Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മതവികാരങ്ങളെ മാനിക്കാതെ വരുന്പോൾ
Friday, November 2, 2018 12:47 AM IST
മറുവശം/എം. ചന്ദ്രൻ
സർക്കാരുകളും കോടതികളും മതങ്ങളും ഒന്നിച്ചുനീങ്ങുന്പോൾ രാജ്യത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നു. നിർഭാഗ്യവശാൽ, മതങ്ങളുടെ നാടായ ഭാരതത്തിൽ ഇന്നു മറിച്ചാണ് അനുഭവം. സർക്കാർ ഉത്തരവുകളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിൽ നാട്ടിൽ സംഘർഷങ്ങളും അക്രമങ്ങളും നിയമലംഘനങ്ങളും വർധിച്ചുവരുന്നു.
2018 സെപ്റ്റംബർ ആറിനു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സ്വവർഗരതിയെക്കുറിച്ചു പുറപ്പെടുവിച്ച വിധിന്യായം ദൂരവ്യാപകമായ ധാർമികപ്രശ്നങ്ങൾക്കു കാരണമാകുമെന്ന ആശങ്കയുണ്ട്. പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്നാണ് പരമോന്നതകോടതിയുടെ വിധി. വ്യക്തികൾ പരസ്യമായോ രഹസ്യമായോ നടത്തുന്ന സ്വവർഗരതിപരമായ പ്രവൃത്തികൾ കുറ്റകരമാണെന്നു കണക്കാക്കിയിരുന്ന ഐപിസി 377-ാം വകുപ്പാണ് കോടതി റദ്ദാക്കിയത്. പ്രായപൂർത്തിയാകാത്തവരുമായുള്ള സ്വവർഗരതി കുറ്റകരമായി തുടരും. ഉന്നതമായ ധാർമികനിലവാരം പ്രതീക്ഷിക്കുന്ന ഭാരതീയ സമൂഹത്തിൽ ഈ കോടതിവിധി ഉയർത്തുന്ന ധാർമിക പ്രശ്നങ്ങൾ നിസാരമല്ല.
ഐപിസി 497വകുപ്പ് റദ്ദാക്കിക്കൊണ്ട് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിത്തീർത്തിരിക്കുകയാണ് സുപ്രീംകോടതി. ഈ വിധി കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിന് ഇടയാക്കുമെന്ന വിമർശനമുണ്ട്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ വിശ്വസ്തതയ്ക്കും വിശുദ്ധിക്കും ഈ വിധി കളങ്കമുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ലൈംഗിക അരാജകത്വത്തിനും വിവാഹമോചനങ്ങളുടെ തോത് വർധിക്കുന്നതിനും ഗാർഹിക പീഡനങ്ങൾ കൂട്ടുന്നതിനും ഈ വിധി കാരണമാകും. ദാന്പത്യസ്നേഹത്തിനും അതിന്റെ പരിണിതഫലമായ സന്താനങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും പരിശീലനത്തിനും എതിരാണ് ഈ വിധി. ഭാര്യാഭർത്താക്കന്മാരുടെ പരസ്പര വിശ്വാസമാണ് കുടുംബവിശുദ്ധിക്കും ഭദ്രതയ്ക്കും അടിസ്ഥാനം. കുടുംബം മൂല്യങ്ങളുടെ പാഠശാലയും പരിശീലനവേദിയുമാണ്. വിവാഹേതര ബന്ധങ്ങൾക്ക് ലൈസൻസ് നൽകുന്പോൾ മക്കളുടെ സംരക്ഷണവും വിദ്യാഭ്യാസവും പ്രതിസന്ധിയിലാകും.
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കി. സമരങ്ങൾക്കും അക്രമങ്ങൾക്കും അറസ്റ്റിനും അത് ഇടയാക്കി. പരിഹരിക്കപ്പെടാത്ത പ്രശ്നമായി അത് അവശേഷിക്കുകയാണ്.
ഈ കോടതിവിധികളെല്ലാം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നതും മനുഷ്യാവകാശത്തെ അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന വാദം ശരിയായിരിക്കാം. പ്രത്യേക താത്പര്യക്കാരുടെയോ ആക്ടിവിസ്റ്റുകളുടെയോ ചില സംഘടനകളുടെയോ ഹർജി പരിഗണിച്ച് പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളാണിവ. അതു പൊതുസമൂഹത്തെയും അവരുടെ താത്പര്യങ്ങളെയും എങ്ങനെ ബാധിക്കുമെന്ന പരിശോധന ആവശ്യമാണ്. നടപ്പിലാക്കാവുന്ന വിധികളേ പുറപ്പെടുവിക്കാവൂ എന്നു പരസ്യമായി പറഞ്ഞത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനാണ്.
കോടതിവിധികളെ രാഷ്ട്രീയ പാർട്ടികൾ സമീപിക്കുന്നത് അവർക്കു നേട്ടമുണ്ടാകത്തക്കവിധമാണ്. സ്വവർഗരതി, വിവാഹേതര ബന്ധം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യധാരാ പാർട്ടികളൊന്നും പ്രതികരിച്ചുകണ്ടില്ല. എന്നാൽ, ശബരിമല വിഷയത്തിൽ രാഷ്ട്രീയ നേതാക്കന്മാർ ഉറഞ്ഞുതുള്ളി. വിഷയത്തിൽ മൃദു സമീപനം പുലർത്തിയ കോണ്‍ഗ്രസ് തങ്ങൾ വിശ്വാസികളുടെ പക്ഷത്താണെന്നുപറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിച്ചു.
കോടതിവിധിയെ സ്വാഗതം ചെയ്ത സംഘപരിവാർ ശക്തികൾ പെട്ടെന്ന് നിലപാടു മാറ്റി സ്ത്രീപ്രവേശനത്തിനെതിരേ പ്രതിരോധം തീർത്തു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് വിശ്വാസകാര്യങ്ങളിൽ വിശ്വാസമില്ലെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാകുമെന്നു കരുതി കോടതിവിധി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒന്നാം ഘട്ടത്തിൽ ആർക്കും വിജയവും പരാജയവും സംഭവിച്ചില്ല. സമൂഹത്തിൽ വിഭജനമുണ്ടായതു മാത്രമാണ് ഏക നഷ്ടം.
ശബരിമല വിഷയത്തിൽ വിശ്വാസത്തിന്റെ പേരിൽ വിശ്വാസികളല്ലാത്തവർ പോരടിക്കുകയാണെന്ന ആക്ഷേപമുണ്ട്. മലകയറാൻ വന്നവരെക്കുറിച്ചും തടയാൻ എത്തിയവരെക്കുറിച്ചും ജനങ്ങൾക്കിടയിൽ സംശയമുണ്ട്. വിശ്വാസവിഷയത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റിയതിൽ ഇടതുപക്ഷപാർട്ടികൾക്കും സംഘപരിവാർ സംഘടനകൾക്കും വലിയ പങ്കുണ്ട്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ കേരളത്തിൽ വന്നു നടത്തിയ കൊലവിളിപ്രസംഗം ജനാധിപത്യത്തിനു നിരക്കുന്നതല്ല. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ജനങ്ങളുടെ ചെലവിലാണു കലഹം കൊഴുപ്പിക്കുന്നത്.
കുന്പസാരം നിരോധിക്കണമെന്നു ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ നടത്തിയ വിവാദ പ്രസ്താവനയെ പിന്താങ്ങാൻ ഇടതുപക്ഷ സർക്കാർ തയാറായത് അത്ഭുതപ്പെടുത്തുന്നു. ബിജെപിയെ ജന്മശത്രുവായി കരുതുന്ന ഇടതുപാർട്ടികൾ അവർക്കെതിരേ തിരിയുന്നതിനുപകരം ക്രൈസ്തവ ന്യൂനപക്ഷത്തെ അപമാനിക്കാനാണ് കച്ചകെട്ടി ഇറങ്ങിയത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിമാസികയിൽ കുന്പസാരത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ചേർത്തു. എൻഎസ്എസ് പ്രവർത്തകർവഴി സംസ്ഥാനത്തെ 1200 സ്കൂളുകളിൽ ഈ മാസിക പ്രചരിപ്പിക്കാനുള്ള നീക്കമാണെന്നറിയുന്നു.
നിരീശ്വരന്മാർക്കു തങ്ങളുടെ പ്രത്യയശാസ്ത്രം സർക്കാർ ചെലവിൽ കുട്ടികളിലെത്തിക്കാൻ അവകാശമുണ്ടോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രൈസ്തവസംഘടനകളിൽനിന്നു വ്യാപകമായ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ആ മാസിക പിൻവലിച്ച് മതവിരുദ്ധ ചിന്തകൾ പ്രചരിപ്പിച്ച മാസികയുടെ നടത്തിപ്പുകാർക്കെതിരേ നടപടി സ്വീകരിച്ച് തങ്ങൾ മതനിരപേക്ഷ നിലപാടുകാരാണെന്നു സർക്കാർ ബോധ്യപ്പെടുത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Latest News
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top