Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബിജെപിയുടെ അജൻഡകൾ മറനീക്കുന്നു
Monday, January 7, 2019 1:17 AM IST
മുത്തലാക്ക് ബില്ലിന്റെ പേരിലുള്ള രാഷ്ട്രീയ നാടകങ്ങൾ വ്യക്തമാക്കുന്നതു ബിൽ പാസാക്കാനുള്ള ആത്മാർഥതയില്ലായ്മയെക്കാൾ ഉപരിയായി ബില്ലിനെ മുന്നിൽനിർത്തി വർഗീയ ചേരിതിരിവിനുള്ള കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും കുൽസിത ശ്രമങ്ങളാണ്. തങ്ങളുടെ വർഗീയ അജൻഡ നടപ്പിലാക്കുന്നതിനുള്ള ഒരു ഉപകരണമായി മുത്തലാക്ക് ബില്ലിനെ മാറ്റുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചു. ബില്ലിനെ എതിർക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികൾ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും ഇതു ഹിന്ദുക്കളുടെ താത്പര്യങ്ങൾക്കെതിരാണെന്നുമുള്ള പ്രചാരണമാണു ബിജെപി, സംഘപരിവാർ കേന്ദ്രങ്ങൾ അഴിച്ചുവിടുന്നത്. ബില്ല് അവതരിപ്പിച്ചതിലൂടെ ബിജെപി കാണുന്ന രാഷ്ട്രീയ ലാഭവും ഇതുതന്നെ.
രാജ്യസഭയിൽ വോട്ടിന് ഇടാതിരുന്ന ബിൽ അതേ രൂപത്തിൽത്തന്നെ ലോക്സഭയിൽ വോട്ടിനിട്ടു പാസാക്കുകയാണു ചെയ്തത്. ബില്ലിലെ ക്രിമിനൽ വകുപ്പുകൾ ചൂണ്ടിക്കാട്ടി മിക്ക പ്രതിപക്ഷ പാർട്ടികളും ലോക്സഭ ബഹിഷ്കരിച്ചു. ലോക്സഭ പാസാക്കിയ ബിൽ വീണ്ടും അതേ രൂപത്തിൽ രാജ്യസഭയിൽ എത്തിയിരിക്കുകയാണ്. രാജ്യസഭയിൽ ആദ്യം അവതരിപ്പിച്ച ബിൽ പാസാക്കാതെ രാജ്യസഭയിൽ പുതുതായി അവതരിപ്പിക്കുന്നു എന്നൊരു അസാധാരണത്വവും മുത്തലാക്ക് ബില്ലിൽ ഉണ്ട്.
2017 ഓഗസ്റ്റ് 22നാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഭൂരിപക്ഷ വിധിപ്രകാരം മുത്തലാക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചത്. ഈ വിധിയിലേക്കു നയിച്ച നിയമപോരാട്ടങ്ങൾക്കു തുടക്കംകുറിക്കുന്നത് 2015 ഒക്ടോബർ 16ന് 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം പ്രകാരം അവകാശം ഉന്നയിക്കുന്നതിന് മുൻകാലപ്രാബല്യം ബാധകമാണോ എന്ന തർക്കത്തിൽ വിധി പറഞ്ഞ രണ്ടംഗ ബഞ്ചിന്റെ പരാമർശനങ്ങളിലൂടെയാണ്. ഈ വിധിന്യായത്തിന്റെ രണ്ടാംഭാഗത്തു വിവാഹമോചനവുമായി ബന്ധപ്പെട്ടു മുസ്ലിം വനിതകൾ മനുഷ്യത്വരഹിതമായ സമീപനങ്ങൾ നേരിടുന്നതായുള്ള നീരീക്ഷണങ്ങൾ സുപ്രീംകോടതി നടത്തുകയുണ്ടായി.
ഇതേത്തുടർന്നു മുസ്ലിം സമുദായത്തിലെ മുത്തലാക്ക്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു പൊതുതാത്പര്യ ഹർജി സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്തു. സൈറാ ബാനു എന്ന മുസ്ലിം യുവതി മുത്തലാക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഉൾപ്പെടെ നിരവധി സംഘടനകൾ കേസിൽ കക്ഷിചേർന്നു.
കേസിൽ കക്ഷിചേർന്ന കേന്ദ്രസർക്കാർ ഇന്ത്യയുടെ ഭരണഘടനാചരിത്രത്തിൽ ആദ്യമായി മതപരമായ ഒരു ആചാരത്തിനെതിരേ സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചു. ആയിരത്തിനാനൂറിൽപ്പരം വർഷമായി തുടരുന്ന ആചാരം എന്ന നിലയിൽ മുത്തലാക്ക്വിഷയത്തിൽ തീരുമാനമെടുക്കാനും ആവശ്യമായ ഭേദഗതികൾ വരുത്താനുമുള്ള അധികാരം തങ്ങൾക്കാണ് എന്നായിരുന്നു മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ നിലപാട്. മുസ്ലിം വ്യക്തിനിയമത്തിന് അടിസ്ഥാനമായ ശരിയത്തിനു വിരുദ്ധമായതൊന്നും അംഗീകരിക്കില്ല എന്നും മുത്തലാക്ക് പിന്തുടരുന്നവർക്കെതിരേ സമുദായ ഭ്രഷ്ഠ് ഉൾപ്പെടെയുള്ള ശിക്ഷാരീതികൾ സ്വീകരിക്കുമെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.
മുത്തലാക്ക് നിയമവിരുദ്ധമാണ് എന്ന നിലപാട് സ്വീകരിച്ചപ്പോഴും കോടതികളും ഭരണകൂടവും ഇതിൽ ഇടപെടരുത് എന്ന നിലപാടായിരുന്നു വ്യക്തിനിയമ ബോർഡിന്റേത്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ തീരുമാനമെടുക്കാൻ തങ്ങൾക്കു മാത്രമാണ് അധികാരമെന്ന നിലപാടാണു മുസ്ലിം വ്യക്തി നിയമ ബോർഡ് സ്വീകരിച്ചത്.
മുത്തലാക്ക് കേസിൽ സുപ്രീംകോടതിയിൽ വാദം നടക്കുന്പോൾത്തന്നെ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മുസ്ലിം സ്ത്രീകൾ മുത്തലാക്കിലൂടെ കടുത്ത വിവേചനം നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പല അവസരങ്ങളിലും പരാമർശിച്ചിരുന്നു. ഹിന്ദുമതത്തിൽത്തന്നെ മുത്തലാക്കിനു സമാനമായ പല അനാചാരങ്ങളും തുടരുന്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. ഇതു രാജ്യത്തു വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന ആരോപണം ഉയർന്നു.
വാദപ്രതിവാദങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും അന്തരീക്ഷം ചൂടുപിടിച്ചുനിൽക്കുന്പോഴാണ് 2017 ഓഗസ്റ്റ് രണ്ടിന് മുത്തലാക്ക് ഭരണഘടനാവിരുദ്ധമാണ് എന്ന സുപ്രീംകോടതിയുടെ വിധി വരുന്നത്. ഭരണഘടന എന്ന ഉരകല്ലിൽ മുത്തലാക്കിന്റെ സാധുത പരിശോധിക്കും എന്നായിരുന്നു കേസിന്റെ വാദസമയത്ത് സുപ്രീംകോടതി നിലപാട് സ്വീകരിച്ചത്.
മുത്തലാക്ക് നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ച സൈറാ ബാനു കേസിലൂടെ മുത്തലാക്ക് വഴിയുള്ള എല്ലാ വിവാഹമോചനങ്ങളും അസ്ഥിരപ്പെടുത്തുകയാണ് സുപ്രീംകോടതി ചെയ്തത്. മുത്തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനത്തിനു സാധുത ഇല്ലാതായതോടുകൂടി വിവാഹബന്ധത്തിന്റെ തുടർച്ചയ്ക്കും അതുവഴിയുള്ള എല്ലാ അവകാശങ്ങൾക്കും മുസ്ലിം സ്ത്രീകൾക്കുള്ള അവകാശത്തെ ഊട്ടിയുറപ്പിക്കുകയാണു കോടതി ചെയ്തത്. മുത്തലാക്ക് അസ്ഥിരമായതോടുകൂടി 1986ലെ ഷാബാനു കേസിലെ വിധിയിലൂടെ ലഭിച്ച എല്ലാ ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും നിയമപരമായ മാർഗങ്ങളിലൂടെ വിവാഹമോചനം ലഭിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് അർഹതയുള്ള സാഹചര്യം ഉണ്ടായി.
മുത്തലാക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ മുത്തലാക്കിനെ നിരോധിക്കുന്നതിനു കേന്ദ്രസർക്കാർ നിയമം നിർമിക്കണം എന്ന ഒരു ന്യൂനപക്ഷ വിധികൂടി ഉണ്ടായിരുന്നു. അഞ്ചംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാരാണ് ഇത്തരമൊരു വിധി നൽകിയത്. നിയമം നിർമിക്കുന്നതിനു രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സമവായം ഉണ്ടാക്കണമെന്നും ഇപ്രകാരം സമവായത്തിലൂടെ നിയമം നിർമിക്കുന്നതിനു വിധിപ്രഖ്യാപനത്തിനു ശേഷമുള്ള ആറുമാസം സമയം വിധി നടപ്പാക്കാതിരിക്കണമെന്നും ന്യൂനപക്ഷ വിധിന്യായത്തിൽ പറഞ്ഞിരുന്നു.
ഭൂരിപക്ഷ വിധിയോടെ മുത്തലാക്ക് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി പ്രഖ്യാപിക്കപ്പെട്ടതിനാലും നിയമനിർമാണം എന്ന നിർദേശം ന്യൂനപക്ഷ വിധിന്യായത്തിൽപ്പെടുന്നതിനാലും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടേണ്ട യാതൊരുവിധ ആവശ്യവും കേന്ദ്രസർക്കാരിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. പക്ഷേ, വിഷയത്തെ രാഷ്ട്രീയവത്കരിക്കാനായിരുന്നു ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നീക്കം.
ഇതിന്റെ ഭാഗമായാണു മുസ്ലിം വുമൺ (പ്രൊട്ടക്ഷൻ ഓഫ് ദി റൈറ്റ്സ് ഓഫ് മാര്യേജ്) ബിൽ 2018 ഓഗസ്റ്റിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഈ ബില്ലിലെ രണ്ടു നിർദേശങ്ങൾ വളരെയധികം വിവാദമാകുകയും രാജ്യമെന്പാടും ചർച്ചയാകുകയും ചെയ്തു. ബില്ലിലെ നാലാം വകുപ്പുപ്രകാരം മുത്തലാക്ക് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുകയും മൂന്നു വർഷം കഠിന തടവിന് അർഹതയുള്ള കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. ബില്ലിലെ ഏഴാം വകുപ്പ് പ്രകാരം 1973ലെ ക്രിമിനൽ നടപടി ചട്ടപ്രകാരം മുത്തലാക്ക് ജാമ്യം ലഭിക്കാത്ത കുറ്റമായി പ്രഖ്യാപിച്ചു.
വിവാഹം, വിവാഹമോചനം തുടങ്ങിയ സിവിൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്രിമിനൽ നടപടിക്രമത്തിലെ ചട്ടങ്ങൾ ഉൾപ്പെടുത്തുന്നതിലെ നിയമവിരുദ്ധത ഉത്തരവാദപ്പെട്ട നിയമജ്ഞർ ചൂണ്ടിക്കാണിച്ചെങ്കിലും ബില്ലിലെ വിവാദ വ്യവസ്ഥകളുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ ചെയ്തത്. പാർലമെന്റിൽ പാസായാൽത്തന്നെ സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യംപോലും അവഗണിച്ചുകൊണ്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കേന്ദ്രസർക്കാർ ബില്ലിൽ മുറുകെപ്പിടിച്ചു.
ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നും ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നുമുള്ള പ്രതിപക്ഷ ആവശ്യത്തോടു മുഖംതിരിച്ച സർക്കാർ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പിന്നീടു ബിൽ വോട്ടിനിടാതെ മുഖംരക്ഷിക്കുകയാണു ചെയ്തത്.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top