Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എല്ലാം മാധ്യമപ്രവർത്തകരുടെ നന്മയ്ക്കായി!
Friday, December 7, 2018 12:42 AM IST
നിയമസഭാവലോകനം / സാബു ജോണ്‍
മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറിനെതിരേ പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നതു വിഷയദാരിദ്ര്യം കൊണ്ടു മാത്രമാണെന്ന് മന്ത്രി ഇ.പി. ജയരാജനു സംശയമേയില്ല. കാരണം, വിമർശിക്കപ്പെടേണ്ട ഒന്നും ഈ സർക്കാർ ചെയ്യില്ലെന്നു ജയരാജന് ഉറപ്പാണ്. മാധ്യമങ്ങൾക്കായി ഇറക്കിയ സർക്കുലർ മാധ്യമപ്രവർത്തകരുടെ ജോലി എളുപ്പമാക്കാനായി സർക്കാർ ആലോചിച്ചുറപ്പിച്ചു ചെയ്തതാണെന്ന കാര്യത്തിലും മന്ത്രിക്കു സംശയമില്ല.
ഇടതുസർക്കാർ ഒരു കാലത്തും മാധ്യമനിയന്ത്രണം ഏർപ്പെടുത്തില്ലെന്നും ജയരാജന് ഉറപ്പിച്ചുപറയാൻ കഴിയും. കാരണം അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ ഇതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചവരാണവർ. മാത്രമല്ല ഇടതുപക്ഷം പൊതുവേ മാധ്യമസ്വാതന്ത്ര്യം അടിസ്ഥാന പ്രമാണമായി അംഗീകരിച്ചിട്ടുള്ളവരുമാണല്ലോ. മാധ്യമപ്രവർത്തകർക്കു ബോധ്യപ്പെട്ടില്ലെങ്കിൽ പോലും ഈ സർക്കുലർ മാധ്യമപ്രവർത്തകരെ സഹായിക്കാനാണെന്ന നിലപാടിൽ മാറ്റംവരുത്തേണ്ട സാഹചര്യം ജയരാജൻ കാണുന്നില്ല. ഇന്നലെ സഭയിൽ മുഖ്യമന്ത്രി എത്താതിരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ജയരാജനു നിലപാട് വ്യക്തമാക്കേണ്ടി വന്നത്.
പത്രമാരണ നിയമമെന്നാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രസംഗിച്ച കെ.സി. ജോസഫ് സർക്കുലറിനെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നരേന്ദ്ര മോദിയുടെ കേരള പതിപ്പ് എന്നു വരെ കെ.സി. ജോസഫ് വിശേഷിപ്പിച്ചു. പബ്ലിക് റിലേഷൻസ് വകുപ്പിനെ മറികടന്ന് ആഭ്യന്തര വകുപ്പ് ഇങ്ങനെയൊരു സർക്കുലർ ഇറക്കിയതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധിയും ജോസഫ് ചോദ്യം ചെയ്തു.
മന്ത്രിമാർക്കും നേതാക്കൾക്കുമൊക്കെ കൂടുതൽ സൗകര്യം ഒരുക്കാനാണെങ്കിൽ തങ്ങൾക്ക് ആ സൗകര്യം ഒരുക്കിത്തരരുതേ എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അപേക്ഷ. കൂടുതൽ സൗകര്യം ഏർപ്പെടുത്താനെന്നു പറഞ്ഞ് മാധ്യമപ്രവർത്തകരുടെ കാലിൽ സർക്കാർ ചങ്ങലയിടുകയാണെന്നും രമേശ് കുറ്റപ്പെടുത്തി. ഏതായാലും വിഷയം വാക്കൗട്ടിൽ കലാശിച്ചു. യുദ്ധമുഖത്ത് പാറ്റണ് ടാങ്കിൽ പോലും മാധ്യമപ്രവർത്തകരെ കയറ്റിക്കൊണ്ടു പോകുന്ന കാലത്ത് സെക്രട്ടേറിയറ്റിനുള്ളിൽ കയറുന്നതിനു വിലക്ക് ഏർപ്പെടുത്തുന്നതിനോടു ഡോ. എം.കെ. മുനീറിനും യോജിക്കാൻ കഴിയുന്നില്ല.
നിയമനിർമാണത്തിലേക്കു കടന്നതോടെ ബിജെപിയും വർഗീയതയും ശബരിമലയുമെല്ലാം തരംപോലെ കയറിയിറങ്ങിത്തുടങ്ങി. പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ബില്ലിനേക്കുറിച്ചായിരുന്നു ചർച്ച. അതിനാൽതന്നെ പോലീസും ചർച്ചാവിഷയമായി. ദളിതർക്കും സ്ത്രീകൾക്കുമെല്ലാം സുരക്ഷയൊരുക്കുന്ന കേരള പോലീസ് ശരിക്കും കേരള മോഡലാണ് സൃഷ്ടിക്കുന്നതെന്നായിരുന്നു എ.എൻ. ഷംസീറിന്റെ അഭിപ്രായം. പോലീസിനേക്കുറിച്ചു നല്ലതു മാത്രമേ ഷംസീറിനു പറയാനുണ്ടായിരുന്നുള്ളു.
അടൂർ പ്രകാശിലേക്കു വന്നതോടെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരേ ആയി വിമർശനം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ആരോപണം അടൂർ പ്രകാശ് ഏടുത്തിട്ടതോടെ ഭരണപക്ഷവും ഏറ്റുപിടിച്ചു. നരേന്ദ്ര മോദിയെയും അമിത്ഷായെയും രക്ഷിക്കാൻ ബെഹ്റ ഇടപെട്ടെങ്കിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി എന്തേ നടപടിയെടുത്തില്ലെന്നായിരുന്നു ഭരണപക്ഷാംഗങ്ങളുടെ ചോദ്യം. മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പറഞ്ഞ കാര്യമല്ലേ കോടതിയിൽ പോകാമല്ലോ എന്നായിരുന്നു അടൂർ പ്രകാശിന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി. ഇതിനിടെ, ഡിജിപിക്കെതിരേ വിമർശനവുമായി പി.സി. ജോർജും രംഗത്തെത്തി. ഡിജിപി ഇവിടെ വന്നതിൽ സംശയമുണ്ടെന്നും അതു മുന്‍പുതന്നെ താൻ പരസ്യമായി പറഞ്ഞതാണെന്നും ജോർജ് ചൂണ്ടിക്കാട്ടി.
മുല്ലപ്പള്ളി പറഞ്ഞതു ശരിയെങ്കിൽ ഇക്കാര്യത്തിൽ ഒന്നാം പ്രതി അദ്ദേഹം തന്നെയാണെന്നായിരുന്നു മന്ത്രി എ.കെ. ബാലന്റെ പക്ഷം. അന്നു ബെഹ്റയെ പിടികൂടിയിരുന്നെങ്കിൽ ഇവിടെ ഡിജിപി ആകില്ലായിരുന്നല്ലോ എന്നും ബാലൻ ചോദിച്ചു. പോലീസിന്റെ മനോവീര്യം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മാത്രമേ ഇത്തരം ആരോപണങ്ങളെ ബാലൻ കണക്കാക്കുന്നുള്ളു.
കേരള പോലീസ് ക്രമസമാധാന പാലന രംഗത്ത് ഇന്ത്യയിൽ ഒന്നാമതാണെന്ന് ബാലൻ പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു തിരുത്തു വരുത്തി. കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു. തങ്ങളുടെ കാലത്തായിരുന്നു ഒന്നാമത്. ഒന്നും മൂന്നും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നായിരുന്നു ബാലന്റെ മറുപടി. ഇക്കുറി ശബരിമലയിൽ പോലീസ് നടത്തിയ ഇടപെടലിലൂടെ ഒന്നാം സ്ഥാനത്തു തിരിച്ചെത്താൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇതിനിടെ ഒരു ചോദ്യവുമായി പി.കെ. ബഷീർ എഴുന്നേറ്റു. ജാതി സംഘടനകളുടെ യോഗം വിളിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത് സിപിഎമ്മിനു ചേർന്നതാണോ എന്നായിരുന്നു ബഷീറിന്റെ ചോദ്യം. ഇതിന്റെ മറുപടി പറഞ്ഞപ്പോൾ ബാലനു പിഴച്ചു. നിങ്ങൾ ഇതിൽ അഭിപ്രായം പറയരുതെന്നായിരുന്നു ബാലന്റെ ആദ്യ കമന്റ്. മുസ്ലിംകൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണെന്നും വിഗ്രഹാരാധനയെ എതിർക്കുന്നവരാണെന്നും ബാലൻ ഓർമിപ്പിച്ചു. ഇതിൽ ദുഃസൂചനയുണ്ടെന്നും ബാലന്റെ പരാമർശം നീക്കം ചെയ്യണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നു സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം തത്കാലം അടങ്ങി. എന്നാൽ, ബാലനെതിരേ പിന്നീട് പുറത്തു വാർത്താസമ്മേളനം നടത്തി ഈ വിഷയം ഉടൻ വിടില്ലെന്ന സൂചന പ്രതിപക്ഷം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
Latest News
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top