഫീസ്.

ബിഎസ്സിസ് പോർട്സ് കോച്ചിംഗ് നാലു വർഷം ദൈർഘ്യമുള്ളതാണ്. ബിപിഇഎസ് കോഴ്സ് മൂന്നു വർഷത്തേതും. രണ്ടു കോഴ്സുകൾക്കും 50 സീറ്റുകൾ വീതമാണുള്ളത്.
കായിക ക്ഷമതാ പരീക്ഷ ഉൾപ്പെടെയുള്ള അഡ്മിഷൻ ടെസ്റ്റ് ജൂലൈ 24,25 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, ഇംഫാൽ, ഗോഹട്ടി, കോൽക്കത്ത, ബംഗളൂരു, ഗാന്ധിനഗർ, ഗ്വാളിയർ, പട്യാല എന്നിവിടങ്ങളിലാണ് അഡ്മിഷൻ ടെസ്റ്റ്. 60 മിനിറ്റ് ദൈർഘ്യമുള്ളതാണു എഴുത്തു പരീക്ഷ. മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻ മാതൃകയിൽ ജനറൽ അവയർനെസ്, സ്പോർട്സ് അവയർനെസ്, സ്പോർട്സ് ജനറൽ നോളജ്, റീസണിംഗ്, കോംപ്രിഹെൻഷൻ എന്നിവയിൽ നിന്നാണു ചോദ്യങ്ങളുണ്ടായിരിക്കുക.

ബിരുദാനന്തര ബിരുദ കോഴ്സുകൾ

എംഎസ്‌സി സ്പോർട്സ് കോച്ചിംഗ്: രണ്ടു വർഷമാണു കോഴ്സിന്‍റെ കാലാവധി. ആകെ സീറ്റ് 30. യോഗ്യതസ്പോർട്സ് കോച്ചിംഗിൽ ബിരുദം അല്ലങ്കിൽ ബിരുദവും സ്പോർട്സ് കോച്ചിംഗിൽ ഡിപ്ലോമയും അല്ലങ്കിൽ 50 ശതമാനം മാർക്കോടെ ബിപിഎഡ്.

എംഎ സ്പോർട്സ് സൈക്കോളജി: രണ്ടു വർഷമാണു കോഴ്സിന്‍റെ കാലാവധി. ആകെ സീറ്റ് 20. യോഗ്യതസൈക്കോളജി അല്ലങ്കിൽ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം അല്ലങ്കിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബിരുദം. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം.

എഴുത്തു പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജൂലൈ 26, 27 തീയതികളിൽ ഇംഫാലിലായിരിക്കും അഡ്മിഷൻ ടെസ്റ്റ്.
എംഎ കോഴ്സിന് സ്പോർട്സ് അവയർനസ്, റീസണിംഗ്, ആപ്റ്റിറ്റ്യൂഡ്, ഇൻട്രൊഡക്‌ഷൻ ടു സൈക്കോളജി എന്നിവയാണ് അഡ്മിഷൻ ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒബ്രക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ.
3150 രൂപയാണ് ഒരു സെമസ്റ്ററിലെ ട്യൂഷൻ ഫീസ്. വെബ്സൈറ്റ്: www.yas.nic.in.
More News